1/30/2013

കപട്യം നായകനായാല്‍









രാഷ്ട്രീയത്തിലായാലും  മതങ്ങളിലായാലും  മറ്റു വ്യവസായ സ്ഥാപനങ്ങളിലായാലും  അതിന്‍റെ ശ്രേഷ്ഠതക്കും പുരോഗതിക്കും   നല്ലൊരു  നായകത്വം  പരമപ്രധാനമാണ്.

മനുഷ്യന് പൊതുവെ  നയിക്കാനാണ് താത്പര്യം. മറ്റുള്ളവരാല്‍  നയിക്കപെടാന്‍ ഇഷ്ടപെടുന്നവര്‍ ഭൂമിയില്‍  വളരെ കുറവാണ് .  പുരുഷന്മാരില്‍ അത് വളരെ വളരെ കുറയും.

ഇത് പുരുഷന്‍റെ  മാത്രം   മനശാസ്ത്രപരമായ  ഒരു പ്രശ്നമാണ്.
വിനയവും മറ്റുള്ളവര്‍ക്ക് കീഴ്പ്പെടുന്നതും  ആണത്തമായി    പുരുഷന്‍റെ മനശാസ്ത്ര ത്തിന്   പൊതുവേ കാണാന്‍ കഴിയില്ല.

 ലോകം മുഴുവന്‍ എന്‍റെ  കാല്‍കീഴില്‍ നില്‍ക്കണമെന്നു  ആഗ്രഹിക്കുന്നവരാണ്    ഭൂരിഭാഗവും  പുരുഷന്മാര്‍. ഇക്കൂട്ടത്തില്‍ കുറെ  സ്ത്രീകളും ഇല്ലാതില്ല.

ആരാണ് ശ്രേഷ്ഠനായ  നായകന്‍ ( ലീഡര്‍) 


 "നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രുഷകന്‍ ആയിരിക്കണം" എന്ന്  ശ്രീയേശു പറഞ്ഞിട്ടുണ്ട്.ഇതിനപ്പുറം പോകുന്ന ഒരു ശ്രേഷ്ടത ഒരു നേതാവില്‍ അസാധ്യ മാണ്.

ജനങ്ങളോടോത്ത്  അവരില്‍ ഒരുവനായി  സ്വയം  കരുതുന്നവനാണ് ഉത്തമനായ   നേതാവ്.

 പക്ഷെ സ്വബോധം  ഇല്ലാതെ  ജനങ്ങള്‍ ചെയ്യുന്നത് നേരേ മറിച്ചാണ്. അവര്‍ നേതാക്കളെ  സ്തുതി പാടി ചുമന്ന്കൊണ്ട്  നടന്ന്  അവരെ ശുശ്രുഷിക്കുകയാണ്.
   .
എവിടെയും  ലീഡര്‍ ലീഡര്‍ എന്ന് വിളിച്ചുകൊണ്ട്  കള്ള നേതാക്കളെ  തെരുവുകളിലും  വേദികളിലും  ജനം  ആരാധിച്ച്   ആനയിക്കുകയാണ്.ഇന്ന് പല നായകന്മാരും  X  or Y SSS (സ്വയം സേവക സംഗം ) ഗണത്തില്‍പ്പെടുന്നവരാണ്.

വാഹന അകമ്പടിയും  നെറ്റിപ്പട്ടം വച്ച കാറിലും സഞ്ചരിക്കുന്ന നേതാവ് ഒരിക്കലും  ജനങ്ങളുടെ ശുശ്രൂഷകനാവില്ല.

 ഇങ്ങനെയുള്ള ഏത് സമൂഹവും  ദിനം പ്രതി  അഴിമതിയും അക്രമവും കൊണ്ട് നശി ച്ചുകൊണ്ടിരിക്കും.

കപടഭക്തി  ആപത്ത് 

"കപടഭക്തിക്കാരായ    ശാസ്ത്രിമാരും പരീശന്‍മാരും    അവര്‍ക്കും മറ്റു  മനുഷ്യര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്തവിധം    സ്വര്‍ഗ്ഗരാജ്യം  അടച്ചുകളയുന്നു" എന്നാണ്  യേശു പറഞ്ഞിരിക്കുന്നത്.

കപടഭക്തിയും കാപട്യവുമാണ്  മനുഷ്യനെ  സ്വര്‍ഗ്ഗ രാജ്യത്തില്‍ നിന്നും പുരോഗതിയില്‍ നിന്നും അകറ്റുന്നത്. ഇത് തന്നെയാണ് ഭാരതീയ തത്വ ചിന്തയും പറയുന്നത്.
സ്വയം ആരെന്ന് അറിയാത്തവരാരും    നല്ല നായകന്മാരായിരിക്കില്ല.

അവര്‍ ജനങ്ങളെ സേവിക്കുന്നതിനു പകരം  സേവനം  പ്രസംഗത്തിലും  ജാടയിലും  ഒതുക്കുന്നു.

കപടഭക്തിയും ജാടയും ജനങ്ങള്‍ അവര്‍ക്ക് തിരികെയും നല്‍കുന്നു.
ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന നേതൃത്വം കൊണ്ട് നയിക്കപ്പെടുന്നതി ന്‍റെ   മനശാസ്ത്രമാണിത്.

 മുഷ്യരെ കാണിക്കാന്‍ വേണ്ടിയും സ്വയം പ്രമാണിത്തം  ചമയാനുമാണ്  കപട നേതാക്കന്മാര്‍ ശ്രമിക്കുന്നത്.
ആടംഭരങ്ങളാല്‍  മോഡി കാട്ടുന്നവര്‍, അങ്ങാടിയില്‍ വന്ദനം സ്വീകരിക്കുന്നവര്‍, വിരുന്നുകളില്‍ മുഖ്യസ്ഥാനത്ത്  ഇരിപ്പടം ആഗ്രഹിക്കുന്നവര്‍,കൂടാതെ,  മനുഷ്യരെക്കൊണ്ട്‌ ലീഡര്‍ എന്ന് വിളിപ്പിക്കുനവരും  കപട നേതാക്കന്മാരാണ് എന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ യേശു ലോകത്തെ ഓര്‍മ്മി പ്പിച്ചി ട്ടുണ്ട്.

"നിങ്ങളോ റബ്ബീ എന്ന് പേര് എടുക്കരുത് 
 മനുഷ്യര്‍ എല്ലാവരും സമന്മാരാണ്. അതിനാല്‍ മനുഷ്യര്‍ തമ്മില്‍ തമ്മില്‍ സഹോദരന്മാരായിരിക്കണം  എന്ന്  യേശു പറഞ്ഞതാണ് വാസ്ഥവം.

മനശാസ്ത്ര പരമായി  ജീവിക്കുന്ന  ഒരു മനുഷ്യനും  ( ലീഡര്‍  ) ഗുരുവാകാന്‍  യോഗ്യനല്ല.

ഗുരുസ്ഥാനീയനാകാന്‍ ആദ്യമായി  മനുഷ്യന്‍ മനശാസ്ത്രം മറികടക്കണം. അല്ലാത്തവര്‍ വേഷവിധാനങ്ങള്‍ കൊണ്ടും  കപടമായ  പ്രവര്‍ത്തി കൊണ്ടും ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്  കൊണ്ട്  നയിക്കുന്നവരും  നയിക്കപ്പെടുന്നവരും ഒരുപോലെ  നരകിക്കുന്നു.

സ്വര്‍ഗ്ഗം തൊട്ടടുത്ത്‌ ഉണ്ടായാലും  അവര്‍ക്കതില്‍ പ്രവേശനമില്ല.


 ചിന്തിക്കാൻ ചില വാർത്തകൾ

ÍâøßÉf Õß×Ï¢: ®X®Øí®ØßÈᢠ®Øí®XÁßÉßAᢠ®Äßæø Üà·í .
çµø{JßW ÍâøßÉfJßÈí øfÏ߈ ®K ØÎáÆÞÏ Ø¢¸¿ÈÞ çÈÄÞA{áæ¿ dÉØíÄÞÕÈ ÈçødwçÎÞÁßÏáæ¿ ÖßÕ·ßøß ÎÀ¢ ØwVÖÈæJ æÕUÉâÖÞçÈ ©ÉµøßAâæÕKí ÎáØíÜߢ Üà·í Ø¢ØíÅÞÈ dÉÕVJµ ØÎßÄß. ¥ÈÞÕÖcÎÞÏß æÄxßiÞøÃÏáIÞAáK øÞ×íd¿àÏ dÉºÞøÃÎÞÃí ®X®Øí®Øá¢ ®Øí®XÁßÉßÏᢠȿJßÏÄí. ¨ ¥ÉøÞÇ¢ ¥ÕV çµø{çJÞ¿í æº‡ÞX É޿߈ÞJÄÞÏßøáKá. 
ØáµáÎÞøX ÈÞÏøáæ¿ dÉØíÄÞÕÈ Äø¢ÄÞÝíKæÄKí § ¿ß ÎáÙNÆí Ì×àV

ÈcâÈÉfBæ{Aáùß‚á{{ ®X®Øí®Øí ¼ÈùW æØdµGùß ¼ß ØáµáÎÞøX ÈÞÏøáæ¿ dÉØíÄÞÕÈ Äø¢ÄÞÝíKÄÞæÃKí § ¿ß ÎáÙNÆí Ì×àV. §Jø¢ ÉøÞÎVÖB{ßW ÈßKᢠ®X®Øí®Øí ÉßzÞù ÃæÎKᢠ §Äí ØÞÎáÆÞÏßµ ØìÙÞVÆJßÈí ÈˆÄæˆKᢠ¥çgÙ¢ ÉùEá.


¥ÈáÎÄßÏßÜïÞæÄ dɵ¿È¢: ÉßÃùÞÏßAᢠÎxᢠØÎXØí  
ØßÉß®¢ µHâV ¼ßˆÞ ØçN{ÈJßæa ÍÞ·ÎÞÏß ¥ÈáÎÄßÏßˆÞæÄ dɵ¿È¢ È¿JßÏ çµØßW ØßÉß®¢ Ø¢ØíÅÞÈ æØdµGùß ÉßÃùÞÏß Õß¼ÏX ©ZæMæ¿ÏáU çÈÄÞAZAá çµÞ¿ÄßÏßW ÙÞ¼øÞµÞX ØÎXØí.ÉßÃùÞÏßæÏ µâ¿ÞæÄ æÉÞ{ßxíÌcâçùÞ ¥¢·¢ çµÞ¿ßçÏøß ÌÞܵã×íÃX, çÈÄÞA{ÞÏ §.Éß. ¼ÏøÞ¼X, ®¢.Õß. ç·ÞÕßwX, ®¢.Õß. ¼ÏøÞ¼X, æµ.Éß. ØÙçÆÕX, æµ.æµ. øÞç·×í, ¿ß.°. ÎÇáØâÆÈX, Øß. µã×íÃX ®¢®W® Äá¿Bß µIÞÜùßÏÞÕáK 500 çÉVæAÄßæøÏÞÏßøáKá  æÉÞÜàØí çµØí.   


ÜÞÕíÜßX µOÈßAí çÜÞµÌÞCí ÈßçøÞÇÈ¢
çµø{JßW ÕßÕÞÆ¢ Øã×í¿ß‚, µÞÈÁÏᑚ ÍàÎX ®X¼ßÈàÏùß¹í µOÈß ®Øí®XØß ÜÞÕíÜßæÈ çÜÞµÌÞCí ÉJá ÕV×çJAí µøßOGßµÏßW æÉ¿áJß. çÜÞµ ÌÞCßæa ÇÈØÙÞÏçJÞæ¿ÏáU ²øá ÉiÄßÏᢠÉJá ÕV×çJAí ÜÞÕíÜßÈí ¯æx¿áAÞÈÞÕ߈. Ì¢±çÆÖßW ÉÆíÎ ÉÞÜ¢ ÉÃßÏßW È¿JßÏ ÕX ¥ÝßÎÄßÏᢠdµÎçA¿áÎÞÃí §ÄßÈá µÞøÃ¢. §çÄÞæ¿ÞM¢, ÜÞÕíÜßX dµÎçA¿á µÞÃß‚ßGáU øÞ¼cB{áæ¿ µâGJßW çÜÞµ ÌÞCí µ¢çÌÞÁßÏæÏÏᢠ©ZæM¿áJß. µ¢çÌÞÁßÏÏᑚ èÕÆcáÄß ÕßÄøÃJßÈáU ÕÜßæÏÞøá ÉiÄß çÈÞ¢æÉÈßW ØíÅÞÉßAáKÄßÈí çÜÞµÌÞCí ÈWµßÏ 50 Üf¢ çÁÞ{ùßæa µøÞùßW dµÎçA¿á µÞGßÏÄßÈÞÃßÄí. µÞÈÁÏßæÜ ÄæK çÎÞYd¿ßçÏÞ{ßW ¦ÖáÉdÄß ÈßVÎÞÃÕáÎÞÏß ÌtæMGí ÜÞÕíÜßÈí ®Äßæø çùÞÏW µçÈÁßÏX ÎìIÁí æÉÞÜàØí ¥çÈb×â È¿JßÕøßµÏÞÃí. §Äßæa ÍÞ·ÎÞÏß ÎáX ºàËí ®µíØßµcâGàÕí ²ÞËߨV ÉßÏùß ÁYèÙ¢, ÎáX ®µíØßµcâGàÕí èÕØí dÉØßÁaí ùßÏÞÆí æÌX æ®Ø ®KßÕæø µÝßE ÎÞØ¢ ¥ùØíxí æºÏíÄßøáKá.  
µÝßE ÕV×¢ ÄæK ¨ ÉiÄßÏᑚ dµÎçA¿ßæÈAáùß‚í ¥çÈb×ßAÃæÎKá çÜÞµ ÌÞCí Ì¢±çÆÖí ØVAÞøßçÈÞ¿í ¦ÕÖcæMGßøáKá. ®KÞW, ¥ÕV ²øá ȿɿßÏᢠØbàµøß‚ßˆ. §çÄ Äá¿VKÞÃí µøßOGßµÏßW ©ZæM¿áJÞÈáU ÄàøáÎÞÈæÎKá çÜÞµÌÞCí §ad·ßxß èÕØí dÉØßÁaí ÜßÏÈÞVÁí æÎAÞVæJ ÉùEá. ÉJá ÕV׿J ÈßçøÞÇÈçJÞ¿á ÄBZ çÏÞ¼ßAáµÏÞæÃKí ÜÞÕíÜßæa ºàËí ®µíØßµcâGàÕí çùÞÌVGí µÞÁí ¥ùßÏß‚á. 
'çµø{ ÜÞÕíÜßX çµÞ¿ÄßÏßW
ÉKßÏÞV, æºCá{¢, ÉUßÕÞØW ¼ÜèÕÆcáÄÉiÄßµ{áæ¿ ÈÕàµøÃJßÈá 374 çµÞ¿ß øâÉÏáæ¿ µøÞùáÎÞÏß ÌtæMGÞÃí çµø{Jᑚ ®Øí®XØß ÜÞÕíÜßX ÕßÕÞÆ¢. §ÄßæÈAÞZ Õ{æø µáùE æºÜÕßW ÉiÄßµZ ÈÕàµøßAÞæÎK æÉÞÄáçÎ~ÜÞ Øí@ÞÉÈÎÞÏ æÍÜïßæa ÖáÉÞVÖ ¥GßÎùß‚ÞÃí ÜÞÕíÜßX µøÞV çÈ¿ßÏÄí. ÉiÄß ÈÕàµøÃJßW ØVAÞøßÈá ÕXÈ×í¿ÎáIÞÏÄÞÏß Øß®¼ß ùßçMÞVGßW µæIJßÏßøáKá. ÎÜÌÞV µÞXØV æØaV ¦ÖáÉdÄßAá ÕÞ·íÆÞÈ¢ æºÏíÄ 85 çµÞ¿ß øâÉ µÞÃÞÈßæÜïK ¦çøÞÉÃÕᢠ©ÏVKá.

²XÉÄá dÉÄßµ{áU çµØßW ØßÉß®¢ Ø¢Øí@ÞÈ æØdµGùß ÉßÃùÞÏß Õß¼ÏX ¯ÝÞ¢ dÉÄßÏÞÃí.







 








1/29/2013

രാജാധികാരവും രാഹുല്‍ഗാന്ധിയും





The divine right of kings, or divine-right theory of kingship, is a political  and religious  doctrine of royal and political legitimacy . a monarch  is subject to no earthly authority, deriving the right to rule directly from the will of God. The king is thus not subject to the will of  people.

രാജാധികാരം ദൈവീകമാണ്‌ എന്നതാണ്  ചരിത്രാതീത കാലം മുതല്‍ മനുഷ്യന്‍ വിശ്വസിച്ചു വരുന്നതും  മനുഷ്യനെ വിശ്വസിപ്പിച്ചിട്ടുള്ളതും.

ഇതിന്‍റെ പിറകിലൊരു  മനശാസ്ത്രമുണ്ട്‌. "രാജാവും ഒരു മനുഷ്യനല്ലേ"  എന്ന് സാധാരണ ജനം  ചിന്തിക്കരുത് ചോദി ക്കരുത്.

ചോദിച്ചാല്‍ രാജാവിന്‌ ഉത്തരം മുട്ടും.

ഇന്ത്യ സ്വതന്ത്രമായ ജനാധിപത്യ റിപ്പബ്ലിക് ആയിട്ടും  നമ്മുടെ രാഷ്ട്രിയ പാര്‍ട്ടികളില്‍  രാജവാഴ്ച   അവസാനിക്കാത്തതിന്   കാരണം മറ്റൊന്നുമല്ല.

ആധിപത്യവും അടിമത്വവും.

ഒരേ മനശാസ്ത്രത്തിന്‍റെ  രണ്ടു വശങ്ങളാണ്  ആധിപത്യവും  അടിമത്വവും. മനുഷ്യന്‍ മനശാസ്ത്രപരമായി  ജീവി ക്കുന്നിടത്തോളം  ഇതിന് മാറ്റം വരുത്താന്‍ കഴിയില്ല.

