ated: Wednesday, June 26, 2013 1:50 hrs IST
സ്വാർഥതയും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും കൊണ്ട് കേരളത്തിൻറെ രാഷ്ട്രീയ, സാമൂഹ്യ അന്തരീക്ഷം തിളച്ച് മറിയുമ്പോൾ നമ്മുടെ യുവതലമുറയ്ക്ക് പലതും പഠിച്ച് സ്വയം മാറി ചിന്തിക്കുവാനും ഒരു വ്യത്യസ്ത കേരളം പടുത്തുയർത്തുവാനും കഴിയണം.
അധികാര -മോഹവും പണ - മോഹവും ഒരു പ്രണയമായി സ്വയം സമനില തെറ്റിയ നേതാക്കന്മാർ കാണിക്കുന്ന രാഷ്ട്രീയ അഭിനിവേശവും അക്രമങ്ങളും കേരളത്തിലെ സമാധാന ജീവിതത്തിനും ഭാവി തലമുറക്കും അപകടകാരമാണ്.
രാഷ്ട്രീയക്കാരുടെ മനസ്സാക്ഷിയില്ലാത്ത മനസ്ഥിതിയാണ് ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും നയിക്കുന്നത്.ഏതൊരു നാടിൻറെയും നാശം തുടങ്ങുന്നത് സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കുന്ന രാഷ്ട്രീയ - മനസ്ഥിതിയിൽ നിന്നുമാണ്.
നാട് മുഴുവൻ തല്ലിപ്പൊളിക്കാനാണ് ഇത്തരം നേതാക്കന്മാർ അണികളെ
തെരുവിലിറക്കുന്നത്.
നല്ല ചിന്തയിൽ നിന്നാണ് നല്ല വ്യക്തികൾ ഉണ്ടാവുന്നത്.
നല്ല ചിന്തകൾക്ക് അടിസ്ഥാനം മനസ്സാക്ഷിയെ പരിഗണിക്കുന്ന വ്യക്തിയുടെ മനസ്ഥിതിയാണ്.
നല്ല സമൂഹം ഉണ്ടായിട്ട് അതിൽ നിന്നും നല്ല വ്യക്തിയുണ്ടാകുക അസാധ്യമാണ്.കാരണം സമൂഹത്തിന് മനസ്സാക്ഷിയില്ല.
മനസ്സാക്ഷി ദൈവീകമായ ജാഗ്രതയാണ്. അത് മനുഷ്യരിൽ ഉണരേണ്ടതായ ഊർജമാണ്.
ജാഗ്രത മനുഷ്യൻറെ അഹംബുദ്ധിക്ക് ഉപരിയായി നിൽക്കുന്ന പ്രപഞ്ച ശക്തിയാണ്.
അഹംബുദ്ധി ഉണരുമ്പോൾ ഗൗരവബുദ്ധിയും അർപ്പണചിന്തയും ( motivation ) ഉണ്ടാകും. അത് മനുഷ്യനെ ക്രീയാത്മകനാക്കും. പക്ഷെ ധാർമികനാക്കില്ല.
ജാഗ്രത ഉണ്ടാകുമ്പോൾ ഓരോ വ്യക്തിയും സ്വയം ഉണർന്ന്, മനസ്സാക്ഷിയെ വഞ്ചിക്കാതെ, അവനവൻറെ കടമ നിർ വഹിക്കുകയും പ്രസ്ഥാനങ്ങളുടെ ചതിയിൽപ്പെട്ട് തിന്മകൾക്ക് കൂട്ട് ചേരാതെ സത്യസന്ധമായി ജീവിക്കുവാൻ ധൈര്യം കാണിക്കുകയും ചെയ്യുന്നു.
ജാഗ്രതയും ധാർമികതയും മനുഷ്യരിൽ ഒന്നിച്ചാണ് നിൽക്കുന്നത് . ഒന്നുണ്ടെങ്കിൽ മറ്റതു മുണ്ടാകും ( co -existence ).
സ്വാർഥതയും ജാഗ്രതയും ഒന്നിച്ചു പോകില്ല . സ്വാർഥതയുള്ളപ്പോൾ ധാർമികത മനുഷ്യനെ വിട്ടുപോകും.
