സ്ഥിതി , സൃഷ്ടി , സംഹാരം ഇതാണ് പ്രപഞ്ച ചക്രം തിരിയുന്ന വ്യവസ്ഥ .
സ്ഥിതിയാണ് സത്യം . അത് പ്രപഞ്ചത്തിന് പരമാവസ്തയാണ് . സത്യത്തിന് പ്രകടമാകണമെങ്കിൽ അതിനു മിഥ്യയെ സൃഷ്ടിക്കേണ്ടതുണ്ട് .
ഇരുട്ട് സൃഷ്ടിക്കാതെ വെളിച്ചത്തിന് തനതായ നില നില്പ്പില്ലാത്തത് പോലെയാണ് സത്യം മിഥ്യയും നില നില്ക്കുന്നത് .
അവിടെയാണ് സത്യമാകുന്ന പ്രപഞ്ചത്തിൽ മനുഷ്യ നെന്ന മിഥ്യയുടെ പ്രസക്തി . മനുഷ്യന് ജീവിക്കുവാനും ക്രീയാത്മകമായിരിക്കുവാനും ഉതകുന്ന ആവാസവ്യവസ്തയാണ് ഭൂമി .
ഭൂമിയിൽ കാലാവസ്ഥയും ജീവനും സാധ്യമാക്കുന്നതാണ് സൂര്യൻ .
മനുഷ്യൻ ഒഴികെ ഭൂമിയിൽ മറ്റൊരു ജീവിക്കും സ്വയം പരിണമിക്കുന്ന ബുദ്ധിയില്ല .
ബുദ്ധിയുടെ പരിണാമം സത്യത്തിൽ എത്തുന്നതാണ് "സ്വബോധം" .
മനുഷ്യനിൽ "ഞാൻ " സത്യമാണ് എന്ന അറിവാണ് സ്വബോധത്തെ പൂർണ്ണമാക്കുന്നത് .
അതിനു മുന്പായി "ഞാൻ " ആകുന്ന മിഥ്യയെ വ്യക്തി സ്വയം അറിയേണ്ടതുണ്ട് .
മനുഷ്യനിൽ "ഞാൻ " മിഥ്യയാണ് എന്നറിയുന്നത് വരെയും മനുഷ്യനെന്ന മിഥ്യ (വ്യക്തി ) അവനവൻറെ ലോകത്ത് നിരന്തരം സൃഷ്ടിയും സംഹാരവും നടത്തി സുഖ ദുഖങ്ങൾ അനുഭവിച്ചു മരിക്കുന്നു .
സ്വബോധം പൂർണ്ണ മാകുന്ന മനുഷ്യൻ സത്യത്തിലേക്ക് പുനർ ജനിക്കുന്നു .
സത്യം സാക്ഷാത്ക്കരിച്ച മനുഷ്യനിൽ ക്രീയാത്മകതക്ക് പ്രസക്തിയില്ല .
ബോധാപ്രാപ്തനായ സമ്പൂർണ്ണ മനുഷ്യൻ ആനന്ദമെന്ന പരമാവസ്ഥയിൽ സ്വസ്തിതമാകുന്നു .
സ്ഥിതിയാണ് സത്യം . അത് പ്രപഞ്ചത്തിന് പരമാവസ്തയാണ് . സത്യത്തിന് പ്രകടമാകണമെങ്കിൽ അതിനു മിഥ്യയെ സൃഷ്ടിക്കേണ്ടതുണ്ട് .
ഇരുട്ട് സൃഷ്ടിക്കാതെ വെളിച്ചത്തിന് തനതായ നില നില്പ്പില്ലാത്തത് പോലെയാണ് സത്യം മിഥ്യയും നില നില്ക്കുന്നത് .
അവിടെയാണ് സത്യമാകുന്ന പ്രപഞ്ചത്തിൽ മനുഷ്യ നെന്ന മിഥ്യയുടെ പ്രസക്തി . മനുഷ്യന് ജീവിക്കുവാനും ക്രീയാത്മകമായിരിക്കുവാനും ഉതകുന്ന ആവാസവ്യവസ്തയാണ് ഭൂമി .
ഭൂമിയിൽ കാലാവസ്ഥയും ജീവനും സാധ്യമാക്കുന്നതാണ് സൂര്യൻ .
മനുഷ്യൻ ഒഴികെ ഭൂമിയിൽ മറ്റൊരു ജീവിക്കും സ്വയം പരിണമിക്കുന്ന ബുദ്ധിയില്ല .
ബുദ്ധിയുടെ പരിണാമം സത്യത്തിൽ എത്തുന്നതാണ് "സ്വബോധം" .
മനുഷ്യനിൽ "ഞാൻ " സത്യമാണ് എന്ന അറിവാണ് സ്വബോധത്തെ പൂർണ്ണമാക്കുന്നത് .
അതിനു മുന്പായി "ഞാൻ " ആകുന്ന മിഥ്യയെ വ്യക്തി സ്വയം അറിയേണ്ടതുണ്ട് .
മനുഷ്യനിൽ "ഞാൻ " മിഥ്യയാണ് എന്നറിയുന്നത് വരെയും മനുഷ്യനെന്ന മിഥ്യ (വ്യക്തി ) അവനവൻറെ ലോകത്ത് നിരന്തരം സൃഷ്ടിയും സംഹാരവും നടത്തി സുഖ ദുഖങ്ങൾ അനുഭവിച്ചു മരിക്കുന്നു .
സ്വബോധം പൂർണ്ണ മാകുന്ന മനുഷ്യൻ സത്യത്തിലേക്ക് പുനർ ജനിക്കുന്നു .
സത്യം സാക്ഷാത്ക്കരിച്ച മനുഷ്യനിൽ ക്രീയാത്മകതക്ക് പ്രസക്തിയില്ല .
ബോധാപ്രാപ്തനായ സമ്പൂർണ്ണ മനുഷ്യൻ ആനന്ദമെന്ന പരമാവസ്ഥയിൽ സ്വസ്തിതമാകുന്നു .