നെഹ്‌റു മുതലിങ്ങോട്ട്‌ ഇന്ത്യ ഭരിച്ചിട്ടുള്ളത്‌  കോണ്ഗ്രസ്സ് പാര്‍ട്ടിയും  കോണ്ഗ്രസ്സ്  പാര്‍ട്ടിയെ നയിക്കുന്നത്  ഒരേ ഒരു കുടുംബവുമാണ്.

 കാലം മാറിയാലും ജനം മാറുന്നില്ല. മാറാന്‍ അവരുടെ മനശാസ്ത്രം അവരെ അനുവതിക്കുകയുമില്ല.

രാഹുല്‍ ഗാന്ധി കൊണ്ഗ്രസ്സിന്‍റെ  തലപ്പത്ത് വന്നതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്  അതാണ്.

ഇത് കൊണ്ഗ്രസ്സിന്‍റെ  സംഘാടനാശൈലിയെക്കാളുപരി  മനുഷ്യന്‍റെ  പൊതുവായ  ഒരു ബലഹീനതയാണ്.

ഈ ബലഹീനത ഒരു പക്ഷെ മനുഷ്യനില്‍ ദൈവം അറിഞ്ഞു കൊണ്ട് തന്നെ വച്ചിട്ടുള്ളതുമാണ്.

അത് കൊണ്ടാണല്ലോ  ബുദ്ധി കൊടുത്ത ദൈവം മനുഷ്യന് ബോധം കൂടി  കൊടുക്കാഞ്ഞത്.

മതവും രാഷ്ട്രീയവും  ഒരു വികാരമാണ്.

ആധിപത്യവും അടിമത്വവും എന്ന  രണ്ടു വശങ്ങളില്ലാതെ  മനുഷ്യരെ ഈ പ്രസ്ഥാനങ്ങളില്‍ കൂടി നയിക്കാനും കഴിയില്ല. ഇതാണ് എവിടെയും  മനുഷ്യന്‍ അനുഭവിക്കുന്ന ബലഹീനതയും.

മനുഷ്യന്‍റെ  വികാരം നിയന്ത്രിക്കാന്‍ രണ്ടു ശക്തികള്‍ക്ക് മാത്രമേ സാധിക്കൂ.


ഒന്ന് ദൈവം എന്ന സങ്കല്‍പ്പം  രണ്ട് ഒരു ഏകാധിപതി.

പല മുസ്ലിം രാജ്യങ്ങളും   ഏകാധിപതികളുടെ  കീഴിലായതും അവരെ  ഒഴിവാക്കിയപ്പോള്‍ ആ രാജ്യങ്ങളെല്ലാം  അരക്ഷിതത്വത്തിലേക്ക് നീങ്ങിയതും  നാം കണ്ടു കഴിഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും മതം എന്ന വികാരം ഒഴികെ  ഒരേ ജനതയും സംസ്കാരവും പിന്തുടരുന്നവരായിരുന്നു.

ഇന്ന് പാക്കിസ്ഥാന്‍  ഒരു രാജ്യമായിട്ട ല്ല, പല രാജ്യമെന്നപോലെയാണ് കാര്യങ്ങളുടെ പോക്ക് .

ചീഫ്ജസ്റ്റീസും  പ്രസിഡണ്ടും  പ്രധാന മന്ത്രിയും പട്ടാള തലവനും  വിവിധ  മതനേതാക്കന്മാരും അവിടെ  അധികാരത്തിന് വേണ്ടി  പടവെട്ടുകയാണ്.

തീവ്രവാതമാണ് പാക്കിസ്ഥാനിലെ   പ്രധാന ഉത്പ്പന്നം. ഇതവര്‍ ലോകം മുഴുവനും കയറ്റുമതി  ചെയ്യുന്നതാണ്‌ ഇന്ത്യയുടെ മുമ്പിലുള്ള  പ്രധാന  വെല്ലുവിളി.

 പാക്കിസ്ഥാനുമായി  താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക്  അഭിമാനിക്കാന്‍ വകയുണ്ട്.അതില്‍ ഏറ്റവും പ്രധാനം  നമ്മുടെ ജനാധിപത്യം തന്നെയാണ്.

 ഇന്ത്യാരാജ്യത്തെ ഭരണ നിര്‍വഹണത്തിലും  കോണ്ഗ്രസ്സ് പാര്‍ട്ടിയുടെ സംഘടനാപ്രവര്‍ത്തനങ്ങളിലും   പോരായ്മകള്‍ വളരെയുണ്ട്.

 പോരായ്മകള്‍ ഒന്നൊന്നായി പരിഹരിച്ച്   മഹത്തായ രണ്ടു പ്രസ്ഥാനങ്ങളെയും  നയിക്കാന്‍ രാഹുല്‍ എന്ന ഈ കൊച്ചു മനുഷ്യന്‍ പ്രാപ്തനാണോ എന്ന് കാലം തെളിയിക്കട്ടെ.

മനുഷ്യന്‍ തന്നെ ഒരവസ്ഥയാണ്‌ .

അത് സ്വയം നന്നാവണം.അപ്പോള്‍ ആര് ഭരിക്കുന്നു എന്നത് പ്രശ്നമല്ല.
മനുഷ്യന്‍ സ്വയം നന്നാവാതെ ഒരു നാടും നന്നാവില്ല.

 മുഹമ്മദലി ജിന്നയുടെയും രാഷ്ട്രീയ അനുയായികളുടെയും  പിടിവാശി  കൊണ്ട് പക്കിസ്ഥനുണ്ടായി. എ ന്നാല്‍ അതിനു പിറകില്‍ അവരെ നയിച്ച  ലക്‌ഷ്യം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചു.

ഇന്ത്യയും പാകിസ്ഥാനുമായി  രണ്ട് രാജ്യങ്ങള്‍ പാടില്ലെന്ന് വാദിച്ച നമ്മുടെ രാഷ്ട്രപിതാവ്  ഗാന്ധിജി  മതഭ്രാന്തിന്‍റെ  എന്നും ജീവിക്കുന്ന  രക്തസാക്ഷിയായി .

എങ്കിലും ഗാന്ധിജിയുടെ ലക്ഷ്യം തെറ്റിയില്ല എന്ന് ഓരോ ഭാരതീയനും ഇന്നും എ ന്നും അഭിമാനിക്കാം.

രാഹുല്‍ ഗാന്ധിയിലും  ഒരു ഗാന്ധിയുണ്ടല്ലോ.അതിന്‍റെ  വിശുദ്ധിയെങ്കിലും  കാത്തു സൂക്ഷിക്കുമെങ്കില്‍ ഇന്ത്യയെ നയിക്കാന്‍ രാഹുല്‍ ധാരാളമാണ്.

രാഹുല്‍ ആല്ല  ഇന്ത്യ. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന  സാധാരണക്കാരാണ്  ഇന്ത്യയെന്ന  മഹാപ്രസ്ഥാനം   മുന്‍പോട്ടു നയിക്കുന്നതും നയിക്കേണ്ടതും. .

ഇന്ത്യ ഒരിക്കലും പാക്കിസ്ഥാന്‍ ആയിക്കൂടാ എന്ന് നാമോരോരുത്തരും  പ്രതിജ്ഞ എടുക്കണം  . അതിന് നാം  സതാ ജാഗ്രത  പുലര്‍ത്തണം.

നേതാവിനെ ജനം ചുമക്കുമ്പോള്‍ ജനം നേതാവിന്‍റെ  അഭയാര്‍ഥി യാകുന്നു. അതിന് പകരം  നേതാവ് ജനങ്ങള്‍ക്ക്‌ സേവകനായി  ജനങ്ങളില്‍ ഒരാളായി  ജനങ്ങളോട് ചേര്‍ന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയുന്നവനാകണം.

പാര്‍ട്ടികള്‍   ജനങ്ങളെ നയിക്കുന്നതിന്  പകരം  പാര്‍ട്ടികളെ നയിക്കുന്ന ജനങ്ങള്‍ ഉണ്ടാവണം.

 "നിങ്ങളില്‍  വലിയവന്‍(നേതാവ്) നിങ്ങളുടെ ശുശ്രുഷകന്‍ ആയിരിക്കണം" 

അപ്പോള്‍ ഭാരതം  ശ്രേഷ്ടതയുടെ  ഉയരങ്ങള്‍ കീഴടക്കും


²ÞËߨí ÕßGí ¥Ãßµ{ßçÜAí §ùBßæ‚ÜïÞX ÉßØßØß ¥ÇcfzÞçøÞ¿í øÞÙáW

 ³Ëߨí Îáùß ÕßGí ÉÞVGß dÉÕVJµøßçÜAí §ùBßæ‚ÜïÞX ÉßØßØß ¥ÇcfzÞçøÞ¿í çµÞYd·Øí ©ÉÞÇcfX øÞÙáW ·ÞtßÏáæ¿ ¦ÙbÞÈ¢. ÎÞØJßW 10 ÆßÕØæÎCßÜᢠ¥ÇcfzÞVAí ¼ßÜïÞ, ç†ÞAí ÄÜB{ßÜáU ÉÞVGßdÉÕVJµçøÞ¿í Ø¢ØÞøßAÞÈᢠ¥Õøáæ¿ dÉÖíÈBZ ÕßÜÏßøáJÞÈᢠµÝßEÞW ÎÞdÄçΠآ¸¿ÈæÏ ÖµíÄßæM¿áJÞX ØÞÇßAáµÏáUá. ¥BæÈ 溇áK çÈÄÞAZAá ÎÞdÄçÎ ÄßøæE¿áMí ¿ßAxí ¥¿AÎáU µÞøcBZ ÈWçµIÄáUáæÕKÞÃí ÄàøáÎÞÈæÎKᢠøÞÙáW ÉùEá. ÈßÏÎØÍÞ µfß çÈÄÞA{áæ¿Ïᢠ ÉßØßØß ¥ÇcfXÎÞøáæ¿ÏᢠçÏÞ·JßW Ø¢ØÞøßAáµÏÞÏßøáKá ¥çgÙ¢. 








































 

1/25/2013

സ്വബോധവും മനസ്സും





ബോധമനസ്സും  സ്വബോധവും 

എല്ലാ മനുഷ്യരിലും  ബോധമുണ്ട് . എന്നാലത് സ്വബോധമല്ല.

  "ബോധം"(High Voltage) എന്ന  അവസ്ഥക്ക്    പരിണാമം സംഭവിച്ച്   ക്രിയാത്മകമാകുന്ന    അവസ്ഥയാണ്‌ "ബോധ മനസ്സ്".(low Voltage)

ബോധമനസ്സും   ബോധവും  തമ്മില്‍ വ്യത്യസ്ഥതകള്‍ ഏറെയാണ്. അവ ചന്ദ്രനും സൂര്യനും പോലെ വ്യത്യസ്ഥമാണ്.

 പരമാത്മാവ്   ബോധവും, മനസ്സ് സൃഷ്ടിക്കുന്നക്കുന്ന "അഹം" ജീവാത്മാവുമാകുന്നു(ദേഹി ).

പരമാത്മാവ്  മഹാസമുദ്രം  പോലെയും  ജീവാത്മാവ് അതില്‍ നിന്നുള്ള ഒരു തുള്ളിപോലെയുമാണ്.

ദേഹി യായ  ഞാന്‍  ദേഹത്തില്‍ വസിച്ച് മനസ്സ് ആകുന്ന  ക്രീയാശക്തിയെ    നന്മയിലേക്കും തിന്മയിലേക്കും തിരിച്ച്   ജീവിതവഴിയില്‍ ദ്വയാത്മകമായി സുഖവും അസുഖവും അനുഭവിക്കുന്നു.  

ഇന്ദ്രിയങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന   ആഗ്രഹങ്ങളുടെ രഥം തെളിക്കുന്ന    ദേഹി യായ  ഞാന്‍ ഗീതയിലെ  അര്‍ജുനനെപ്പോലെ  അങ്കലാപ്പിലാണ് നിത്യവും  ജീവിക്കുന്നത്.

പരമാത്മാവാകുന്ന  ഞാന്‍   ( ഗീതയിലെ ശ്രീ കൃ ഷ്ണന്‍ ) പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന  സമാധാനവും ആനന്ദവും സ്നേഹവും കൂടിച്ചേര്‍ന്ന  സ്വര്‍ഗ്ഗീയ  അവസ്ഥയാണ്‌  .അവിടെ ജ്വലിക്കുന്ന സൂര്യനാണ് ബോധം.

ദേഹിയായ  ഞാന്‍ ദേഹത്തിന് പുറത്ത്‌ പൂര്‍ണ്ണമായ  ഞാന്‍ ഉണ്ടെന്ന്  സ്വയം  അറിയുന്നതാണ്  സ്വബോധം  എന്ന അവസ്ഥ.

സ്വബോധം എന്ന  അവസ്ഥയിലേക്ക് പ്രവേശിക്കാന്‍ ഞാന്‍ എന്ന അഭിമാനിയായ ദേഹി  പരമാത്മാവിന് മുന്‍പില്‍ സ്വയം സമര്‍പ്പിക്കണം.

ഈ സമര്‍പ്പണമാണ്  ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ആവശ്യ പ്പെടുന്നത്.

 സ്വബോധം ലഭിക്കുന്നത് വരെ മനുഷ്യന്‍ ബുദ്ധിമാനാണ്  എന്നാല്‍ ബോധവാനല്ല.

എന്നാല്‍ ബോധമനസ്സിനെ  നാം സ്വബോധമായി തെറ്റിദ്ധരിക്കുന്നു .

ബുദ്ധിയുടെ  തടവില്‍ 

നമോരോരുത്തരും  അവരവരുടെ ബുദ്ധിയുടെ  തടവിലാണ്.

ഏത്  മതക്കാരനും, ദേശക്കാരനും,പ്രയക്കാരനും ഈ തടവറ മറി കടക്കാനാണ് ശ്രമിക്കുന്നത്.

അത് സാധിക്കാത്തത് കൊണ്ടാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ക്ക് അടിമായകുന്നത്. അതോടെ  മനുഷ്യന്‍ സ്വയം ഒരിരുട്ടറയിലേക്ക് കൂടി  പ്രവേശിക്കുന്നു.

വിശ്വാസം മനുഷ്യരില്‍  പുതിയ അന്വേഷണവും  ചോദ്യവും   തടയുന്നതാണ് നമ്മുടെ  ബുദ്ധിയില്‍ ഇരുട്ട്  കയറാന്‍ കാരണമാകുന്നത് .


 ബോധം ക്രിയാത്മകമല്ല. (ദൈവം നിഷ്ക്രിയമായ  അവസ്ഥയാണ്‌  )

 ബോധം ക്രിയാത്മകമല്ലെന്നതാണ്  അതിനെ  പരിശുദ്ധവും പൂര്‍ണ്ണവുയി  പരമാവസ്ഥയില്‍ നിലനിര്‍ത്തുന്നത്.

ബോധം മനുഷ്യനിലെ  ബുദ്ധിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വിട്ടിരിക്കുന്നത് കൊണ്ടാണ്  ഭൂമിയില്‍ മനുഷ്യന് എന്ത് തോന്ന്യാസവും  ചെയ്യാന്‍ കഴിയുന്നത്.

മനുഷ്യനെ അവന്‍റെ  ചിന്തയിലും പ്രവര്‍ത്തിയിലും  ദൈവം തടയുന്നില്ല.

എന്നാല്‍ അവനവന്‍റെ  ബുദ്ധിയെ മറി കടക്കാന്‍ ഏത് മനുഷ്യനും  സ്വബോധ ത്തിലേക്ക് കടക്കണം. ഇവിടെയാണ് ദൈവം മനുഷ്യന്മേല്‍   പൂട്ട്‌ ഇട്ടിരിക്കുന്നത്.

ബോധം നില നില്‍ക്കുന്നത്  "ആയിരിക്കുക" എന്ന   അവസ്ഥയാണ്‌. അത് കൊണ്ടാണത് പരമമായത് ( Supreme Being ).

ബോധം  അതിരുകളില്ലാത്തതും  പ്രപഞ്ചം  നിറഞ്ഞുനില്‍ക്കുന്നതുമാകുന്നു   (Infinite,omni present,omni potent  )

 ബോധ മനസ്സ് (low Voltage)

മനസ്സാകുന്ന  ബോധം എപ്പോഴും ചിന്തയോട് കൂടിയാണ് നില്‍ക്കുന്നത്. അതുകൊണ്ട്   നമ്മുടെ   ചിന്ത എങ്ങോട്ട് പോകുന്നുവോ അങ്ങോട്ട്‌ നമ്മുടെ ബോധവും പോകുന്നു .

അശ്രദ്ധ  (power cut)

 ശ്രദ്ധക്കുറവിനു  പൊതുവേ  നാം  പറയുന്നത്  absentminded  ആയി എന്നാണ്.

സത്യത്തില്‍ mind  മനുഷ്യരില്‍ ഒരിക്കലും  absent  ആകുന്നില്ല . മറിച്ച് ബോധമാണ്  absent ആകുന്നത് .

ചില  സമയത്ത്  ബോധം  നമ്മുടെ ചിന്തയുടെ കൂടെ  ദൂരേക്ക്‌  പോകുന്നത്കൊണ്ടാണ്    നമുക്ക് അങ്ങിനെ തോന്നുന്നത് .

സ്വബോധം  എന്ന് പറയുന്നത്  "ഞാന്‍ ബോധം ആകുന്നു " എന്ന അറിവ്  നമ്മളില്‍ ഉറക്കുന്നതാണ്  .

നാം ബോധപൂര്‍വ്വം ഒരു പ്രവര്‍ത്തി ചെയ്യുമ്പോള്‍ നമ്മുടെ മനസ്സ് പൂര്‍ണ്ണ മായി ആ പ്രവര്‍ത്തിയില്‍  ആയിരിക്കുന്നത്കൊണ്ട്  അതിനെ നാം presence of  Mind    എന്ന് പറയുന്നു .

സ്വബോധം നമ്മില്‍ ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ നമ്മില്‍ നിന്നും ബോധം ഒരിക്കലും വിട്ടുപോവില്ല. കാരണം  അത് മനസ്സെന്ന ബോധമല്ല.