ജാഗ്രതയില്ലാത്ത വ്യക്തികളെ പ്രസ്ഥാനങ്ങൾ ചൂഷണം ചെയ്യുന്നതാണ് എല്ലാ സാമൂഹ്യ തിന്മകൾക്കും കാരണം.
അധികാര- പ്രേമം മൂത്തവരെ രാജ്യഭരണം ഏൽപിച്ചാൽ ജനങ്ങൾക്ക് തിരികെ ലഭിക്കുന്നത് പല വിധമായ നരകയാതനകളായിരിക്കും.
അധികാരകസേരയോടുള്ള അമിതമായ പ്രണയ -ആവേശമാണ് രാജ്യ സേവനമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയം ആർക്കും ഒരു കാലത്തും ഗുണം ചെയ്യുന്നതല്ല .
ഇവിടെ വ്യക്തിയും സമൂഹവും ഒന്നായി പരാജയപ്പെടുകയാണ്.
ജനസേവനത്തിനുള്ള അധികാരകസേര സ്വയം സേവനത്തിനുപയോഗിക്കുന്ന രാഷ്ട്രീയമാണ് കേരളത്തിലെ സാമൂഹ്യപ്രശ്നങ്ങളുടെ അടിത്തറ.
ജനങ്ങൾ രാഷ്ട്രീയക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതല്ല
രാഷ്ട്രീയനേതാക്കന്മാർ ജനങ്ങൾക്ക് നൽകികൊണ്ടിരിക്കുന്നത് .
അധികാരത്തിനോടും പാർട്ടിനിലപാടിനോടുമുള്ള പ്രണയം രാഷ്ട്രീയനാടകങ്ങൾക്ക് തിരക്കഥയാക്കുന്ന രാഷ്ട്രീയം അക്രമം പ്രവർ ത്തിക്കുന്നു.
അതിനവർ ഒരു സാധാരണ വ്യക്തിയുടെ പ്രണയകഥയെപ്പോലും കരുവാക്കുന്നു .പലരുടെയും സ്വകാര്യ ജീവിതം ചികഞ്ഞു പരിശോധിക്കും . നേതാക്കൾ പരസ്പരം താറടിക്കും. അണികളെക്കൊണ്ട് അക്രമം നടത്തിക്കും.
അതിനപ്പുറം പോകാനുള്ള രാഷ്ട്രീയബോധം കേരളത്തിനറിയില്ല.
എന്തും പറയാനും പ്രവർത്തിക്കാനും മടിയില്ലാത്ത രാഷ്ട്രീയക്കാർ രാഷ്ട്രീയ പോക്കിരികളാണ്.
നാട്ടിലുള്ളതെല്ലാം തല്ലിപ്പൊളി ക്കാനാണ് അവർ ആഹ്വാനം ചെയ്യുന്നത്.
പണിയെടുക്കുന്നതിൻറെയും പട്ടിണി മാറ്റുന്നതിൻറെയും മുദ്രാവാക്യം അവർക്കറിയില്ല.
സ്വയം അറിയാത്ത തിൻറെ അന്ധകാരമാണ് കേരള ത്തിൻറെ പ്രശനം .
അന്ധനായവൻറെ മനസ്ഥിതിക്ക് സ്ഥിരമായ രാസഘടനയില്ല .
മനുഷ്യൻറെ മനസ്ഥിതിയോടൊത്ത് സഞ്ചരിക്കുന്ന രാസഘടനയാണ് പ്രണയ ത്തിനും .
മനസ്ഥിതി മാറുമ്പോൾ മനുഷ്യൻറെ പ്രണയവും മാറുന്നു.
മനുഷ്യൻറെ മനസ്ഥിതിയെ നിയന്ത്രിക്കുന്നത് വ്യക്തിപരമായ അഹംബുദ്ധിയാണ് (ഞാൻ,ego ) .
അഹംബുദ്ധിയെ പോഷിപ്പിക്കുന്നത് സ്വാർഥതയാണ് .
സ്വാർഥത സൃഷ്ടിക്കുന്ന നരകമാണ് എന്നത്തേയും കേരളം. അത് കൊണ്ടാണ് വിവേകാനന്ദൻ പണ്ടൊരു സത്യം വിളിച്ചു പറഞ്ഞത് .