ഇതാണ് ധ്യാനാത്മകമായ   അവസ്ഥ . ഈ അവസ്ഥയില്‍ മനസ്സും  അഹവും തമ്മില്‍ വേര്‍ പിരിയുകയും  അഹമാകുന്ന ഞാന്‍(ദേഹി ) ബോധം   ആകുന്ന  ഞാന്‍ ആയി  പരിണാമം  സംഭവിക്കുകയും ചെയ്യുന്നു. ഇതിനെയാണ് യേശുതമ്പുരാന്‍ "ആത്മാവില്‍ പുനര്‍ജനി എന്ന് വിശേ ഷിപ്പിച്ചത് "

അഹം വെടിയാതെ നമുക്ക് ധ്യാനാത്മകത  കൈവരിക്കാന്‍ സാധ്യമല്ല .  സാധാരണ മനുഷ്യരില്‍  ഞാന്‍ എന്ന  വികാരവും  ഭയവും  ആണ്  മുന്നിട്ടുനില്‍ക്കുന്നത്.

 ധൈര്യം  എന്ന വികാരം മനുഷ്യനില്‍ ഇടിവെട്ട് പോലെ വന്നു പോകുന്ന ഒരവസ്ഥയാണ്. സ്വബോധം  എന്ന  അവസ്ഥയുടെ അഭാവമാണിതിനു കാരണം.

ബോധം (High Voltage) സൂര്യനെപ്പോലെയാണ് .

സ്വബോധം  നമ്മില്‍ ഉദിച്ചു കഴിഞ്ഞാല്‍ നാം  അഹത്തോട്‌  വിട പറയുന്നു. അതോടെ  നമ്മില്‍ മാറി മാറി വരുന്ന  വികാരങ്ങളുടെ കാലാവസ്ഥ വ്യത്യാസം നിലക്കുന്നു.

ഭൂമി സ്വയം കറങ്ങാത്തതായ  ഒരവസ്ഥയെ  സങ്കല്‍പ്പിക്കുക. ഇതാണ്  സ്വബോധം  നമ്മില്‍ കൊണ്ടുവരുന്നതായ  മാറ്റം . വികാരത്തിനൊത്തു ള്ള  നമ്മുടെ കറക്കം സ്വയം അവസാനിക്കുന്നു. നമ്മില്‍ സമാധാനവും ആനന്ദവും  സ്ഥിരതാമസമാക്കുന്നു.

ഞാന്‍  തീര്‍ക്കുന്ന  കുരുക്കുകളും  എന്‍റെ മനശാസ്ത്രവും 

സ്വബോധം  ഉണരാത്ത  സാധാരണ മനുഷ്യന്‍ സൂര്യന് ചുറ്റും  കറങ്ങുന്ന  ഭൂമിയെപ്പോലെ  സുഖ -ദു :ഖങ്ങള്‍ ഇടകലര്‍ന്ന  ദ്വൈതാവസ്ഥയില്‍ വികാരാത്മകനായി  "ബുദ്ധിയും  സ്വന്തവും ബന്തവും"  തീര്‍ക്കുന്ന  വികാരച്ചരടില്‍ കുരുക്കുകള്‍ കെട്ടിയും അഴിച്ചും  ജീവിതം  തീര്‍ക്കുന്നു.

 അതിനു വേണ്ടതായ  യുക്തി അപ്പപ്പോള്‍ നല്‍കുന്ന  പണിയാണ്  മനസ്സ്  നിര്‍വഹിക്കുന്നത്. ഞാന്‍ എന്‍റെ  മനസ്സിനെ  ഉപയോഗിച്ച്   സൃഷ്ടിക്കുന്ന   അറിവാണ്  എന്‍റെ  മനശാസ്ത്രം.

ഈ മനശാസ്ത്രമാണ്  എന്നെ എവിടേക്കും  വഴി നടത്തുന്നത്. മനശാസ്ത്രം വഴി മുട്ടുന്നതാണ്  എന്‍റെ  വിശ്വാസങ്ങള്‍ക്ക് അടിസ്ഥാനം.

ഓരോ മനുഷ്യനെയും നയിക്കുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമാണ് .

 മനുഷ്യരില്‍  മനശാസ്ത്രത്തിന്‍റെ  പരിണാമത്തെയാണ് നാം സംസ്കാരം എന്ന് പറയുന്നത്.

മനുഷ്യരിലെ പ്രച്ഛന്നവേഷത്തെയാണ്   സംസ്കാരസമ്പന്നതായി   ആധുനീക സമൂഹം വിലയിരുത്തുന്നത്.

അതാണ് "പൊന്ന്  ഉരച്ചറിയാം, ആളെ  അടുത്താല്‍ അറിയാം  "  "മിന്നുതതെല്ലാം  പൊന്നല്ല "  എന്നൊക്കെ പറയുന്നതിന്‍റെ  മനശാസ്ത്രം.

സ്വബോധം  എന്ന  പവിത്രത  മനുഷ്യനില്‍ ജാഗ്രത ഉണര്‍ത്തി  തെറ്റുകളില്‍ നിന്നും  അവരെ മോചി പ്പിക്കുന്നു എന്നതാണ് ആത്മീയതയെ  ആശ്രയിക്കുന്ന മനുഷ്യന്‍റെ  നേട്ടം .ഏതെങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട്  വ്യക്തിയില്‍ സ്വബോധം എന്ന അവസ്ഥ ഉണര്‍ന്നുവരി ല്ല.

 ആത്മീയ ഉണര്‍വില്ലാത്ത  മനുഷ്യര്‍ മിക്കവാറും   സ്വാര്‍ഥതയുടെ  മയക്കത്തിലാണ്.  അവര്‍ ചെവിയില്‍ പലതും കേള്‍ക്കും എന്നാല്‍ ഒന്നും തന്നെ ഗ്രഹിക്കുന്നില്ല. അവരുടെ കണ്ണുകള്‍ തുറന്നിരുന്നാലും  അവര്‍ ആഗ്രഹിക്കുന്നത് എന്താണോ അത് മാത്രമാണവര്‍ കാണുന്നത് .

 എ ന്നാല്‍ ഈ  മയക്കത്തില്ലും  മനുഷ്യരുടെ  ബുദ്ധി സ്മാര്‍ട്ട്‌ ആവുമ്പോള്‍ (high performance in low  voltage)  അവര്‍ ഉന്നതമായ പലതും   പ്രവര്‍ത്തിക്കുന്നു  എന്നതിന് ഉദ്ദാ ഹരണമായി  താഴെക്കാണുന്ന  ചില പത്ര വാര്‍ത്തകള്‍ കൂടി വായിക്കുക


ØâøcæÈÜïßçAØßW 34 dÉÄßµæ{ æÕùáæÄÕßGÄá ØádÉà¢çµÞ¿Äß ùgÞAß. ®ÜïÞ¢ dÉÄßµ{ᢠÎâKÞÝíºÏíAµ¢   µàÝ¿Bâ. çµØí ææÙçAÞ¿Äß ÕàIá¢ Éøß·ÃßAÃæÎKᢠ¦ùáÎÞØJßȵ¢ ÄàVMÞAÃæÎKᢠØádÉà¢çµÞ¿Äß ÈßVçÆÖß‚á.


ÎáµáwÉáøJá ØbµÞøc çµÞÝß ËÞ¢ ©¿Î ùÕÈcá ÕµáMßW  ÈßµáÄßæÕGßMßÈá ÉßÝæÏÞ¿áAßÏ Éâ Äßøß‚á ÈWµßÏ Ø¢ÍÕJßW ȿɿß. ÎáµáwÉáø¢ ÄÙØßWÆÞV οAß ÈWµßÏ ¦ùø çµÞ¿ß øâÉ Äßøß‚á Éß¿ßAÞX ùÕÈcâ æØdµGùß ©JøÕßùAß. ùÕÈcá ÎdLß ¥¿âV dɵÞÖÞÃí §AÞøc¢ ¥ùßÏß‚Äí. 

ØÎÕÞµcBZ æÄxÞæÄÏᢠĵøÞæÄÏᢠÎáçKÞGáçÉ޵â.  
ØVAÞøßæa ÈßÜÈßWMßÈá ºßÜ ØÎÕÞµcBZ ¦ÕÖcÎÞæÃKᢠ¥Äá æÄxáKÄá ØVAÞøßæa Øá·ÎÎÞÏ È¿JßMßæÈ ÌÞÇßAáæÎKᢠÎdLß ÄßøáÕFâV øÞÇÞµã×íÃX.

®X®Øí®Øí ¼ÈùW æØdµGùß ¼ß. ØáµáÎÞøX ÈÞÏøáæ¿ ÕßÕÞÆ dÉØíÄÞÕÈæÏAáùß‚áU çºÞÆcJßÈÞÏßøáKá ÎdLßÏáæ¿ ÎùáÉ¿ß. ®KÞW ®X®Øí®Øßæa øÞ×íd¿àÏæJAáùß‚á ÄÈßAùßÏ߈.
¥çÄØÎÏ¢, ÍøÃæJ ÌáißÎáGßÜÞAÞÄßøßAÞX ÎxáUÕøá¢ dÖÎßAâ. ®X®Øí®Øßæa ÕßÎVÖÈBZAá ÎùáÉ¿ß ÉùçÏIÄá çµÞYd·Øí çÈÄãÄbÎÞÃí. È~¢ ÎáÄW Îá¿ß Õæø ÄÞæÈÞøá ÄßµE ÎçÄÄøÕÞÆßÏÞæÃKᢠÄßøáÕFâV ÉùEá.


 ÕàGßçÜAáU ÕÝßÏßW æÉÞÜàØí ÕÞX §GÄá çºÞÆc¢ æºÏíÄ ÕßçøÞÇJßW ÕçÏÞÇßµæÈ ÎVÆß‚á æµÞK çµØßW æÉÞÜàØáµÞøÈá ¼àÕÉøcL¢ µÀßÈ Ä¿Õí.

ÉÄßÈFáµÞøßÏÞÏ Îµæ{ ·VÍßÃßÏÞAßÏ çµØßW ÉßÄÞÕí ¥ùØíxßW.

ÉàÁÈJßøÏÞÏ ÎâJ εZ ¯ÝÞ¢ ÐÞØßW ÉÀßMá ÈßVJß. ÎÆcÉßæ‚JßÏ ¼ÎÞW 14 ÕÏØßW ¦Ãí ¦Æc¢ ÉàÁßMß‚Äí. Äá¿VKí ÍÞøc §ˆÞJ ¥ÕØøB{ßW §Äí ÉÄßÕÞAß.
µáGßAí ÕÏxßW ÎáÝÏÞæÃKí ÍÞøcçÏÞ¿í ÉùEí ¦ÖáÉdÄßµ{ßW æµÞIáçÉÞÏß. µÝßE 15Èí  µÞØVçµÞ¿í ²øÞÕÖcJßÈí çÉÞÕáµÏÞÃKí ÉùEí æÉYµáGßÏáÎÞÏß ÕàGßW ÈßKí çÉÞÏß. Ø¢ÖÏ¢ çÄÞKßÏ ÍÞøc 19Èí ÍVJÞÕßæÈÏᢠεæ{ÏᢠµÞÃÞÈßæˆKí ÉÞÕùGß æÉÞÜàØßW ÉøÞÄß ÈWµß. æÉÞÜàØí ÕàGßæÜJß ÕßÕøBZ çÖ~øßAáKÄßÈßæ¿ µáGßÏáæ¿ ·VÍ ÉøßçÖÞÇÈ È¿JßÏ ÜÞÌí ùßçMÞVGí ÜÍß‚á. §çÄÞæ¿ æÉÞÜàØí ææØÌV æØˆßæa ØÙÞÏçJÞæ¿ æÎÞææÌWçËÞY ¿ÕV çµdwàµøß‚í È¿JßÏ ¥çÈb×ÃJßW ææÙÆøÞÌÞÆßÈ¿áJáU ØíÅÜJÞæÃKí ÕßÕø¢ µßGß.

ÜÞÕíÜßX ¥ÝßÎÄß 
®Øí®XØß ÜÞÕíÜßX §¿ÉÞ¿ßW ¥ÝßÎÄß È¿Ká ®K ÈßÜÉÞ¿ßW ©ù‚á ÈßWAáKáæÕKá¢ çµØßW ØßÉß®¢ Ø¢ØíÅÞÈ æØdµGùß ÉßÃùÞÏß Õß¼ÏX dÉÄßÏÞæÃKᢠÕß®Øí ¦ÕVJß‚á. §AÞøcBZ ÄáùKá ÉùEÄßÈÞÃí ÄæK çÉÞ{ßxí ÌcâçùÞÏßW ÈßKá ÉáùJÞAßÏÄí. ÜÞÕíÜßX §¿ÉÞ¿ßW ¥ÝßÎÄß È¿æKK Øß®¼ßÏáæ¿ µæIJÜßæa ¥¿ßØíÅÞÈJßÜÞÃí ¥çÈb×â È¿AáKÄí. ÉßÃùÞÏß ØÞOJßµÎÞÏß çÈGÎáIÞAßÏßGßæˆKÄí ²øá ÕcµíÄßÏáæ¿ ÎÞdÄ¢ æÎÞÝßÏÞÃí. ÉßÃùÞÏß dÉÄßÏæˆKá¢ çµØßW ÈßKí ²ÝßÕÞæÏKᢠ¥ÄßÈVÅÎßæˆKᢠÕß®Øí µâGßç‚VJá.µáÝM¢ µÞÃ߂߿ˆCßW ÉßÃùÞÏßæÏ dÉÄßMGßµÏßW ÈßKí ²ÝßÕÞçAIÄçˆæÏKᢠ¥çgÙ¢ çºÞÆß‚á.
ÜÞÕíÜßX çµØáÎÞÏß ÌtæMG dÉÄßÉf çÈÄÞÕí Õß.®Øí.¥ºcáÄÞÈwæa ÉøÞÎVÖ¢ çµdw çÈÄcÄbæJ ¥ùßÏßAÞX   ØßÉß®¢ Ø¢ØíÅÞÈ çÈÄãÄb¢ ÄàøáÎÞÈß‚á
¼ÞAxí çÕâ; É¿æÎÞæA ÕçøIÄçÜï: µâØÜßÜïÞæÄ ÌIß æÉÞÜàØßçÈÞ¿í 
®ÈßAá ÇøßAÞX ¼ÞAxí çÕâ. ¥ÄßGá ÎÞdÄçÎ ÕßÎÞÈJßW ÈßKá ÉáùJßùBâ. ¥Õßæ¿ ÎÞÇcÎdÉÕVJµV ©IÞµá¢, É¿æÎÞæA ®¿áçAIÄçÜïê ÕßÎÞÈ¢ ÄßøáÕÈLÉáøJí §ùBÞùÞÏçMÞZ 'ÌIß çºÞV ®K  ææÙ濵í çÎÞ×í¿ÞÕí çÆÕàwV Øß¹í æÉÞÜàØßçÈÞ¿í ¦ÕÖcæMGá.

Áß°¼ß ®Øí.dÖà¼ßJßæÈÄßæø ¥çÈb×â: ¦ÍcLøÎdLß 
çµÞÝßçAÞGáµÞøÈÞÏ ²øÞ{áæ¿   µá¿µßæÜ ÍâÎß ²ÝßMßAÞX   µVÃÞ¿µ æÉÞÜàØßæÜ Áß°¼ß ¥¿AÎáU ©çÆcÞ·ØíÅæø ØbÞÇàÈßAÞæÎKá   æµ.®.ùìËßÈí Áß°¼ß dÖà¼ßJí ©ùMá ÈWµáK çËÞYØ¢ÍÞ×ÃJßæa ÕßÕøBZ ÎçÈÞøÎ ÈcâØí ÉáùJáÕßGßøáKá.çµÞÝßçAÞ¿í ØbçÆÖßÏÞÏ çÎÞÙXøÞ¼í ®KÏÞZAí ÕV×BZAá ÎáXÉí ÉÜßÖÏíAá ÈWµßÏ ÉÃJßÈá ɵøÎÞÏß ÕXÄáµÏá¢ ÕØíÄáA{ᢠù©ìËí ÄøæM¿áJßÏßøáKá. ØÞOJßµÎÞÏß ÄµVK çÎÞÙXøÞ¼ßæa ÉAW ²¿áÕßW ¥ÕçÖ×ß‚ µá¿µßæÜ ®Øíçxxí ÄGßæÏ¿áAÞÈáU ÄdLB{ÞÃí §øáÕøá¢ ÄNßW ºV‚ 溇áKÄí. §ÄßÈÞÏß çÎÞÙXøÞ¼ßæÈ µUçAØßW µá¿áAÞX µVÃÞ¿µÏᑚ æÉÞÜàØí ©KÄçøÞ¿á ÖáÉÞVÖ æº‡ÞæÎKá dÖà¼ßJí ©ùMí ÈWµáKá.

°Øídµà¢ çµØßW dÉÄßÉf çÈÄÞÕí Õß.®Øí. ¥ºcáÄÞÈwÈá çÕIß çµÞ¿ÄßÏᑚ µøáÈàABZAá ºáAÞX Éß¿ßAáKÄá æµ.®. ùªËÞæÃKá æÄ{ßÏßAáK çËÞY Ø¢ÍÞ×ÃBZ ÉáùJáÕKá.
ùªËßæa µUMà §¿ÉÞ¿áµ{ᢠÁßæ®¼ß: ®Øí. dÖà¼ßJáÎÞÏáU ¥ÕßÖái µâGáæµGáµ{ᢠÕcµíÄÎÞAáK çËÞY Ø¢ÍÞ×ÃB{ÞÃá ØVAÞV èÙçAÞ¿ÄßÏßW ØÎVMß‚Äí. ÎÜMáù¢ ÁßèæÕØíÉßæÏ µUçAØßW µá¿áAÞX dÖÎß‚ çµØßæÈ Äá¿VKÞÃá ÈßÏÎÉøÎÞÏß ùªËßæa çËÞY Ø¢ÍÞ×ÃBZ æÉÞÜàØí çºÞVJÞX Äá¿BßÏÄí. ù©ìËßæa ÕßÕßÇ §¿ÉÞ¿áµ{ÞÃí §ÄßÜâæ¿ ÉáùJáÕKÄí.