വ്യക്തിപരമായി നരകം സൃഷ്ടികുന്നവനെ നിയന്ത്രിക്കുവാൻ അവനവൻറെ സ്വന്തം മനസ്സാക്ഷിക്ക് മാത്രമേ സാധിക്കൂ .
സ്വയം അറിയുന്നത് വരെയും എല്ലാ മനുഷ്യരും
സ്വാർഥതാത്പര്യങ്ങൾക്കായി സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടിരിക്കും .
അതി ൻറെ ഫലമായി മത - രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടിൻറെ അവിശുദ്ധമായ പ്രണയം രാഷ്ട്രീയവും കുറ്റവാളികളേയും സ്വന്ത താത്പര്യങ്ങൾക്ക് വേണ്ടി അവസരോചിതമായി ഉപയോഗിച്ച് കൊണ്ടിരിക്കും.
രാഷ്ട്രീയ വഞ്ചനയിൽ സമൂഹമൊന്നാകെ തുടർച്ചയായി കബളിപ്പിക്കപ്പെടുമ്പോൾ ഒരു സരിതയുടെയും രാധാകൃഷ്ണൻറെയും വീഴ്ചയെ ക്രുശിക്കുന്നതിൽ എന്ത് പ്രസക്തി ?
ഇത്രയും കാലം അവർക്കിതെല്ലം സാധ്യമാക്കിയ നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതാക്കളെയല്ലേ ജനം കല്ലെറിയേണ്ടത് ?
സ്വയം അറിയുന്നത് വരെ ഓരോ വ്യക്തിയും എന്നും സ്വാർഥതയുടെ ഇരുട്ടിലാണ് പ്രവർത്തിക്കുന്നത്.
ഓരോരുത്തരും സ്വയം മനസ്സാക്ഷിയെ പ്രകാശിപ്പിക്കാതെ സമൂഹ ത്തിൻറെ നരകയാതനകൾ ഒരിക്കലും അവസാനിക്കുന്നില്ല.
രാഷ്ട്രീയത്തിലെ അവിശുദ്ധകൂട്ട് കെട്ടുകൾ കേരളത്തിലെ നല്ലവരായ ജനങ്ങൾ (ഉണ്ടെങ്കിൽ ) ഒരുമിച്ചുകൂടി തകർക്കണം .
ജീർണ്ണിച്ച പാർട്ടിരാഷ്ട്രീയമില്ലാത്ത നല്ലവരും സാധാരണ ബോധമെങ്കിലുമുള്ള ചെറുപ്പക്കാരെ നാം രാഷ്ട്രീയത്തിലേക്ക് വരുത്തുന്നില്ലെങ്കിൽ കേരളവും അഫ്ഗാനിസ്ഥാൻപോലെ ആവാൻ അധികനാൾ വേണ്ടിവരില്ല .
സമനില തെറ്റിയ പോക്കിരി രാഷ്ട്രീയത്തിന് പണത്തിനും സെക്സിനും അപ്പുറത്തേക്ക് വളരാൻ കഴിയില്ല.
രാഷ്ട്രീയം ധാർമ്മീകമാവാൻ മനസ്സാക്ഷി നയിക്കുന്ന സ്വബോധമുള്ള സാധാരണക്കാർ രാഷ്ട്രീയത്തിലേക്ക് കടന്നു വരണം.
അല്ലാത്ത പക്ഷം കേരളജനനതക്ക് സമാധാനജീവിതവും സാമൂഹ്യ ഐക്യ തയും ഒരിക്കലും കൈവരില്ലെന്ന് മാത്രമല്ല, ഭാവിതല മുറയും ഈ ശാപത്തി ൽ നിന്നും കരകയറില്ല.
മനസ്സാക്ഷിയെ അവഗണിച്ചു മനുഷ്യൻറെ മനസ്ഥിയുടെ പോക്ക് .
ÏâJí çµÞYd·Øí çÈÄÞÕßæÈ ÎVÆß‚ çµØßW ÈÞÜí ØßÉß°_ ®°ææÕ®Ëí dÉÕVJµV Éß¿ßÏßW.
®LßÈÞÏßøáKá ÙVJÞW?: ¼ØíxßØí ®Øí. Øßøß¼·X ?