µVÃÞ¿µÏᑚ ²øá ÎdLßÏáæ¿ ÉJá çµÞ¿ß µUMâ æÕ{áMß‚áæµÞ¿áAÞX ù©ìËí È¿JáK Ø¢ÍÞ×ÃB{ÞÃá dÉÇÞÈ¢. ¥XÉÄá Üf¢ øâÉÏáæ¿ µNß×X ©ùMß‚áæµÞIÞÃá Ø¢ÍÞ×â ÉáçøÞ·ÎßAáKÄí. °Øídµà¢ çµØßæÜ ù¼àÈÏíAᢠÎxá æÉYµáGßµZAᢠù©ìËí ØíÅßøÎÞÏß Éâ ÈWµáK Ø¢ÍÞ×ÃB{ᢠçµÞ¿ÄßÏßW ÙÞ¼øÞAßÏßGáIí. ù¼àÈÏáÎÞÏáU Ø¢ÍÞ×ÃB{ÞÃßÄí. ÎæxÞøÞ{áÎÞÏáU Ø¢ÍÞ×ÃJßW ÎáXÉᢠù¼àÈæÏæAÞIá 'çÌÞ¢Ìí §¿áÕß‚Äá ÄÞÈÞæÃKá ù©ìËí ÉùÏáKáIí. §ÄᢠdÉçÄcµ çµØÞÏß ù¼ßØíxV 溇á¢.

æ®Øídµà¢ ÉÞVÜV çµØí ÁÏùßÏßW µáEÞÜßAáGßæAÄßæø æÎÞÝß

°Øídµà¢ ÉÞVÜV æÉYÕÞÃßÍ çµØßæa çø~µZ ÉáùJí. ææÙçAÞ¿Äß ©JøÕßæa ¥¿ßØí@ÞÈJßW dÉÄßÉf çÈÄÞÕí Õß.®Øí. ¥ºcáÄÞÈwÈá çµØí ÁÏùßÏáæ¿ ɵVMí ÜÍß‚á. ÎdLß Éß.æµ.µáEÞÜßAáGß ÉàÁßMßæ‚Kí §øµZ ÉùÏáKÄÞÏß çµØí ÁÏùßÏßW çø¶æM¿áJßÏßGáIí.   çµÞ¿ÄßÏßW ÉùÏÞÈá{{ æÎÞÝß ÉÀßMß‚ÄÞÏᢠ§øµZ ÉùÏáKáIí. §øµ{ÞÏ æù¼àÈ, Ìßwá, ù¼áÜ, çùÞØíÜßX, ùìËßæa èdÁÕV Äá¿BßÏÕøáç¿ÄÞÃí æÎÞÝß.

µáEÞÜßAáGßAí ®Äßæø æÎÞÝß æµÞ¿áAÞÄßøßAÞX ùìËí Éâ ÈWµßÏÄÞÏß §øµZ ÕcµíÄÎÞAáKáIí. §çÄ Äá¿VKÞÃá æÎÞÝßÎÞxßÏÄí. §øµ{ÞÏ ®ˆÞÕæøÏᢠºÞÜMáùæJ ²øá ÕàGßW Õß{ß‚áÕøáJß ®BæÈ æÎÞÝß   çµÞ¿ÄßÏßW ÉùÏÃæÎKá ÉÀßMß‚á. çº{Þøß æ×øàËí ®KÏÞ{ÞÃá æÎÞÝßµZ ÉÀßMß‚Äí.  ÎâKá çÉVAí øIø Üf¢ øâÉÏᢠ²øÞZAá ÈÞÜá Üf¢ øâÉÏ⢠ÈWµß. çµÞÝßçAÞ¿í Äæa ²ÞËߨßçÜAá Õß{ß‚á ÕøáJßÏÞÃí ùìËí Éâ ÈWµßÏæÄKí Ìßwá æÎÞÝß ÈWµßÏßGáIí. ÉßKà¿í ÉÜÄÕà Éâ ÄKá. §çMÞZ µ¿áJ ÎÞÈØßµ Ø¢¸V×ÎÞÃá çÈøß¿áKÄí. ØÄc¢ ÉáùJá ÉùÏÃæÎK ¦ÕÖc¢ ²øá ÕÖJá ÈßKᢠÎùáÕÖJá ÈßKí ¥ÄßæÈÄßæøÏᢠØNVg¢ çÈøß¿áµÏÞæÃKᢠ§øµZ ÉùÏáKá.

§øµ{ÞÏ æÉYµáGßµZAí ùìËí Éâ æµÞ¿áAáKÄá µIßGáæIKᢠÄÞX çÈøßGá Éâ æµÞ¿áJßGáæIKᢠùìËßæa èdÁÕV æÎÞÝß ÈWµßÏßGáIí.

µáEÞÜßAáGßæAÄßøÞÏ ùìËßæa æÕ{ßæM¿áJÜßÈá çÖ×ÕᢠµáEÞÜßAáGß Éâ ÄKá ØbÞÇàÈß‚áæÕKí çùÞØíÜßX æÎÞÝß ÈWµßÏÄÞÏá¢ çµØí ÁÏùßÏßW ÕcµíÄÎÞAßÏßGáIí. øIÞÏßøçJÞ{¢ çɼáµ{á{{ çµØí ÁÏùßÏßW §øµ{áæ¿ æÎÞÝßµZ ÕcµíÄÎÞÏß çø¶æM¿áJßÏßGáIí.


http://www.youtube.com/watch?NR=1&feature=endscreen&v=ZV_I5AuWzgo


1/23/2013

സാത്താന് തോല്‍ക്കാനാവില്ല.




മതങ്ങളും വിശുദ്ധിയും 

ഭൂമിയില്‍ മതങ്ങള്‍ പലതുണ്ട്. അവര്‍ക്ക് പുണ്യ സ്ഥലങ്ങളും ധാരാളമുണ്ട്. ഓരോ  മതവിശ്വാസിയുടേയും  പ്രധാന  ജീവിതാഭിലാഷവും  അന്ത്യാഭിലാഷവും  ഒന്ന് തന്നെയായിരിക്കും.

 "മരണാനന്തര  സ്വര്‍ഗ്ഗം"  സ്വപ്നം കണ്ട് ജീവിക്കുന്ന  ഏതു മനുഷ്യനും പുണ്യസ്ഥലങ്ങളിലേക്കുള്ള  തീര്‍ഥയാത്ര അവരുടെ  അന്ത്യാഭിലാഷമാണ്.
(ആദാമിന്‍റെ  മകന്‍ അബു  എന്ന ചലച്ചിത്രം ഈ സത്യമാണ്  വെളിപ്പെടുത്തുന്നത് )

ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കാന്‍ കഴിയാതെ  വരുന്ന അവസ്ഥയില്‍ മനുഷ്യന് മുക്തി നേടാന്‍ മരണാന്തരസ്വര്‍ഗ്ഗമല്ലാതെ     മറ്റു  പ്രതീക്ഷകളില്ല. പ്രതീക്ഷ  മനുഷ്യരില്‍  മനശാസ്ത്രത്തിന്‍റെ  അവസാന പരിധിയാണ് (Dead end ).

 സാത്താന്‍റെ  ലക്‌ഷ്യം വിശുദ്ധിയുടെ  കേന്ദ്രം

വിശുദ്ധ നാടുകളില്‍ വച്ചേറ്റവും വിശുദ്ധം  ഇസ്രായേലാണ് . യരുശലേം വിശുദ്ധ നഗരവുമാണ്.

 അതിനു കാരണം  യരുശലേമിന്  മൂന്നു  പ്രധാന മതങ്ങള്‍ കാണുന്ന  വിശുദ്ധിയാണ്.അത് കൊണ്ടവിടം സാത്താന്‍റെ   പിടിയിലായി

യഹൂദനും, ക്രിസ്ത്യാനിക്കും , മുസല്‍മാനും  ഒരുപോലെ  പുണ്യസ്ഥലമായത് കൊണ്ടാണ്    "യരുസലേം നഗരം" സാത്താന്‍റെ  പ്രഭവ കേന്ദ്രമായത്. മതാത്മകന് അത് പുണ്യനഗരം  ആണെങ്കിലും  അതിനെ സാത്താന്‍റെ  നഗരം  എന്നാണ് വിളിക്കേണ്ടത്. ലോകനാശത്തിന്‍റെ  തീച്ചൂള  അവിടെയാണ് ജ്വലിക്കുന്നത്.

അതിന് കാരണം  മനുഷ്യരില്‍ ഏക ദൈവത്തിന്‍റെയും    മതസ്പര്‍ദ്ധയുടെയും    ചരിത്രം  ഉത്ഭവിച്ചത് ഇവിടെയാണ്. മനുഷ്യ വര്‍ഗ്ഗത്തിന്‍റെ  ഭാവിതന്നെ   കുറിക്കുന്നതും  ഇവിടെ നിന്ന് തന്നെയാവും.

ഹിന്ദുവിന് ഇക്കാര്യത്തില്‍  സമാധാനിക്കാം . അവരുടെ കൈലാസം  കാശ്മീരിലാണല്ലോ. തന്നെയുമല്ല  കൈലാസത്തില്‍  ഹിന്ദുവൊഴിച്ച്     മറ്റാരും ഇതുവരെ  വിശുദ്ധി കണ്ടെത്തിയിട്ടുമില്ല .

 തന്നെയുമല്ല അവര്‍ക്ക് ഏകദൈവമല്ലാത്തത് കൊണ്ട് ഒരിടത്തെ  വിശുദ്ധിക്കായി  പരസ്പരം പട വെട്ടേണ്ട കാര്യവുമില്ല.

അബ്രാഹാമില്‍ നിന്നും തുടക്കം  

വിശുദ്ധിയുടെ  ഉറവിടം  ഉടലെടുത്ത ചരിത്രം  പഠിക്കാതെ  ഒരു മനുഷ്യനും  വിശുദ്ധി  കണ്ടെത്താനാവില്ല.

മനുഷ്യ ചരിത്രം അഥവാ  മത ചരിത്രം   തുടങ്ങുന്നത്  അബ്രാഹാമില്‍ നിന്നുമാണ്. കൃഷ്ണനും ക്രിസ്തുവും മുഹമ്മദു മെല്ലാം  അബ്രഹാമിന് ശേഷം  പില്‍ക്കാലത്ത്  ഭൂമിയില്‍ അവതരിച്ചവരാണല്ലോ .

അബ്രഹാമിന് മുന്‍പ്  മനുഷ്യര്‍ പല ദൈവങ്ങളെ ആരാധിച്ചുപോന്നു  എന്നാണ് ചരിത്രം പറയുന്നത്.അബ്രഹാമിന്‍റെ പിതാവ്  തെരാഖ്  വിവിധ  ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്.

ഏകദൈവം  എന്ന ആശയം  അബ്രഹാമിന് അവരുടെ ദൈവത്തില്‍ നിന്നും നേരിട്ട് ലഭിച്ചതാണ് എന്ന് യാഹൂത ചരിത്രം  പറയുന്നു.

 ദൈവവും അബ്രഹാമും തമ്മിലുള്ള  ഉടമ്പടിയും   അവര്‍ തമ്മിലുള്ള സംഭാ ഷണങ്ങളും   ഉല്‍പ്പത്തി  പുസ്തകത്തില്‍   വിവരിച്ചിരിക്കുന്നു .

മതചരിത്രവും  മനുഷ്യ ചരിത്രവും  തുടങ്ങുന്നത് അബ്രഹാമില്‍ നിന്നാണ്.
മനുഷ്യനും മനുഷ്യന്‍ സൃഷ്ടിച്ച ദൈവവും തമ്മിലുള്ള  ഉടമ്പടിയും   മനുഷ്യന്‍ ആ  ദൈവത്തിന്‍റെ  ആജ്ഞകള്‍ക്ക്   കീഴ്പ്പെടുന്നതുമാണ് എബ്രഹാം എന്ന ചരിത്ര പിതാവിന്‍റെ   സാരാംശവും സന്ദേശവും .

 അങ്ങനെ   അബ്രഹാം  യഹൂദനും, മുസല്‍മാനും ക്രിസ്ത്യാനിക്കും   പിതൃസ്ഥാനീയനായി . അതിനു ശേഷം  മോശയും  മോശക്ക് ദൈവം നല്‍കിയ പത്തു കല്പനകളും ഇസ്രയേല്‍ ജനത്തെ വഴി നടത്തി .

BC 1200  കാലഘ ട്ടത്തില്‍ ശൌല്‍ രാജാവ്‌ പല ഗോത്രങ്ങളായിരുന്ന ഇസ്രേല്‍ ജനതയെ (യാഹൂതരെ ) ഒരുമിപ്പിച്ചു,  യാഹൂത രാജ്യം  ഉണ്ടാക്കി.

BC  ആയിരത്തോടെ  സോളമന്‍ രാജാവാണ് യരുശലേമില്‍ അമ്പലം നിര്‍മ്മിച്ച്‌  അവിടം  വിശുദ്ധ നഗരമാക്കി .

പിന്നീട് ക്രിസ്തു  ജനിക്കുകയും  ദൈവ പുത്രനാവുകയും  , കനാന്‍ ദേശത്ത്  സ്വര്‍ഗ്ഗരാജ്യം പ്രസംഗിച്ചു നടന്നു കുരിശില്‍ തറക്ക പ്പെടുകയും ചെയ്ത്  മനുഷ്യ മനശാസ്ത്രം  വഴി തിരിച്ചു വിട്ടു .

പക്ഷെ ക്രിസ്തുവിനെ മനസ്സിലാക്കാന്‍ വേണ്ട  മനശാസ്ത്രനിലവാരം  അന്ന്  യാഹൂത ജനതക്കുണ്ടയിരുന്നില്ല . അത് കൊണ്ടാണ് ക്രിസ്തുവിനെ  അവര്‍ ക്രൂശി ച്ചതും  പിന്നിട് ക്രിസ്തുവിന്‍റെ  പേരില്‍ മറ്റൊരു മതം ഉണ്ടായതും.

 AD  മൂന്നാം നൂറ്റാണ്ടില്‍ കൊന്‍സ്ടാന്ടിന്‍ ചക്രവര്‍ത്തിയാണ്   ക്രിസ്തു മതത്തിന്  പുതുജീവന്‍ നല്‍കിയത് .

AD  ആറാം നൂറ്റാണ്ടില്‍ അറബികള്‍ക്ക് ള്‍ക്ക്‌ അവസാനത്തെ  മുഹമ്മദ്‌  എന്ന അന്ത്യ പ്രവാചകന്‍ വഴി ലഭിച്ച  "ഖുര്‍ആന്‍"  വഴി  ലോകത്ത് മൂന്നാമതൊരു  മതം  രൂപം കൊണ്ടു.

അത് ലോകത്തിന്‍റെ  ഗതി വിണ്ടും മാറ്റി മറിച്ചുകൊണ്ടിരുന്നു.


പിന്നീട് അധികാരവും വിശ്വാസവും  കൂടി ഒരുമിച്ചു  നടത്തിയ  വിശ്വാസ യുദ്ധങ്ങളും  വിശുദ്ധ യുദ്ധങ്ങളും  ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

11,12,13 നൂറ്റാണ്ടുകളില്‍ റോമ സാമ്രാജ്യവും  കത്തോലിക്കാ സഭയും  വിശുദ്ധ യുദ്ധങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു.

യരുശലേം  യഹൂദരില്‍ നിന്നും  മുസ്ലിങ്ങളും അവരില്‍ നിന്ന് ക്രിസ്ത്യാ നികളും  മാറി മാറി പിടിച്ചെടുത്ത് "യരുശലേമിന്‍റെ വിശുദ്ധി" പുനര്‍സ്ഥാപിച്ചുകൊണ്ടിരുന്നു .

യാഹൂതന്മാര്‍ ചിന്നിച്ചിതറി  ലോകത്തിന്‍റെ  നാനാഭാഗങ്ങളിലേക്ക്  കുടിയേറി. അപ്പോഴും  യാഹൂടിയ  എന്ന  സ്വപ്നം അവരുടെ  മനസ്സില്‍  സൂക്ഷിച്ചു.

ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍.

 ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ ലോകത്ത് അത് വരെ നില നിന്ന  സ്ഥിതിഗതികള്‍  മാറ്റി  മറിച്ചു.  യൂ റോപ്യന്‍  കോളനികള്‍ ഒന്നൊന്നായി  സ്വതന്ത്രമായി. അമേരിക്കയും റഷ്യയും  രണ്ട് ചേരിയിലായി  ശീതയുദ്ധം  ആരംഭിച്ചു. യുദ്ധക്കെടുതികള്‍ ലോകത്ത് വളര്‍ച്ചയുടെ പുതിയ സാദ്ധ്യതകള്‍ തുറന്നു കൊടുത്ത്.

1948 ല്‍ വിണ്ടുമൊരു  യഹൂതരാജ്യം "ഇസ്രേല്‍" സ്ഥപിക്കപ്പെട്ടു. യരുശലേം അതിന്‍റെ  തലസ്ഥാനവുമായി. അങ്ങനെ കാനാന്‍ -പലസ്തിനാ  ഭൂ പ്രദേശം വീണ്ടും   മുസ്ലിം -ജൂത -ക്രിസ്ത്യന്‍  താത്പര്യങ്ങളുടെ  യുദ്ധഭൂമിയായി മാറി .

ഇത്തവണ  വിശുദ്ധ യുദ്ധം നേരെ തിരിഞ്ഞു. മുസ്ലിം തീവ്രവാതികളാണ് ഇത്തവണ ആക്രമണകാരികള്ളായി  യുദ്ധം നയിക്കുന്നത് . ക്രിസ്ത്യാനികളും  ജൂതന്മാരും   ആക്രമിക്കപ്പെടുന്നവരുമായി.