æØXçØ×ÈW Õß×ÏB{áæ¿ ÉßKÞæÜ È¿Kí ¼ÈµàÏ dÉÖíÈB{ßÜáU ÌÞÇcĵZ ®ˆÞÕøá¢ ÎùAáµÏÞÃí.ê ¥çgÙ¢ ÉùEá.
ÙVJÞÜßW ÕcÞɵ ¥dµÎ¢; ÖÞÜá çÎçÈÞæa ÈãJÕ߯cÞÜÏJßÈá çÈæø µçÜïùí .
Ìß¼á øÞÇÞµã×íÃæa ¦ÆcÍÞøc øÖíÎßÏáæ¿ ÎøÃ¢
æµÞÜÉÞĵÎÞæÃKá ÄÈßAá ØâºÈÏáIÞÏßøáKÄÞÏß ØøßÄ ®Øí. ÈÞÏV æÉÞÜàØßÈá æÎÞÝß ÈWµß.
ÄÞÈáÎÞÏáU Ìt¢ µÞøÃÎÞÏßøáçKÞ æµÞÜ ®KùßÏßæˆKᢠæµÞÜÏßW ÄÈßAá ÉCßæˆKá¢ ØøßÄ æÕ{ßæM¿áJß.
Ø¢ØíÅÞÈJßæa ÕßÕßÇ ÍÞ·B{ßW §Äßȵ¢ 18 çµØáµZ §øáÕVAáæÎÄßæø ù¼ßØíxV æºÏíÄßGáIí. ÕßÖÆÎÞÏß çºÞÆc¢ 溇ÞX ¥ÄÄá Øíçx×Èáµ{ᑚ æÉÞÜàØí µØíxÁß ¥çÉf çµÞ¿Äßµ{ßW ØÎVMß‚ßGáIí.
ØìçøÞV¼ ÉiÄßAÞÏß ÈßçfɵV ÈWµßÏ Éâ ÎáÝáÕX ÖÞÜá çÎçÈÞæa ¥AìIßçÜAá ÎÞxßÏÄÞÏß ÄOÞÈâøßæÜ Øbߨí çØÞ{ÞV µOÈßÏᑚ ¼àÕÈAÞV æÎÞÝß ÈWµß. ¥¿áJ µÞÜJá ÜÍß‚ ÉÃÎÞÃá ÎÞxß ÈßçfÉß‚Äí. Ìß¼áÕáÎÞÏáU ÌtJßæa çÉøßW ÖÞÜá çÎçÈÞÈáÎÞÏß ÕÝAßGÄÞÏß ØøßÄ ÉùEá.
സ്വാർഥതയും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും കൊണ്ട് കേരളത്തിൻറെ രാഷ്ട്രീയ, സാമൂഹ്യ അന്തരീക്ഷം തിളച്ച് മറിയുമ്പോൾ നമ്മുടെ യുവതലമുറയ്ക്ക് പലതും പഠിച്ച് സ്വയം മാറി ചിന്തിക്കുവാനും ഒരു വ്യത്യസ്ത കേരളം പടുത്തുയർത്തുവാനും കഴിയണം.
അധികാര -മോഹവും പണ - മോഹവും ഒരു പ്രണയമായി സ്വയം സമനില തെറ്റിയ നേതാക്കന്മാർ കാണിക്കുന്ന രാഷ്ട്രീയ അഭിനിവേശവും അക്രമങ്ങളും കേരളത്തിലെ സമാധാന ജീവിതത്തിനും ഭാവി തലമുറക്കും അപകടകാരമാണ്.
രാഷ്ട്രീയക്കാരുടെ മനസ്സാക്ഷിയില്ലാത്ത മനസ്ഥിതിയാണ് ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും നയിക്കുന്നത്.ഏതൊരു നാടിൻറെയും നാശം തുടങ്ങുന്നത് സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കുന്ന രാഷ്ട്രീയ - മനസ്ഥിതിയിൽ നിന്നുമാണ്.
നാട് മുഴുവൻ തല്ലിപ്പൊളിക്കാനാണ് ഇത്തരം നേതാക്കന്മാർ അണികളെ
തെരുവിലിറക്കുന്നത്.
നല്ല ചിന്തയിൽ നിന്നാണ് നല്ല വ്യക്തികൾ ഉണ്ടാവുന്നത്.