മനുഷ്യനിലെ  സാത്താന്‍ തോല്‍ക്കാന്‍ തയ്യാറല്ല. മനുഷ്യന്‍  സമാധാന  ജീവിതമാണ്  കൊതിക്കുന്നത്. പക്ഷെ അവനിലെ സാത്താന്‍ മുറിവേല്‍ക്കപ്പെടുന്നു. മതാത്മകനായ  മനുഷ്യന് പിന്നെ ഒരു   ലക്ഷ്യമേ  ഉ ള്ളൂ. " എന്‍റെ  മതശത്രുവിനെ നശിപ്പിക്കുക"

 വിശുദ്ധിയും അശുദ്ധിയും മനുഷ്യനില്‍തന്നെ.

മനുഷ്യരില്‍ നിന്നും പുറത്തു വരുന്നത്  കൂടുതലും അശുദ്ധിയാണ്. എന്നാലത് " എന്‍റെ " ആവുമ്പോള്‍  അതിന് ഞാന്‍ വിശുദ്ധി കല്‍പ്പിക്കുന്നു . ഇതാണ് വിശുദ്ധയുദ്ധങ്ങളുടെയും  വിശുദ്ധന്‍മാരുടെയും പുണ്യസ്ഥലങ്ങളുടെയും  പിന്നിലുള്ള  മനശാസ്ത്രം.
മനുഷ്യരില്‍  അഹം  സൃഷ്ടിക്കുന്ന  വെറുപ്പും വിദ്വേഷവും സൃഷ്ടി ക്കുന്ന  വികാരമാണ് സാത്താന്‍.

  ദൈവവം  വികാരമില്ലാത്ത    ശാന്തതയാകുന്ന വിപരീത ശക്തിയായത് കൊണ്ട് മനുഷ്യരെ  രക്ഷിക്കുന്ന  കാര്യത്തില്‍  ദൈവം  നിസ്സഹായനാണ്.

 മനുഷ്യന്   സ്വയം രക്ഷ പ്പെടുക  എന്നത് മാത്രമേ  സാധ്യമായിട്ടുള്ളൂ. അതിന്  നാം  ദൈവീകമായ  ശക്തിയെ  നമ്മിലേക്ക്‌  സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇത് നമ്മുടെ അഹം പൂര്‍ണ്ണമായി സമര്‍പ്പിക്കു ന്നത് വഴി മാത്രമേ സംഭവിക്കുക യുള്ളൂ.

സാത്താന്‍ പരാജയം  ഇഷ്ടപ്പെടുന്നില്ല.

  മതങ്ങളുടെയും  മനുഷ്യന്‍റെയും  പ്രശ്നം ഒന്ന് തന്നെയാണ് . മറ്റുള്ളവരോട്  പരാജയപ്പെടുന്നത്  മനശാസ്ത്ര പരമായി  ജീവിക്കുന്ന  മനുഷ്യന്  സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. അതുകൊണ്ടാണ് മനുഷ്യന്‍ നയിക്കുന്ന മതങ്ങളും മുനുഷ്യരുടെ പ്രശ്നങ്ങളുടെ  കാരണക്കാരാവുന്നത്.

കാശ്മീരും  പലസ്തീനയുമൊക്കെ  സമാധാനത്തിലേക്ക് നയിക്കാന്‍ ഒരു മതങ്ങള്‍ക്കുമാവില്ല. മനുഷ്യന്‍ തോറ്റു കൊടുത്താലും മതങ്ങള്‍ക്ക് തോറ്റു കൊടുക്കാനാവില്ല. മതമെന്ന വികാരമാണ്  ചെകുത്താനായി  മനുഷ്യരെ  തമ്മിലടിപ്പിക്കുന്നത്.

പല തരത്തില്‍ മനുഷ്യരില്‍  നില  നിലനില്‍ക്കുന്ന അശുദ്ധിയെ മറികടക്കാനാണ്  മനുഷ്യര്‍ ലോകം മുഴുവന്‍ വിശുദ്ധി തേടി അലയുന്നത്.

ഇത് കസ്തൂരിമാന്‍  കസ്തൂരി അന്വേഷി ക്കുന്നത് പോലെയാണ്.

വിശുദ്ധിയെന്നാല്‍ ശാന്തിയാണ്  

വിശുദ്ധി  പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന നിര്‍വികാരതയാണ് . മതങ്ങളും   രാഷ്ട്രീയക്കാരും   ചുരുക്കം ചിലരുടെ മാത്രം  സുഖജീവിത ത്തിനായി  നശിപ്പിക്കുന്നത് ഭൂമിയിലെ വിശുദ്ധിയാണ്.

ഇത് തിരിച്ചറി യാനുള്ള  സ്വബോധം  മനുഷ്യര്‍ക്കില്ല. അത്കൊണ്ടവര്‍ ഭൂമിയില്‍ ദുര്‍വിധി അനുഭവിക്കുകയും  മരണാനന്തര സ്വര്‍ഗ്ഗത്തില്‍ വിശ്വസിക്കുകയും  ചെയ്യുന്നു.

 .സ്വബോധമുള്ള  മനുഷ്യനില്‍ ശാന്തിയും വിശുദ്ധിയും  നിറയുമ്പോള്‍ അവന്  വിശുദ്ധി അന്വേഷിച്ച് എവിടെയും പോകേണ്ട  ആവശ്യമില്ല.ഏത്  മനുഷ്യനും  നിര്‍വികാരമാവുമ്പോള്‍ അവരിലേക്ക്‌  വിശുദ്ധി  പ്രവേശിക്കു കയും  അവര്‍ ശാന്തി   അനുഭവിക്കുകയും  ചെയ്യും

 സ്വബോധമുണര്‍ന്ന   മനുഷ്യനില്‍ നിന്നും സാത്താനും   ഭയവും  താനെ വിട്ടു പോകുമ്പോള്‍ മാത്രമാണ് നാം  സാത്താനെ  തോല്‍പ്പി ക്കുന്നത്‌.

അതു വരെ  സാത്താന്‍ നമ്മളില്‍ വസിച്ച്  "എല്ലാം എന്‍റെ, എല്ലാം എനിക്ക് മാത്രം"  എന്ന് നമ്മളെ വിശ്വസിപ്പിച്ച്  നമ്മളെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്നു.

മനുഷ്യനില്‍ സാത്താന്‍ ജയിക്കുന്നതിന്   ദൈവം സാക്ഷിയാകു ന്നു. ദൈവത്തിന് മനുഷ്യരിലെ  പൈശാചീകതയിൽ   ഇടപെടാൻ ആവില്ല. അത് സ്വയം തമ്മിലടിച്ചാണ്  നശിക്കുന്നത്. 

 മനുഷ്യന്  ദൈവീകമായതിനെയും  പൈശാചീകമായതിനേയും   സ്വയം സ്വീകരിക്കുവാൻ  സ്വാത ന്ത്ര്യമുണ്ട്.

 പൈശാചീകമായ  ഒന്നിനും   ദീർഖകാലം  ഭൂമിയിൽ സ്വയം നില നിൽക്കാനാവില്ല. 
 

ചിന്തിക്കാൻ ചില വാർത്തകൾ  

¥dÉÞÃß: ØíçÈÙß‚á, µÜÙß‚á, ÌÜßÎã·ÎÞÏß. 
ÕV×BZAá ÎáXÉí ²øáÎß‚á ·áIÞdÉÕVJÈ¢ È¿JáµÏᢠ·áIÞMßøßÕá È¿JáµÏᢠæºÏíÄ Ø¢¸B{ÞÃá ÉßKà¿á ÉøØíÉø èÕøßµ{ÞÏß µ¿ß‚áµàùßÏÄí. æÕGᢠµáJᢠ²ÝßÕÞAß, ÕßÕÞÙ¢ µÝß‚á µá¿á¢ÌØíÅÈÞÏß µÝßÏÞX ²øáBáçOÞÝÞÃí ¥dÉÞÃß µã×íõáÎÞùßæÈ ÉÝÏ ØáÙãJáA{ÞÏ ·áIÞØ¢¸¢ çÌÞ¢æÌùßEá ÕàÝíJß æÕGßæAÞKÄí. ÖßfßAæMG ¦ùá dÉÄßµZAá ÉáùæÎ, dÄß Áß ¥øáY, µøÞæG Øáçø×í, ¥ÎàV ®KßÕæøAâ¿ß §Èß É߿ߵßGÞÈáIí.  µøÞæG Øáçø×ᢠæµÞˆæMG µã×íõáÎÞùᢠ²çø Ø¢¸JßÜÞÏßøáKá ¦Æc¢. ÉàÜß ×ßÌá ¥WÉ¢ ÕÝßÎÞùß, É߿߂áÉùßÏßW dÖi çµdwàµøß‚çMÞZ ¥dÉÞÃß µã×íõáÎÞV ®ÄßVJá. ·áIÞMßøßÕßÜÞÏßøáKá ¥dÉÞÃßÏáæ¿ dÖi. µøÞæG Øáçø×ᢠÉàÜß ×ßÌáÕᢠµã×íõáÎÞùßæÈÄßæø ²Kß‚á. µøÞæG Øáçø×ßæa ÈàABZ çºÞVJßÈWµáKá ®K Ø¢ÖÏJßW ÄCß¿ß ®K ·áIæÏ æµÞKÄßÜâæ¿ÏÞÃá ·áIÞØ¢¸BZ ÄNßW ɵ ÎâAáKÄí. ·áIÞ
dÉÕVJÈJßW ÈßKá ÉÄßæÏ ÉßXÕÞBßJá¿BßÏ ¥dÉÞÃß µã×íõáÎÞV ÕßÕÞÙ¼àÕßÄJßçÜAá µ¿AáKÄßÈá ÄÏÞæù¿áAáçOÞÝÞÃá µâGÞ{ß ØÜàÎßæÈ ®ÄßVØ¢¸¢ æÕGáKÄí. ÕßÕÞÙ¢ ÄàøáÎÞÈß‚çÄÞæ¿ ¦ÏáÇ¢ ©çÉfß‚ µã×íõáÎÞV ÈßøÞÏáÇÈÞÏßGÞÏßøáKá È¿KßøáKÄí. ®CßÜᢠ·áIÞMßøßÕí ÈßVJßÏ߈. ³¢dɵÞÖßæa çÈÄãÄbJßÜáU ÎÃWÎÞËßÏÏáæ¿ ÕßÙÞøçµdwB{ßÜᢠ¨ ÉßøßÕí Äá¿VKá. µã×íõáÎÞùßæÈ çÈøß¿ÞX èÎØâùßW ²{ßÕßW µÝßEßøáK µøÞæG Øáçø×ßæÈ ®ÄßVØ¢¸¢ ÄÜØíÅÞÈæJJß‚á. ÕcÞ¼ ¥ÍßÍÞ×µÈÞÏ ÉÞù ØáÈßÜÞÃá Øáçø×ßÈá ÕcÞ¼ çø~Ïáæ¿ ¥¿ßØíÅÞÈJßW ÄÞÎØ¢ ²øáAßÏÄí. Ø¢¸BZ ÄNßÜáU µá¿ßMµ ÕVÇß‚çÄÞæ¿ ¥dÉÞÃß µã×íõáÎÞùßæÈ ÕµÕøáJÞX ÄàøáÎÞÈßAáµÏÞÏßøáKá.  

ÎÞçÕÞÏߨíxáµZ ¯xáÎáGß: ¼ÞV¶mßW 10 ÎøÃ¢
ÎÞçÕÞÏߨíxí d·âMáµZ ÄNßÜáIÞÏ ¯xáÎáGÜßW ¼ÞV¶mßW 10 ÎÞçÕÞÏߨíxáµZ æµÞÜïæMGá. »dÄ ¼ßˆÏßÜÞÃí ¯xáÎáGW ©IÞÏÄí. dÉÎá~ ØßÉß° ÎÞçÕÞÏߨíxí çÈÄÞÕí ¥øÕßwᢠ¥øÕßwßæa ØÙÞÏß ÜçÜ×á¢ Îøß‚ÕøßW ©ZæM¿áKá.

çÌÞØíxY ÎÞøJÃßÈßæ¿ §øGØíçËÞ¿È¢: ÎâKá ÎøÃ¢

çÜÞµJᑚ ¯xÕᢠÕÜßÏ ÎÞøJÃáµ{ßæÜÞKÞÏ çÌÞØíxY ÎÞøJÃßæa ËßÈß×ß¹í ææÜÈßÈá ØÎàÉÎáIÞÏ §øG ØíçËÞ¿ÈJßW ÎâKá ÎøÃ¢. §ÄßW ÎÞøJY µÞÃÞæÈJßÏ ®GáÕÏØáµÞøÈᢠ©ZæM¿áKá. 141 çÉVAá ÉøáçAxá. §ÄßW §øáÉçÄÞ{¢ çÉøáæ¿ ÈßÜ ·áøáÄøÎÞÃí. æÉÞGÞJ øIá çÌÞ¢Ìáµ{ᢠæÉÞÜàØí ÉßKà¿í È¿JßÏ ÉøßçÖÞÇÈÏßW µæI¿áJá. ËßÈß×ß¹í ææÜÈßÈá ØÎàÉ¢ øIß¿JÞÏÞÃí ØíçËÞ¿ÈÎáIÞÏæÄKá ÆãµíØÞfßµZ ÉùEá ¦ÆcØíÅÞÈAÞV ËßÈß×ß¹í ææÜX ÉßKßGí øIá ÎÃßAâùßÈá çÖ×ÎÞÃí ¥çÎøßAæÏ È¿áAßÏ ØíçËÞ¿ÈÎáIÞÏÄí. ØíçËÞ¿ÈJßÈá ÉßKßW ¦æøKá ÕcµíÄÎÜï.



















1/21/2013

ഓസോ - ദുഃഖമില്ലാത്ത ജീവിതം






    

ഭാരതത്തിന്‍റെ  ശ്രേഷ്ഠപൈതൃകം  

തപസ്സും താപസനും  വേദങ്ങളും ഭാരതീയന് എന്നും സുപരിചിതമാണ്. എങ്കിലും  വേദാന്തവും  "ഞാന്‍" എന്താണ്  എന്ന സത്യവും    അന്വേഷി ക്കുന്നവര്‍ ഇന്ന് ഭാരതത്തിൽ പോലും  വളരെ കുറവാണു.

ആധുനീക മനുഷ്യന്‍റെ  കാപട്യവും  മതങ്ങളള്‍ക്ക്  മനുഷ്യനിലുള്ള
സ്വാധീനവും    മനുഷ്യന്‍റെ ചിന്ത അവനവനിലേക്ക്  തിരിച്ച് വിടുന്നതിനെ തടയുന്നു.

 ഞാന്‍ എന്ന   സത്യം മനുഷ്യന്‍ അറിയുന്നത് വരെ ഒരു മനുഷ്യനും   ദുഃഖമില്ലാത്ത  ജീവിതം  സാധ്യമല്ല.

അതിന്‍റെ ദോഷങ്ങളാണ് ഇന്ന് മനുഷ്യൻ  ലോകത്തെവിടേയും സാമൂഹ്യമായി   അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

ബുദ്ധിമാനായ  മനുഷ്യന്‍ തന്‍റെ ബുദ്ധിയുടെ പരിമിതി  (high performance in low Voltage  ) ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് സത്യം അറിയാന്‍ ആഗ്രഹിക്കുന്നത്.

അതുവരെ അവര്‍ തേനീച്ചകളെപ്പോലെ ഇന്ദ്രിയങ്ങള്‍ വഴി  തേന്‍ ശേഖരിച്ചലയുകയാണ്.

അതിനിടയില്‍ കിട്ടുന്ന അല്‍പസമയം ഞാന്‍ എന്ന  ഇമേജ്  (ego )  ആ ഘോഷിക്കാന്‍ തികയുന്നുമില്ല .

മതവും രാഷ്ട്രീയവും അതിന് പ്രോത്സാഹനമായി   മനുഷ്യന്‍റെ കൂടെയുള്ളത്കൊണ്ട്     തകര്‍ച്ചയിലും  മനുഷ്യൻ    സത്യം  അവഗണിക്കുന്നു.

 ബുദ്ധി കൊണ്ട് നേടുന്ന അറിവുകളും  ബിരുതങ്ങളും ശ്രേഷ്ടമായി  കരുതുന്ന മനുഷ്യന്  അതിനു മുകളില്‍ ഒരു ശ്രേഷ്ടതയെ  സങ്കല്‍പ്പിക്കാന്‍ തന്നെ  കഴിയില്ല .

ഭാരതത്തിൻറെ   ത്യാന്വേഷികള്‍ നിരന്തര  തപസ്സിലൂടെ  പല സമയത്തായി കണ്ടെത്തിയ   സനാതനമായ    അമൂല്യ - റിവുകളാണ് (ത്മീയമായത് )    ഭാരതത്തെ  മറ്റു നാടുകളില്‍ നിന്നും വ്യത്യസ്ഥവും  ശ്രേഷ്ഠവുമാക്കുന്നത്.

 ലോകത്ത്  മറ്റെവിടെയും  ഇത്രയും ശ്രേഷ്ടമായ  ആത്മീയജ്ഞാനം  മനുഷ്യന് ലഭിച്ചിട്ടില്ല.

എന്നാല്‍ ആധുനീക സംസ്കാരത്തില്‍ മനശാസ്ത്രം ശക്തി പ്രാപിച്ചപ്പോള്‍ ബോധ- സത്യം   അവഗണിക്കപ്പെട്ടു .

അത് കൊണ്ടാണ് മനുഷ്യനില്‍ നിന്നും  മാധാന ജീവിതവും നന്ദവും   അകന്നു പോയിക്കൊണ്ടിരിക്കുന്നത്.

 നസ്സിനെ അറിയാത്ത നശാസ്ത്രമാണിന്നു മനുഷ്യനെ ക്രീയാത്മകനാക്കുന്നത്.

മാനസീക തലത്തില്‍ നിന്നും ഉയരാത്ത   മനുഷ്യന്‍ ഇന്ദ്രിയ സുഖങ്ങളില്‍  സംതൃപ്തി   തേടുന്നത് കൊണ്ട്  അവന് ശ്രേഷ്ഠനാകാന്‍ കഴിയില്ല.

 മനശാസ്ത്ര പരമായ റിവ് കൊണ്ട്  മനുഷ്യന്  ഒരിക്കലും  ശ്രേഷ്ടതയിലെത്താന്‍ കഴിയില്ല. അത് അഹംബുദ്ധിയെ  പോഷിപ്പിക്കാൻ  മാത്രമാണ്  ഉപകരിക്കുന്നത്‌.