നല്ല ചിന്തകൾക്ക് അടിസ്ഥാനം മനസ്സാക്ഷിയെ പരിഗണിക്കുന്ന വ്യക്തിയുടെ മനസ്ഥിതിയാണ്.
നല്ല സമൂഹം ഉണ്ടായിട്ട് അതിൽ നിന്നും നല്ല വ്യക്തിയുണ്ടാകുക അസാധ്യമാണ്.കാരണം സമൂഹത്തിന് മനസ്സാക്ഷിയില്ല.
മനസ്സാക്ഷി ദൈവീകമായ ജാഗ്രതയാണ്. അത് മനുഷ്യരിൽ ഉണരേണ്ടതായ ഊർജമാണ്.
ജാഗ്രത മനുഷ്യൻറെ അഹംബുദ്ധിക്ക് ഉപരിയായി നിൽക്കുന്ന പ്രപഞ്ച ശക്തിയാണ്.
അഹംബുദ്ധി ഉണരുമ്പോൾ ഗൗരവബുദ്ധിയും അർപ്പണചിന്തയും ( motivation ) ഉണ്ടാകും. അത് മനുഷ്യനെ ക്രീയാത്മകനാക്കും. പക്ഷെ ധാർമികനാക്കില്ല.
ജാഗ്രത ഉണ്ടാകുമ്പോൾ ഓരോ വ്യക്തിയും സ്വയം ഉണർന്ന്, മനസ്സാക്ഷിയെ വഞ്ചിക്കാതെ, അവനവൻറെ കടമ നിർ വഹിക്കുകയും പ്രസ്ഥാനങ്ങളുടെ ചതിയിൽപ്പെട്ട് തിന്മകൾക്ക് കൂട്ട് ചേരാതെ സത്യസന്ധമായി ജീവിക്കുവാൻ ധൈര്യം കാണിക്കുകയും ചെയ്യുന്നു.
ജാഗ്രതയും ധാർമികതയും മനുഷ്യരിൽ ഒന്നിച്ചാണ് നിൽക്കുന്നത് . ഒന്നുണ്ടെങ്കിൽ മറ്റതു മുണ്ടാകും ( co -existence ).
സ്വാർഥതയും ജാഗ്രതയും ഒന്നിച്ചു പോകില്ല . സ്വാർഥതയുള്ളപ്പോൾ ധാർമികത മനുഷ്യനെ വിട്ടുപോകും.
ജാഗ്രതയില്ലാത്ത വ്യക്തികളെ പ്രസ്ഥാനങ്ങൾ ചൂഷണം ചെയ്യുന്നതാണ് എല്ലാ സാമൂഹ്യ തിന്മകൾക്കും കാരണം.
അധികാര- പ്രേമം മൂത്തവരെ രാജ്യഭരണം ഏൽപിച്ചാൽ ജനങ്ങൾക്ക് തിരികെ ലഭിക്കുന്നത് പല വിധമായ നരകയാതനകളായിരിക്കും.
അധികാരകസേരയോടുള്ള അമിതമായ പ്രണയ -ആവേശമാണ് രാജ്യ സേവനമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയം ആർക്കും ഒരു കാലത്തും ഗുണം ചെയ്യുന്നതല്ല .
ഇവിടെ വ്യക്തിയും സമൂഹവും ഒന്നായി പരാജയപ്പെടുകയാണ്.
ജനസേവനത്തിനുള്ള അധികാരകസേര സ്വയം സേവനത്തിനുപയോഗിക്കുന്ന രാഷ്ട്രീയമാണ് കേരളത്തിലെ സാമൂഹ്യപ്രശ്നങ്ങളുടെ അടിത്തറ.
ജനങ്ങൾ രാഷ്ട്രീയക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതല്ല
രാഷ്ട്രീയനേതാക്കന്മാർ ജനങ്ങൾക്ക് നൽകികൊണ്ടിരിക്കുന്നത് .
അധികാരത്തിനോടും പാർട്ടിനിലപാടിനോടുമുള്ള പ്രണയം രാഷ്ട്രീയനാടകങ്ങൾക്ക് തിരക്കഥയാക്കുന്ന രാഷ്ട്രീയം അക്രമം പ്രവർ ത്തിക്കുന്നു.