.വിദ്യയുടെ ഗിരിസൃങ്കങ്ങള്‍ കീഴടക്കിയാലും  പ്രശസ്തിയും ആധുനീക ജീവിത സൗകര്യങ്ങലും   നേടിയാലും മനുഷ്യനില്‍ മഹത്തായ  ഒരു കുറവ് അവശേഷിക്കും.

സ്വബോധം നൽകുന്ന  ശ്രേഷ്ടതയില്‍ കൂടി മാത്രമേ   മനുഷ്യന് മരത്വം (മോക്ഷം )നേടാന്‍ കഴിയൂ

 ശ്രേഷ്ടതയിലേക്കുള്ള  വഴിയാണ് ഓസോ  .


ഓസോ ഒരു തപസ്സാണ് . തപസ്സെന്നാല്‍ എന്നിലേക്കുള്ള  അന്വേഷണമാണ്. മനുഷ്യരായ  നാമെല്ലാവരും  ഒന്നല്ലെങ്കില്‍ മറ്റൊന്ന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നവരാണ്. എന്നാലിത് തപസ്സല്ല. നമ്മുടെ എല്ലാ  അന്വേഷണങ്ങളും     നമ്മില്‍ നിന്നും പുറത്തേക്കാണ്  പോകുന്നത്.

ന്നിലേക്കുള്ള  എന്‍റെ  അന്വേഷണമാണ്പസ്സ്.

അത് കൊണ്ടാണത്‌  നാം ശ്രേഷ്ടതയിലെത്തുന്നത്. ശ്രേഷ്ടത (ബോധം)  നമ്മുടെ   ഉള്ളില്‍  നാമറിയാതെ  നില കൊള്ളുന്ന പരമമായ  സത്യമാണ് .  

നമ്മുടെ അഹം  അതിനെ മൂടിക്കളയുന്നതാണ്  മനുഷ്യന്‍റെ  എല്ലാ ദു:ഖത്തിനും   കഷ്ടപ്പാടുകള്‍ക്കും കാരണം.

അഹം മനുഷ്യനെ സത്യത്തില്‍ നിന്നും അകറ്റുന്നത് കൊണ്ടാണ്  നമുക്ക് പലവിധ പ്രശ്നങ്ങള്‍ നേരിടേണ്ടി  വരുന്നതും  ജീവിതം ദുരിതപൂര്‍ണ്ണമാകുന്നതും. .

സ്വയം അറിയുന്ന   താപസ്സന്  ദുഖമില്ല.

തപസ്സനുഷ്ടിക്കാന്‍ വേണ്ടി ആരും  ഹിമാലയത്തിലോ മറ്റെവിടെയെങ്കിലുമോ പോകേണ്ട ആവശ്യമില്ല.

സ്ഥലവും കാലവും വേഷവും  പഠിപ്പും ഒന്നും  തപസ്സിനു പ്രശ്നമല്ല .

മനുഷ്യൻറെ വ്യക്തിപരമായ നസ്ഥിതിയുടെ  വിശുദ്ധിയാണ്  ആത്മീയമായ   പസ്സ്.

വ്യക്തിയുടെ  വിശുദ്ധിക്ക് തടസ്സം   അവനവൻറെ ഹം (ego ) തന്നെയാണ്‌. സ്വാർഥതയെ  ക്രമീകരിച്ച    ആര്‍ക്കും എപ്പോഴും   എവിടെയും  താപസ്സനായി  ജീവിക്കാം . വാക്കിലും നോക്കിലും പ്രവർത്തിയിലും  മിതത്വവും  വൈകാരീക  വിടുതലുമാണ്  വിശുദ്ധി യിലേക്കുള്ള  മാർഗ്ഗം.

ഇതിനു വേണ്ടി പ്രത്യേകമായി  സമയവും   നീക്കിവക്കേണ്ട  ആവശ്യമില്ല.
എന്നാല്‍ താപസ്സന്‍ നിശ്ചയമായും  വര്‍ജിക്കേണ്ട  ചില കാര്യങ്ങളുണ്ട്.

താപസ്സന്‍  തനിക്കുള്ള  ഒന്നിലും അഭിമാനിയാകരുത് .

തനിക്ക് അനുകൂലമായതിനെ  പ്രാപിച്ചാല്‍ പ്രശംസിക്കാതെയും പ്രതി കൂലമായതിനെ  ലഭിച്ചാല്‍  നിന്നിക്കാതെയും   കേവലം  ഉദാസീനമായ  അവസ്ഥയില്‍ സ്വയം  സദാകാലവും    വർത്തിക്കണം

നിക്ക് താന്‍ തന്നെ ഗുരു.

തുടര്‍ച്ചയായി  നിരന്തരം  തന്നോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍  നമ്മുടെ ഉള്ളില്‍ തന്നെ ഒരു ഗുരു ഉണര്‍ന്ന് വരികയും  നമുക്ക് ഉത്തരങ്ങളും കൂടുതല്‍ ചോദ്യങ്ങളും തന്നുകൊണ്ടിരിക്കയും ചെയ്യും.

ഉദാസീനമായ  നിഷ്ക്കാമവ്യക്തിക്ക്   താന്‍ തന്നെയാണ് ഗുരു. പ്രപഞ്ചത്തിലുള്ള   എന്തിനെയും   നമ്മുടെ അനുഭവത്തോട്‌ യോജിപ്പിച്ചാല്‍ നമുക്ക് അറിയാന്‍ കഴിയാത്തതായി ന്നുമില്ല.

 ശ്രീയേശു പറഞ്ഞതാണ്‌ സത്യം.

"ഞാന്‍" ആണ് വഴി എന്നിലേക്ക്‌  ഞാന്‍ നടക്കുന്നതിനു  എനിക്ക് പുറത്തുള്ള ഏതെങ്കിലും ഒരു  ഗുരുവിന്  കാര്യാമായിട്ടൊന്നും   സഹായിക്കാനാവില്ല .

ഞാന്‍ എവിടെയാണ്  നില്‍ക്കുന്നത് എന്ന് മറ്റുള്ളവര്‍ക്ക് എങ്ങിനെ അറിയാനാവും ?

ഓരോ മനുഷ്യനും ശ്രേഷ്ടതയുടെയും  വിശുദ്ധി യുടേയും   നിലവാരത്തില്‍ വ്യത്യസ്തരാണ്.

ഇതറിഞ്ഞു കൊണ്ട് വേണം  നാം ത്മീയ യാത്രയിലേക്ക് കടക്കുവാന്‍.

ഒരു സുപ്രഭാതത്തില്‍ ടാക്സി  വിളിച്ച്  ആളെക്കൂട്ടി  വേളാങ്കണ്ണിക്കും  പഴനിക്കുമൊക്കെ പോകുന്ന പോലെ  ഒരു  നശാസ്ത്രപരമായ   ഉല്ലാസ യാത്രയല്ല  ആത്മീയ യാത്ര .

ള്‍ക്കൂട്ടത്തില്‍ തനിയെ പോകുന്നതാണ്  ആത്മീയത .

ഞാൻ  ആണ്  പാത   "ആള്‍ക്കൂട്ടത്തിലും   തനിയെ"പോകുന്നതിന്  അനുകൂലമാണത്. എന്നാൽ  ഒരുവൻറെ ബന്ധങ്ങളിലെ വൈകരീകത (പ്രേമം )   പേക്ഷിക്കണം.

ഭയമുള്ളവരും  അഹം  എന്ന  അവസ്ഥയെ  ആഘോഷിക്കുന്നവരും ,  ഇന്ദ്രിയ സുഖങ്ങളില്‍  മതി വരാത്തവരും  ത്മീീയ  യാത്രക്ക് യോഗ്യരല്ല.

ആഘോഷങ്ങളും വേഷം കെട്ടുകളും അഴിച്ച്,  ഞാന്‍ എന്നെ സ്വയം  സമര്‍പ്പിക്കുന്നതില്‍ നിന്നുമാണ്  ഈ യാത്രയുടെ തുടക്കം.  

 ഇത് മറ്റാരെയും അറിയിക്കേണ്ടതും ലോകം അറിഞ്ഞിരിക്കേണ്ടതുമായ  ഒരു കാര്യമല്ല.

തുല്യ മനസ്ഥിതി മുള്ളവരുമായി  സംവാതിക്കുന്നത് വഴി നമ്മില്‍ പുത്തന്‍ അറിവുകൾ  ഉണര്‍ന്ന്  വരുന്ന സത്സംഗ  സംഗമങ്ങൾ  ആത്മീയന്   നല്ലതാണ് .

സംവാതം  ഒരിക്കലും തര്‍ക്കത്തിലേക്ക് കടക്കരുത്.

തര്‍ക്കിക്കാനുള്ള    പ്രവണത   ഒരുവനെ  വൈകാരീക മുക്തിയിൽ നിന്നും പിറകോട്ടു നടത്തും

ആത്മീയ   യാത്രക്ക്  പ്രായമില്ലെങ്കിലും  ക്രിയാത്മക ലോകത്ത് നിന്ന് വിരമിച്ചവര്‍ക്കാണ്  ഏ റ്റവും അനുകൂല സാഹചര്യം.

ജീവിതത്തില്‍ സംഭരിച്ച പ്രയോഗീക അറിവുകള്‍ ആത്മീയ   വഴിയില്‍ ഉപകരിക്കുന്നതാണ്.

താഴെ വിവരിക്കുന്ന പ്രവര്‍ത്തികള്‍  ആത്മീയതക്ക്   യോഗ്യമല്ലാത്തതാകുന്നു.

ദുഷ്ടന്മാരുമായി  കൂട്ടുകെട്ട്, വ്യഭിചാരം, ദുരഭിമാനം 
അഹങ്കാരത്തോടെയുള്ള  ചിന്തയും വാക്കും  പ്രവര്‍ത്തിയും .
കളവ്, ചതി ,വഞ്ചന ,
അസൂയ,വിദ്വേ ഷം, വെറുപ്പ്‌,
മതം,മത്സരം,തര്‍ക്കം
മദ്യം,  കാമം,  കാപട്യം,
ക്രോധം,  ലജ്ജ, ചപലത ,
ദു :ഖം, ഭയം, നഷ്ടചിന്ത .

ആത്മപ്രശംസ, അമിതഭാഷണം ,അമിത ഭക്ഷണം,
പ്രവര്‍ത്തിയില്ലായ്മ, അർപ്പണ ബോധമില്ലാത്ത പ്രവര്‍ത്തി, "ഞാന്‍ ചെയ്യുന്നു" എന്ന ഭാവം എന്നിവ  എല്ലായ്പ്പോഴും  ആത്മീയൻ  ഒഴിവാക്കേണ്ടതാണ്. 






















1/20/2013

ആരോഗ്യത്തിനൊരു ബാലൻസ് ഷീറ്റ്











  സാമ്പത്തീക രംഗത്ത് മുന്നേറുന്നതിനു  ഒരു  വരവ് ചെലവ്  ബാലൻസ് ഷീറ്റ് അത്യന്താപേക്ഷിതമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.

എന്നാല്‍ നമ്മുടെ ആരോഗ്യപരിപാലനവുമായി  ബന്ധപെട്ട ഒരു ബാലൻസ് ഷീറ്റ്    ഇല്ലാത്തതാണ് ധാരാളം   മനുഷ്യര്‍  രോഗികളായി  ആശുപത്രികളില്‍ സ്ഥിരം  അഭയാര്‍ഥികളാവുന്ന്തിന്‍റെ    കാരണം.

എന്താണ് ആരോഗ്യം.

ആരോഗ്യം ഒരവസ്ഥയാണ്. അതൊരു ലക്ഷ്യമല്ല  എന്ന  തിരിച്ചറിവാണ് ആരോഗ്യകരമായി ജീവിക്കാന്‍ നമുക്ക് ആദ്യമായി  വേണ്ടത്.

ആരോഗ്യമെന്ന  അവസ്ഥ  സൃഷ്ടിക്കുന്നതും  അത് കാത്തു സൂക്ഷിക്കേണ്ടതും    വ്യക്തിപരമായ ഒരാവശ്യവും  കടമയുമാണ് .

ആരോഗ്യമില്ലാത്ത  ഒരാള്‍ക്ക് മറ്റെന്തൊക്കെയുണ്ടായിട്ടും  ഒരു കാര്യവുമില്ല എന്ന് രോഗം വരുമ്പോള്‍ മാത്രം  എല്ലാവരും അറിയുന്നു .

ആരോഗ്യം ഒരവസ്തയാണെന്ന്  മനസ്സിലാക്കുമ്പോള്‍ ഡോക്ടറേക്കാള്‍ പ്രാധാന്യം രോഗിക്കാണെന്ന്  നാം സ്വയം അറിയുന്നു .ചികിത്സയേക്കാൾ വേണ്ടത് പ്രതിരോധമാണെന്നും  നാം അറിയുന്നു. മാത്രമല്ല  രോഗം വരാതെ സൂക്ഷിക്കണമെന്ന  ബോധം മനുഷ്യരിലുണ്ടാവുമ്പോള്‍  അവര്‍ സ്വയം ഉത്തരവാതിത്വത്തോടെ  ജീവിക്കാന്‍ പഠിക്കുന്നു.

എന്‍റെ  ആരോഗ്യം എന്‍റെ  ജീവിതത്തിന്‍റെ  അടിത്തറയാണെന്ന    തിരിച്ചറിവാണ്  എന്നെ   ഉത്തരവാതിത്വമുള്ള  വ്യക്തിയാക്കു ന്നത്.

അറിവും അറിവില്ലായ്മയും 
നമോരൊരുത്തരും  വ്യക്തിപരവും മാറിക്കൊണ്ടിരിക്കുന്നതുമായ  ഒരവസ്ഥയാണ് ഇതിന് പാശ്ചാത്യന്‍ EGO എന്നും നമ്മള്‍ അഹം എന്നും പറയുന്നു.
ഇതിനെപ്പറ്റിയാണ്  ശ്രീയേശു  പറഞ്ഞിരിക്കുന്നതും " ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു"
ഈ വഴിയില്‍ നിന്നും സത്യവും ജീവനും മാറ്റി നിര്‍ത്തിയാല്‍  ബാക്കിയുള്ള  അവസ്ഥയാണ്‌ അഹം (EGO ).ഇത് 50/50 അറിവും അറിവില്ലായ്മയുമാണ്‌.

നമ്മളെ നമ്മളാക്കുന്നതിന്  പിറകില്‍ രണ്ട്  കാര്യങ്ങളാണ്.  അത് നമ്മുടെ അറിവും അറിവില്ലായ്മയുമാണ് .

അറിവും ജ്ഞാനവും(wisdom )

നമ്മുടെ ബുദ്ധി സൃഷ്ടി ക്കുന്നതാണ് അറിവ്. ബുദ്ധിയും സ്വബോധവും കൂടി സൃഷ്ടിക്കുന്നതാണ് ജ്ഞാനം .  

നമുക്ക് ലഭിക്കുന്ന അറിവ് ശരിയായതല്ലെങ്കിലും  അത്‌   നമ്മുടെ  അറിവില്ലായ്മയെക്കാള്‍ നമുക്ക് ദോഷമാകാം. അത് കൊണ്ട് ആരോഗ്യ  കാര്യങ്ങളില്‍ മറ്റു ള്ളവര്‍ പറയുന്നതിനെ  കണ്ണടച്ച് വിശ്വസിക്കാതെ  നാം മനസ്സിലാക്കുന്ന കാര്യങ്ങള്‍ സ്വയം അനുഭവിച്ച് അറിയുക തന്നെ വേണം .

നാം  ഓരോരുത്തരും  വ്യത്യസ്ഥരും വ്യത്യസ്ഥ  ജീവിത സാഹചര്യങ്ങളില്‍ ജീവിതം നയിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ നമ്മളില്‍ എന്തൊക്കെ ശരിയായിട്ടുണ്ട്, തെറ്റായിട്ടുണ്ട്, നമ്മുടെ പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് തുടങ്ങി  എല്ലാ കാര്യങ്ങളും  പൂര്‍ണമായി അറിയുന്നത്  നമ്മള്‍ മാത്രമാണ്.
സ്വ ബോധം കൊണ്ട് സ്വയം  നിരീക്ഷിക്കുകയും  പലതും പരീക്ഷിക്കുകയും   ചെയ്യുന്നതായാല്‍ നമുക്ക് ലഭിക്കുന്ന  അറിവിനെ  നമുക്ക് ജ്ഞാനമാക്കിമാറ്റാനും   നമ്മളെത്തന്നെ    ഉത്തരവാതിത്വമുള്ള വ്യക്തികളാക്കാനും  സാധിക്കും.

 അഭയം ആരോഗ്യത്തിന്‍റെ  അടിസ്ഥാനം.

ഭയമാണ്  മനുഷ്യരെ നയിക്കുന്ന അടിസ്ഥാന വികാരം. അതിന്  കാരണം നമ്മുടെ അഹം എന്ന അവസ്ഥയുടെ  അനിശ്ചിതാവസ്ഥയാണ് .ഭയം എന്ന അവസ്ഥ  നാം ഭയപ്പെടുന്നതിനെ നമ്മിലേക്ക്‌ ആകർഷിക്കുന്നു. 

ഭയം പല വിധത്തില്‍  നമ്മുടെ  ജീവിതത്തെ  പരാജയപ്പെടുത്തുന്നു. ഭയം എന്ന അവസ്ഥ  ആരോഗ്യം എന്ന അവസ്ഥക്ക് കോട്ടം വരുത്തുന്ന പ്രധാന ഘടകമാണ് 

ഏത്  രോഗവും  ഞാന്‍ എന്ന അഹത്തെയാണ്  ബാധിക്കുന്നത്. അഹം എന്നാല്‍ ശരീരവും അതില്‍ നിലകൊള്ളുന്ന  വൈകാരീകമായ സാങ്കല്‍പ്പീക  വ്യക്തിത്വവും ചേര്‍ന്ന "ഞാന്‍"  ആണ് ( psychosomaticus ) .

 ആധുനീക വൈദ്യശാസ്ത്രം  പരാജയപ്പെടുന്നത്. 

മോഡേന്‍ മെഡിസിന്  പലതും കഴിയും. വ്യവസായീകമായത്  കൊണ്ട് അതിന്‍റെ  വളര്‍ച്ചയും  വളരെ പെട്ടെന്നാണ്.
ആയുര്‍വേദം  എന്ന പദം    വ്യവസായീകമായി    പണമുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരും അതിന് നിന്ന് കൊടുക്കുന്നവരും  "വേദം"  എന്ന പദത്തിന് അറിവ് എന്ന് മാത്രമാണ്  അര്‍ഥംകൊടുക്കുന്നത്.ആയുര്‍ വേദം  വെറും അറിവ് മാത്രമല്ല.

വ്യവസായം ലക്ഷ്യമിടുന്നത്  പണത്തെയാണ്. പണം മുടക്കി ആരോഗ്യം വാങ്ങാന്‍ നടക്കുന്ന മനുഷ്യന് പല കളിപ്പും  പറ്റുന്നതില്‍ അത്ഭുതമില്ല.

രോഗചികിത്സയില്‍ സ്വാര്‍ഥതാത്പര്യം (പണമായാലും പ്രശസ്തിയായാലും) കടന്ന്  വരുന്നത് ദൈവീകതക്ക് എതിരാണ്. കാരണം കച്ചവടവും മനശാസ്ത്രവും രണ്ടും  ദൈവീകമല്ല.

എന്നാല്‍ നന്മകള്‍ പുറപ്പെടുന്നത്‌  ദൈവത്തില്‍ നിന്ന് മാത്രമാണ്. നന്മക്ക് സ്വയം  പരസ്യപ്പെടുത്തേണ്ട  അവശ്യമില്ല. എന്നാല്‍ ഇന്ന് ആരോഗ്യം വിറ്റഴിക്കുന്നത്  പരസ്യം വഴിയാണ്.  ഈ പരസ്യം മനുഷ്യനെ പറ്റി ക്കുന്നത് മനുഷ്യന്‍ അറിയുന്നേയില്ല. കലയും  കലാകാരന്മാരും  പരസ്യത്തി ന്‍റെ  അപ്പോസ്തോലന്മാരാ കുന്നതിന്‍റെ   രഹസ്യമിതാണ്.
മോഹന്‍ലാലോ മമൂട്ടിയോ  പരസ്യത്തില്‍ വന്നാല്‍ ജനം കൂട്ടത്തോടെ  പോയി അത് തന്നെ  വാങ്ങും.

 "സ്വബോധം" മാത്രം പരസ്യം വഴി  കണ്ടെത്തി  പാക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു സാധനമല്ല. അത് നാം  ഓരോരുത്തരും  സ്വയം  ആര്‍ജിക്കേണ്ട  ദൈവീകമായ അവസ്ഥയാണ്‌ .

മനസ്വീകം ( Mental) 

ആധുനീക വൈദ്യശാസ്ത്രത്തിന്    പിടികിട്ടാത്ത പല രോഗങ്ങളും    ഉള്‍പ്പെടുത്തുന്ന  വിഭാഗമാണ്  മനസ്വീകം   ( psycho-somatic  disorder).

 ഇത് കൂടാതെ  മനസ്സിനെ  മാത്രം ബാധിക്കുന്ന    രോഗമായ " ഭ്രാന്ത്" ( madness  ) വേറെയും ഉണ്ട്

എന്നാല്‍ മനസ്സ് എന്ന സങ്കല്‍പ്പം( virtuality ) മനശാസ്ത്ര പരിധിയിലും നില്‍ക്കുന്നതല്ല 

എന്താണ് മനസ്സ്.

മനസ്സ് എന്താണെന്നറിയാത്ത  ശാസ്ത്രമാണ്  മനസ്സിന് രോഗം വരുന്നു എന്ന് പറയുന്നത്.അത് കൊണ്ടാണ് മനസ്സിന് സമാധാനം ഇല്ലെന്ന്  മനുഷ്യരും  പറഞ്ഞു നടക്കുന്നത്.

 രോഗവും അസമാധാനവും വരുന്നത് മനസ്സിനല്ല,  മറിച്ച്  "ഞാന്‍" എന്ന അവസ്ഥക്കാണ്‌.

സുഖം  എന്നത്   ഒരവസ്ഥയാണ്. അസുഖം അതിന്‍റെ വിപരീതാവസ്ഥയാണ്. ഇത് രണ്ടും അനുഭവിക്കുന്ന "ഞാന്‍" മൂന്നാമതൊരവസ്തയാണ്‌

"ഞാന്‍" എന്താണെന്നു പഠി ക്കാന്‍ കഴിയാത്തതാണ്  ശാസ്ത്രത്തിന്‍റെ   പരിമിതി.

ഇത് തന്നെയാണ് രാഷ്ട്രീയത്തിന്‍റെയും മതത്തിന്‍റെയും  അവയെ സൃഷ്ടിക്കുന്ന മനശാസ്ത്രത്തിന്‍റെയും  പരിമിതി.

ഇത് തന്നെയാണ് ബുദ്ധിമാനായ മനുഷ്യന്‍റെയും  പരിമിതി (limitation )

മനസ്സെന്നാല്‍ ഒരു പ്രവര്‍ത്തിയാണ്.

മനസ്സ് ചെയ്യുന്നതെന്തോ  അതാണ് മനസ്സ്. (Mind is what it does ) ഇതിനപ്പുറം ഒരു നിര്‍വചനം  മനസ്സിന് കൊടുക്കാന്‍ സാധ്യമല്ല

മനുഷ്യന്‍ ചെയ്യുന്നതെന്തും "മനസ്സ്" എന്ന പ്രവര്‍ത്തികൊണ്ട് മാത്രം  സാധി ക്കുന്നതാണ്.

എന്താണ്  മനുഷ്യന്‍.

സാധാരണ മനുഷ്യനും അവന്‍ നയിക്കുന്ന ശാസ്ത്രത്തിനും അറിയാവുന്ന മനുഷ്യന്‍ വെറും "psycho -somaticus" എന്ന അഹം  ആണ്.ഇത് ഒരു വ്യക്തിയും അവസ്ഥയും കൂടി ചേര്‍ന്നതാണ്.

 "ഞാന്‍" എന്നത് എപ്പോഴും  ഒര പൂര്‍ണ്ണമായ  അവസ്ഥയാണ്‌ (human status ). കാരണം  ഇത് ഒരു പകുതി മാത്രമാണ്.

 മറ്റേ പകുതി ദൈവീകമായ "ഞാന്‍"(Awareness  Being- ബോധം ) ആണ്. അതിനെ അറിയാന്‍ അഹം ആകുന്ന ഞാന്‍ എന്നെത്തന്നെ  മറി കടക്കണം.

ഞാന്‍ എന്നെ മറി കടക്കുന്നതിനെയാണ്  " ആത്മാവില്‍ പുനര്‍ജനിക്കുക"  എന്ന് യേശു പറഞ്ഞത്.

ഗീതയില്‍ ശ്രീ കൃഷ്ണന്‍   അര്‍ജുനനോടു ആവശ്യപ്പെടുന്നതും    ഇത് തന്നെയാണ് "surrender to  me"  നീ എനിക്ക് കീഴ്പ്പെടുക. അപ്പോള്‍ നിന്‍റെ  ഭയം നിന്നെ വിട്ടു പോകും. നീ സൗഖ്യം പ്രാപിക്കും. ഇതാണ് ഗീതയിലെ സാരാംശം .

മനസ്സ് ഒരു പ്രവര്‍ത്തിയായത്‌  കൊണ്ട്  അതിനല്ല രോഗം എന്ന
അവസ്ഥയുണ്ടാകുന്നത്.

രോഗം വരുന്നത് ഞാന്‍ എന്ന  എന്‍റെ  അവസ്ഥക്കാണ്‌.

ഞാനും ബഡ്ജറ്റും.

ഞാന്‍ എന്ന അവസ്ഥയിലേക്ക്  വരുന്നതും പോകുന്നതുമായ   (വൈകരീകവും  ,വസ്തുതാപരവും ) എന്തും സ്വയം  അറിഞ്ഞു  ഒരു വരവ് ചെലവ് കണക്ക്  സൂക്ഷിച്ചാല്‍ മനുഷ്യരുടെ  പല അസുഖങ്ങളും മരുന്നും മന്ത്രവുമില്ലാതെ   തന്നെ  തടയാന്‍ കഴിയുന്നതാണ് .

ഇത് മനശാസ്ത്ര പരമായ  ഒരറിവല്ല  എന്ന് കൂടിയറിയുക.
 













1/19/2013

കലയും കളിയും വികാരങ്ങളുടെ ആവിഷ്കാരം






മനുഷ്യൻറെ  നിലനിൽപ്പ്  പ്രേമത്തിലൂന്നിയ   ബുദ്ധിയുടെ  ഇടപെടലിലാണ് .

ആത്മാവ്  ( holy spirit, ദൈവം ) സ്നേഹവും  ,സമാധാനവും, ആനന്ദവും  കൂടി ചേരുന്ന അവസ്ഥയാണ്‌.
 ഈ നിർമ്മലമായ അവസ്ഥക്ക് ക്രീയാത്മകതയുടെ ആവിഷ്ക്കാരം ( physical  status )ലഭിക്കുന്നതാണ്  മനസ്സ് . 

മനുഷ്യൻറെ  ഭൌതീകമായ സർവ്വ ഇടപെടലുകളും  പല വിധത്തിലുള്ള  പ്രേമ വികാരങ്ങളാണ്.
ഓരോ മനുഷ്യനും  അവരുടെ  സ്വാർഥത തീർക്കുന്ന ഒരു തടവറയാണ് അഹം  ഞാൻ  എന്ന വികാര മനുഷ്യൻ, (അഹം,ego )

ഈ തടവറയിൽ നിന്നും മനുഷ്യന് രക്ഷപെടാനുള്ള   മാർഗ്ഗമാണ്  സ്നേഹം. പ്രേമ മെന്ന  വികാര ത്തിന്  എന്തെങ്കിലും താത്പര്യങ്ങളുണ്ട്‌.അത് കൊണ്ടതിന്  സ്വാർഥ മാവാതിരിക്കാൻ കഴിയില്ല.

മനുഷ്യ ജീവിതത്തിൻറെ (പ്രേമം ) സമസ്ഥവികാരങ്ങളും  പ്രകടിപ്പിക്കുന്നതിനുള്ള    ഉപാധിയാണ്  കലയും കലാകാരനും.

കാണികളാകുന്ന  ഈഗോയെ (ഞാനെന്ന വികാരം ) രസിപ്പിക്കുന്നതെന്തും കലാകാരനെന്ന   ഇഗൊയെയും   രസിപ്പിക്കുന്നു . പ്രഗത്ഭനായ   കലാകാരൻ വളരെ പെട്ടെന്ന് കാണികളുടെ  ആരാധനാമൂർത്തിയായി  മാറുന്നു .

അത് കൊണ്ടായിരിക്കണം ചില മത വിശ്വാസങ്ങളിൽ കലകൾക്ക് വിലക്കുള്ള ത്.
 പക്ഷെ മതം കൂട്ടായ   ഈഗൊയാണ് എന്ന് മതം ചുമക്കുന്ന  പാവം മനുഷ്യൻ അറിയുന്നില്ല .

 ഭാഷയുടെ ഉറവിടം മനസ്സ് 

മനുഷ്യരില്‍  കലാപരമായ  ക്രിയാത്മകതയുടെ  ഉറവിടമാണ് ഭാഷ. നാം ചിന്തിക്കുന്നതു പോലും ഭാഷയിൽകൂടിയാണ്. ഏത് മനുഷ്യനിലും  മാതാവും മാതൃ ഭാഷയും ഒരേ വൈകാരീകതയാണ് സൃ ഷ്ടിക്കുന്നത് .

മനസ്സ് സൃഷ്ടിക്കുന്ന ആശയങ്ങള്‍ മറ്റൊരാള്‍ക്ക്‌  കൈമാറണമെങ്കില്‍ ഭാഷ ആവശ്യമാണ്.  അതുകൊണ്ട്  ആശയത്തോടൊപ്പം തന്നെ മനസ്സ് ഭാഷയും സൃഷ്ടിക്കുന്നു .

ശബ്ദത്തിന് അര്‍ഥം നല്‍കി വാക്കുകളില്‍ ക്രമീകരിക്കുന്നതാണ് ഭാഷ.

വരകളും , വര്‍ണങ്ങളും , വാക്കുകളും  ഭാവങ്ങളും  , യുക്തിപരമായ വ്യവസ്ഥതയില്‍ വ്യത്യസ്ഥമായി ക്രമീകരിച്ചു  മനുഷ്യനെ  രസിപ്പിക്കുന്നതെന്തും  കലയാണ് .

ഭാഷയും  വര്‍ഗീയതയും 

പ്രകൃതിയിലെ  വ്യത്യസ്തത  ഭാഷകളിലും  നിലനിര്‍ത്തിയിരിക്കുന്നത്  സൃഷ്ടിയുടെ  അടിസ്ഥാനപരമായ  ഒരാവശ്യമായിരിക്കണം  .

അല്ലെങ്കില്‍ മതങ്ങളെപ്പോലെ  കലകളും  ഭാഷയിലൂടെ  ലോകത്ത് കുത്തക സൃഷ്ടിക്കാന്‍ ശ്രമിക്കും എന്ന്‌ ദൈവം  മുന്‍കൂട്ടി   അറിഞ്ഞിട്ടുണ്ട്.

ഭാഷയില്‍ കൂടി  വര്‍ഗീയത  കാത്ത്സൂക്ഷിക്കുന്ന  മനുഷ്യന്  ഭാഷയും ഭാഷയില്‍ കൂടി  കലകളും  പല തരത്തില്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍
സൃഷ്ടിക്കുകയും  മനുഷ്യന്‍റെ  അഹത്തെ  സന്തോഷിപ്പിക്കയും ചെയ്യുന്നു.

ഭാഷകള്‍ക്കുള്ളില്‍ മത്സരവും  കച്ചവടവും സാധ്യമാണെങ്കിലും ആഗോള തലത്തിലത്  ആരുടെയും കുത്തകയാകാത്തത്  ഭാഷ  മനുഷ്യനില്‍  സൃഷ്ടിക്കുന്ന  വൈകാരീകത കൊണ്ടാണ്  .

 അഹം  വികാരലഹരി തേടുന്ന വിനോദമാണ്  കലയും കളികളും 

 ഭൗതീകജീവിതവ്യാപാരം  നിലനിൽക്കുന്നത്   പ്രേമമെന്ന  അപാരമായ  ഇടപെടലുകളിലാണ് .

പ്രേമമെന്ന വികാരത്തിന് പ്രദർശിപ്പിക്കാൻ കഴിയാത്തതായി മനുഷ്യനിൽ  ഒന്നുമില്ല. എല്ലാ കലാരൂപങ്ങളും  പ്രേമത്തിൻറെ  വിവിധങ്ങളായ ആവിഷ്കാരമാണ്.
ആത്മീയത  സഞ്ചരിക്കുന്നത്  കലയുടെ വിപരീത ദശയിലാണ്. അത് കൊണ്ടാണ് മതങ്ങൾക്ക് മനുഷ്യരിൽ ആത്മീയത വരുത്താൻ കഴിയാത്തത്.
മതങ്ങൾ മനുഷ്യർക്ക്‌ നൽകുന്നത് മനശാസ്ത്രപരമായ  കലാ പരിപാടി കളാണ്. കലാകാരൻ മനുഷ്യൻറെ വികാരത്തെ ഉണർത്തുന്നു. മതമതിനെ തളർത്തുന്നു. എന്നാൽ രണ്ടും കലാ പരിപാടിതന്നെയാണ്.

 സാധാരണ മനുഷ്യന് വിനോദമില്ലാതെ ജീവിക്കാനാവി ല്ല. പലവിധത്തില്‍ കഷ്ടപ്പെടുന്ന മനുഷ്യന്  കലകള്‍ മരുഭൂമിയിലെ മരുപ്പച്ച പോലെയാണ്.

 മനശാസ്ത്രപരമായി  മനുഷ്യനെ സുഖിപ്പിക്കുന്നതെന്തും  കലയും വിനോദവു  മാണ്. ഓരോ മനുഷ്യരിലും  ഇതിന്‍റെ ആവശ്യവും നിലവാരവും  വ്യത്യസ്ഥമായിരിക്കുന്നത്  കൊണ്ട് എന്ത് തരം കലയും  ലോകത്ത് ആവശ്യമാണ്.

മനുഷ്യനെ  ചിന്തിപ്പിക്കുന്നത് , ചിരിപ്പിക്കുന്നത്, കരയിപ്പിക്കുന്നത്‌  ആസ്വദിപ്പിക്കുന്നത്, വികാരത്തെ അടക്കുന്നതും  ജ്വലിപ്പിക്കുന്നതും   എന്നിവയെല്ലാം  കലയാണ്.

മനുഷ്യന്‍റെ  ചിന്തയെ   ചലിപ്പിക്കുന്നതെന്തും   കലക്ക് പ്രസക്തമായ  വിഷയങ്ങളാണ്  എന്നത്കൊണ്ട്  വിഷയദാരിദ്ര്യം  ഒരിക്കലും  കലകളെ ബാധിക്കുന്നില്ല .

കാലം മാറുന്നതനുസരിച്ചു  കലകള്‍ക്കും  രൂപമാറ്റം സംഭവിക്കും. എന്നാലും കലകളും കളികളും ആസ്വതിക്കുന്നതില്‍ നിന്നും മനുഷ്യന് ഒരിക്കലും മോച നമില്ല.

പഞ്ചേന്ദ്രിയങ്ങള്‍ വഴി പുറത്തു വരികയും  പഞ്ചേന്ദ്രിയങ്ങളെ  രസിപ്പിക്കയും  ചെയ്യുന്ന  കലയുടെയും കളികളുടെയും ലോകം  മനുഷ്യന്‍റെ
ആസ്വാദന   ലഹരിയിലാണ് നില നില്‍ക്കുന്നത് .

അതുകൊണ്ട് തന്നെ  മനുഷ്യന് കലകളോടും  കലാകാരന്മാരോടും വൈകാ രീകമായ  ആരാധനയും  ആസക്തിയും  അവരറിയാതെ തന്നെ സാധ്യമാണ്.

മനുഷ്യരിലെ  ഈ വൈകാരീക സാധ്യതകള്‍ മുതലെടുത്ത്‌   ദൃശ്യമാധ്യമങ്ങള്‍ വഴി   പരസ്യങ്ങള്‍ കൊണ്ട്  മനുഷ്യന്‍റെ  മനശാസ്ത്രം  വ്യാവസയീകമായി  ചൂഷണം  ചെയ്യപ്പെടുന്നു.

മതങ്ങളും കലാപരിപാടിയും  

മതങ്ങളും  അവരുടെ ആചാരങ്ങളും  ഒരു ഷോ ബിസിനസ്സ്  ആവാന്‍ കാരണം മനുഷ്യന്‍ മതങ്ങള്‍  ഒരുക്കുന്ന കലാപരിപാടികളും  ആസ്വതി ക്കുന്നത് കൊണ്ടാണ്. 

കല  ആധുനീകയുഗത്തില്‍ വിവരസാങ്കേതീക വിദ്യയോട് ചേര്‍ന്ന്   ഒരു പുതിയ വ്യാവസായീകവിപ്ലവം  തന്നെ സൃഷ്ടിച്ച്കൊണ്ടി രിക്കുമ്പോള്‍ മതങ്ങള്‍ക്കും  അവയെ പ്രയോജനപ്പെടുത്താതിരിക്കാന്‍ കഴിയില്ല.
 ശൂന്യതയില്‍ നിന്നും  പണം  കൊയ്തെടുക്കാനുള്ള കലയുടെ കച്ചവട സാധ്യത  കാലം ചെല്ലുംതോറും  ഒന്നിനൊന്ന്  പുഷ്ടിപ്പെട്ടുകൊണ്ടിരിക്കും.

 അതിന്‍റെ  ആത്മീയ /സാമൂഹ്യ  പ്രതിഫലനങ്ങള്‍  മനുഷ്യന്‍ ചിന്തിക്കാന്‍ കഴിയുന്നതിലും  അപ്പുറമാണ്

കലയും  ദൈവികതയും 

  ജീവാത്മാവ് പരമാത്മാവിന്  സ്വയം   സമര്‍പ്പിക്കുന്നതിലൂടെയാണ് മനുഷ്യനില്‍  ശ്രേഷ്ടത  ഉത്ഭവിക്കുന്നത്.കലകളിലും കലാകാരന്മാരിലും  സ്വാഭാവീകമായി  ശ്രേഷ്ടതയില്ല. കാരണം കലയും കലാകാരനും  മനശാസ്ത്ര പരമായാണ്‌ നയിക്കപ്പെടുന്നത്

ഒരു വ്യക്തി ഏത്  പ്രവര്‍ത്തിയിലും സ്വയം സമര്‍പ്പിക്കുമ്പോള്‍    അവരറിയാതെ   തന്നെ  ആ വ്യക്തിയിലെ    ബോധതലം  ഉയര്‍ന്നു വരുന്നത്  അവരിലെ  ശ്രേഷ്ടതയെ  ഉയര്‍ത്തുന്നതാണ്  കര്‍മയോഗം

കര്‍മയോഗത്തില്‍ വ്യക്തി  സ്വയം അഹമെന്ന പരിമിതി  മറി കടക്കുന്നത്‌ കൊണ്ട്  അവരുടെ സൃഷ്ടികള്‍ ഉദാത്തമായി ഭവിക്കും.

  "Work is Worship"   എന്ന ആശയത്തിലൂടെ  മനുഷ്യന്  ആത്മീയതയുടെ  വഴിയില്‍ പുരോഗമിക്കാന്‍ സാധിക്കും.

എന്നാലിത്  ശ്രേഷ്ടമായ വ്യക്തികള്‍ക്ക് മാത്രം  കഴിയുന്നൊരു കാര്യമാണ്.  മനുഷ്യന്‍റെ    ബുദ്ധിയോട്കൂടി   വിനയവും   ചേരുമ്പോളാണ്  മനുഷ്യനില്‍    ശ്രേഷ്ടമായ  സൃഷ്ടികള്‍ പുറത്തു  വരുന്നത്   .

 ബുദ്ധിയോട് വിനയം ചേരാതെ  മനുഷ്യന്  ശ്രേഷ്ടത  സൃഷ്ടി ക്കാനാവില്ല  .

കലയുടെ മനശാസ്ത്രം 

മനുഷ്യരില്‍ കലാ -കായിക  ആസ്വാദനവും  അതിന്‍റെ   ഉത്‌പാദനവും  തികച്ചും മനശാസ്ത്രപരമായൊരാവശ്യമാണ്. ആത്മീയനായൊരാള്‍ക്ക്  കലാ- സ്വതനത്തിന്‍റെ   ആവശ്യമില്ല.

എന്നാല്‍ മതാത്മകനായ ഒരു വ്യക്തിക്ക് കലകളില്ലാതെ  ജീവിക്കാന്‍ കഴിയില്ല കലകളും മതങ്ങളും  മനുഷ്യരിലെ വൈകാരീകതയുടെ  പ്രതിഫല നമാണ്.

ആവിഷ്ക്കാരസ്വാതന്ത്ര്യം ഉണ്ടെകില്‍ കലകള്‍  മനുഷ്യന് മുന്‍പില്‍  ഒരു കണ്ണാടിയായി പ്രവര്‍ത്തിക്കും. എന്നാല്‍ വിമര്‍ശനം  ദഹിക്കാത്ത  രാഷ്ട്രീയപാര്‍ട്ടികളും മതങ്ങളും ആവിഷ്കാര സ്വാതന്ത്ര്യം തടയുകയും  വിമര്‍ശ്ശത്തിന്  എതിരാവുകയും ചെയ്യുന്നു.

 കലകളില്‍ കൂടി മതവികാരത്തിന് (communal Ego )മുറിവേല്‍ക്കുന്ന അവസ്ഥയില്‍ മതാത്മകന്‍ കലാകാരന് എതിരാവുന്നു .

 മതം മനുഷ്യന്‍റെ  സ്വാര്‍ത്ഥമായ  ഒരു പൊതുവികാരം  മാത്രം  ആകുന്നതാണിതിന്  കാരണം.

ആന്തരീക- സ്വസ്ഥതയും  കലകളും  

ഒരു പട്ടു പാടുക,പാട്ട് കേള്‍ക്കുക,നൃത്തം ചെയ്യുക, നൃത്തം കാണുക എന്നിങ്ങനെ  കല പ്രകടിപ്പിക്കുന്നവരും കല ആസ്വതി ക്കുന്നവരും  ആന്തരീക സ്വസ്ഥത അനുഭവിക്കുന്നവരല്ല.

മറിച്ചു കല അവരുടെ അസ്വസ്ഥമായ മനസ്സിനെ അല്‍പ നേരത്തേക്ക് മറ്റൊരു സാങ്കല്‍പ്പീക ലോകത്തേക്ക് കൊണ്ട് പോകുകയാണ് ചെയുന്നത്.

 ഇത് പള്ളിയിലും അമ്പലത്തിലും കയറുമ്പോഴുള്ള അവസ്ഥ പോലെയാണ്.പ്രോഗ്രാം കഴിയുമ്പോള്‍ നമ്മുടെ മനസ്സ് വീണ്ടും പഴയത് പോലെ അസ്വസ്ഥമാകും.

 ആധുനീക  സാങ്കേതീക വിദ്യകളുടെ  വരവോടെ  കലകള്‍ മനുഷ്യന്  ഒഴിച്ച് കൂടാനാവാത്ത  ഒരു ലഹരിയായി  പല    മനുഷ്യരിലും   ആന്തരീകമായ  സ്വസ്ഥത  തകര്‍ക്കുകയും മനുഷ്യന്‍റെ  ദൈനംദിന  ചിട്ടകളും  ശീലങ്ങളും വഴിതെറ്റിക്കുകയും   ചെയ്യും.

എന്തിലും ആസക്തരാവുന്ന യുവാക്കള്‍ കലകളും കളികളും മൂലം കൂടുതല്‍ അലസരും  അക്രമികളും  ആകുകയും  അവരിലെ  വൈകരീകത നിയന്ത്രിക്കാന്‍  സ്വയം  കഴിയാതെവരികയും  ചെയ്യാം.

ഈയൊരു കാഴ്ചപ്പാടില്‍ കലകള്‍   മനുഷ്യരില്‍ ആധിപത്യം  നേടുന്നത്  ഭാവിയില്‍ വലിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്കും   വഴി തുറക്കും.

യുവ ജനങ്ങളില്‍ അക്രമവാസന  പെരുകുന്നതും  സ്ത്രീകളോട്  പ്രത്യേകിച്ച്  ലൈംഗീകാതിക്രമങ്ങള്‍ വര്‍ദ്ധി ക്കുന്നതിലും   കലകളുടെ  കുത്തഴിഞ്ഞ സ്വാധീ നം  പഠന വിധേയമാക്കേണ്ടാതാണ്.

കലകളിലെ  മനശാസ്ത്രം   മാന്ത്രീകത പോലെയാണ് പ്രവര്‍ത്തിക്കുന്നത് . കലാകാരനും  കലാസ്വാദകനും  ഒരുപോലെ  വൈകാരീക  ഉണര്‍വ്  അനുഭവിക്കുന്നത്  കൊണ്ട്  കാലക്രമത്തില്‍ രണ്ടു കൂട്ടരും ഒരേ   ലഹരിയുടെ  അടിമകളായി   മാറാന്‍ തുടങ്ങും .

സ്വബോധത്തിന്‍റെ  അഭാവം മനുഷ്യനെ  ഇന്ദ്രിയങ്ങളുടെ    അടിമയാക്കുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്‌.

കല  താത്ക്കാലീകമായി  നമ്മളെ   ഒരു മാസ്മരലോകത്ത് പ്രവേശിപ്പിക്കുന്നു. നമ്മുടെ  വേദനകള്‍ താത്കാലീകമായി  മറക്കുന്നു. നമ്മുടെ വിരസത  മാറുന്നു. അതാണ് കല  നമ്മളില്‍ ഒരു   ലഹരിയായി  പ്രവര്‍ത്തിക്കുന്നതിന് കാരണം.

.ചിന്തിക്കാൻ ചില വാർത്തകൾ

æØˆáçÜÞÏíÁí: µÎÜßÈí æËËíµÏáæ¿ ÉßLáÃ.
æØˆáçÜÞÏíÁí ÕßÕÞÆJßW Ø¢ÕßÇÞϵX µÎÜßÈí æËËíµ ÁÏùµíç¿ÝíØí ÏâÃßÏæa ÉßLáÃ. æµ.Øß.ç¼ÞØËßæaÏᢠøçÎÖí æºKßJÜÏáæ¿ÏᢠdÉÄßµøÃBZ µÞøcÎùßÏÞæÄÏÞÃí. µÜÞµÞøXÎÞVAí ØbÞÄdLcçJÞæ¿ dÉÕVJßAÞÈá{{ ØÞÙºøc¢ ²øáAÃæÎKᢠآÕßÇÞϵV ¦ÕÖcæMGá. æµ.Øß.ç¼ÞØËí ØßÈßÎ µI çÖ×¢ ÎÞdÄ¢ dÉÄßµøßAáµæÏKá Ø¢ÕßÇÞϵX ØßÌß ÎÜÏßW ÉùEá. øÞ×íd¿àÏ çÈÄãÄb¢ µÞøcÎùßÏÞæÄÏÞÃí ÕßÎVÖßAáKÄí. §ÈßÏᢠdÉÖíÈBZ ©IÞÏÞW dÉÄßµøßAáæÎKᢠØßÌß ÎÜÏßW ÉùEá. 
çÆÖàÏ çÈÄÞAæ{ ÎâKÞ¢µß¿ Ø¢ÕßÇÞϵV ÕV·àÏÕÞÆßµ{ÞAáKá"
çÆÖàÏ çÈÄÞAæ{ çÉÞÜᢠÕV·àÏÕÞÆßµ{ÞÏß ºßdÄàµøßAáK ºßÜ ÎâKÞ¢ µß¿ Ø¢ÕßÇÞϵøáæIKá æµ.Îáø{àÇøX ®¢®W®. ØßÈßÎ ³¿ÞX çÕIß ®Lá ÕßÕÞÆBZ ©IÞAÞÈᢠ§JøAÞVAá οßÏ߈. §Jø¢ dÖÎBZ È¿JßÏÞW ¥ÕV ØÎâÙJßW ²xæM¿áæÎKᢠÎáø{ß ÉùEá. 
 µÎWÙÞØÈá ÉßLáÃÏáÎÞÏß ø¼Èß; 

ºßdÄJßÈá æØXØV çÌÞVÁßæa ¥ÈáÎÄß µßGßÏÄÞÃí. ¥ÄßÈá ÉáùçÎ, ÎáØíÜߢ ØÎáÆÞÏ çÈÄÞAZAá çÕIß µÎWÙÞØX ºßdÄJßæa dÉçÄcµ dÉÆVÖÈ¢ È¿JßÏÄáÎÞÃí. µÎW ØÞÇÞøÃ µÜÞµÞøÈˆ. ÄÎßÝí ØßÈßÎæÏ çÜÞçµÞJøÎÞAßÏ ¦{ÞæÃKᢠø¼Èß ÉùEá.
 
ÉÜÏß¿JᢠdÉÆVÖÈ¢ Ä¿Eá,dÉÆVÖÈ¢ æÉÞÜàØí µÞÕÜßW, dÖàÜCÏßÜᢠ15 ÆßÕØçJAá ÈßçøÞÇÈ¢, ®ùÃÞµá{¢ ÉùÕâøßW dÉÄßç×Ç¢; ÜÞJß‚ÞV¼í  æµÞÜïJá øIá ÆßÕØçJAá µÜµí¿ùáæ¿ ÈßçøÞÇÈ¢.ÕßÖbøâÉ¢ ÕßÕÞÆJßW µÎWÙÞØÈá ÉßLáÃÏáÎÞÏß ÄÎßÝí ØâMV ÄÞø¢ ø¼ÈßµÞLí. ÎáØíÜߢ ØÎâÙJßçÈÞ¿í ¦Æø¢ ÉáÜVJáK µÎWÙÞØX ¦øáæ¿ÏᢠÎÈTí çÕÆÈßMßAáKÏÞ{Üï. 40 ÕV×ÎÞÏß µÎÜßæÈ ¥ùßÏÞ¢.   
§KæÜ ùßÜàØí 溇ÞJÄßæÈ Äá¿VKá µÎWÙÞØæa ËÞXØí ¥çØÞØßçÏ×X ÌÞ¢±âøßæÜ øIá ÄßÏxùáµZAá ÎáKßW dÉÄßç×Çß‚á. 
ÉJÈÞÉáøJá ÕßÖbøâÉ¢ ØßÈßÎ dÉÆVÖßMß‚ ÄßÏxùßçÜAá ÎáØíÜߢ Ø¢¸¿ÈµZ ÎÞV‚í È¿Jß dÉÆVÖÈ¢ Ä¿Eá.     ØßÈßÎ dÉÆVÖßMß‚ çºVJÜ ºßdÄÞ¾í¼Üß ÄßÏxùßW øÞÕᑚ ºßÜ ÎáØíÜߢ Ø¢¸¿ÈÞ dÉÕVJµV ÎádÆÞÕÞµc¢ Õß{ßæ‚Jß dÉÆVÖÈ¢ Ä¿ÏÞX dÖÎß‚á.
 
 

®ùÃÞµá{¢ ÉùÕâV ºßdÄÞ¾í¼Üß ÄßÏxùßW dÉÄßç×Ç dɵ¿ÈæJ Äá¿VKá Ø¢¸V×ÕᢠÜÞJß‚ÞV¼áÎáIÞÏß. 23 çÉæø ¥ùØíxí æºÏíÄá. ÎáØíÜߢ 段cØ¢¸¿ÈÏáæ¿ ÌÞÈùáÎÞÏß ®JßÏ ÈÞWÉçÄÞ{¢ çÉV çÉÞMáÜV dËIí dÉÕVJµøÞÏßøáKáæÕKá æÉÞÜàØí ÉùEá.
¼ßˆÏᑚ æÉøáOÞÕâV ç¼cÞÄß, ÉGßÎx¢ ¼ßç¼Þ, ÉùÕâV ºßdÄÞ¾í¼Üß ÄßÏxùáµZAá ÎáKßW ÕßÕßÇ ÎáØíÜߢ Ø¢¸¿Èµ{áæ¿ ¦ÍßÎá~cJßW dÉÄßç×Ç¢ È¿Jß. æÉøáOÞÕâøßW ¦Æc øIá ç×ÞÏíAá çÖ×ÎÞÏßøáKá dÉÄßç×Ç¢. Ø¢¸VרÞÇcÄ Éøß·Ãß‚á dÉÆVÖÈ¢ ÈßVJßÕ‚á.

ÉÆVÖÈæJ ¥ÈáµâÜß‚á Ìßæ¼Éß dÉÕVJµøá¢ ®JßÏçÄÞæ¿ æÉÞÜàØí §¿æÉGá. ÉßKà¿á æÉÞÜàØí µÞÕÜßW dÉÆVÖÈ¢ È¿Ká.   

director and writer Bharathiraja wondered, in a statement issued on Saturday, how creators and artists were maintaining a stoic silence over the issue involving Kamal Haasan. "Though there are many bodies in the film industry I think there is silence because there is a great divide between them. There is no unity among us. If we don't stand together, we fall.
He urged his colleagues to imagine what they would do if they were in a similar situation in the future. "If you think all pain and pressure is only for Kamal Haasan, imagine where you will go when you face a similar situation in the future,"
He said that it was 'terrorism' if one set of people tried to impose its views on the rest. "Power of people is supreme. If they find fault with the film, people will reject it."