അതിനവർ ഒരു സാധാരണ വ്യക്തിയുടെ പ്രണയകഥയെപ്പോലും കരുവാക്കുന്നു .പലരുടെയും സ്വകാര്യ ജീവിതം ചികഞ്ഞു പരിശോധിക്കും . നേതാക്കൾ പരസ്പരം താറടിക്കും. അണികളെക്കൊണ്ട് അക്രമം നടത്തിക്കും.
അതിനപ്പുറം പോകാനുള്ള രാഷ്ട്രീയബോധം കേരളത്തിനറിയില്ല.
എന്തും പറയാനും പ്രവർത്തിക്കാനും മടിയില്ലാത്ത രാഷ്ട്രീയക്കാർ രാഷ്ട്രീയ പോക്കിരികളാണ്.
നാട്ടിലുള്ളതെല്ലാം തല്ലിപ്പൊളി ക്കാനാണ് അവർ ആഹ്വാനം ചെയ്യുന്നത്.
പണിയെടുക്കുന്നതിൻറെയും പട്ടിണി മാറ്റുന്നതിൻറെയും മുദ്രാവാക്യം അവർക്കറിയില്ല.
സ്വയം അറിയാത്ത തിൻറെ അന്ധകാരമാണ് കേരള ത്തിൻറെ പ്രശനം .
അന്ധനായവൻറെ മനസ്ഥിതിക്ക് സ്ഥിരമായ രാസഘടനയില്ല .
മനുഷ്യൻറെ മനസ്ഥിതിയോടൊത്ത് സഞ്ചരിക്കുന്ന രാസഘടനയാണ് പ്രണയ ത്തിനും .
മനസ്ഥിതി മാറുമ്പോൾ മനുഷ്യൻറെ പ്രണയവും മാറുന്നു.
മനുഷ്യൻറെ മനസ്ഥിതിയെ നിയന്ത്രിക്കുന്നത് വ്യക്തിപരമായ അഹംബുദ്ധിയാണ് (ഞാൻ,ego ) .
അഹംബുദ്ധിയെ പോഷിപ്പിക്കുന്നത് സ്വാർഥതയാണ് .
സ്വാർഥത സൃഷ്ടിക്കുന്ന നരകമാണ് എന്നത്തേയും കേരളം. അത് കൊണ്ടാണ് വിവേകാനന്ദൻ പണ്ടൊരു സത്യം വിളിച്ചു പറഞ്ഞത് .
വ്യക്തിപരമായി നരകം സൃഷ്ടികുന്നവനെ നിയന്ത്രിക്കുവാൻ അവനവൻറെ സ്വന്തം മനസ്സാക്ഷിക്ക് മാത്രമേ സാധിക്കൂ .
സ്വയം അറിയുന്നത് വരെയും എല്ലാ മനുഷ്യരും
സ്വാർഥതാത്പര്യങ്ങൾക്കായി സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടിരിക്കും .
അതി ൻറെ ഫലമായി മത - രാഷ്ട്രീയ - ഉദ്യോഗസ്ഥ കൂട്ടുകെട്ടിൻറെ അവിശുദ്ധമായ പ്രണയം രാഷ്ട്രീയവും കുറ്റവാളികളേയും സ്വന്ത താത്പര്യങ്ങൾക്ക് വേണ്ടി അവസരോചിതമായി ഉപയോഗിച്ച് കൊണ്ടിരിക്കും.
രാഷ്ട്രീയ വഞ്ചനയിൽ സമൂഹമൊന്നാകെ തുടർച്ചയായി കബളിപ്പിക്കപ്പെടുമ്പോൾ ഒരു സരിതയുടെയും രാധാകൃഷ്ണൻറെയും വീഴ്ചയെ ക്രുശിക്കുന്നതിൽ എന്ത് പ്രസക്തി ?
ഇത്രയും കാലം അവർക്കിതെല്ലം സാധ്യമാക്കിയ നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതാക്കളെയല്ലേ ജനം കല്ലെറിയേണ്ടത് ?
സ്വയം അറിയുന്നത് വരെ ഓരോ വ്യക്തിയും എന്നും സ്വാർഥതയുടെ ഇരുട്ടിലാണ് പ്രവർത്തിക്കുന്നത്.
ഓരോരുത്തരും സ്വയം മനസ്സാക്ഷിയെ പ്രകാശിപ്പിക്കാതെ സമൂഹ ത്തിൻറെ നരകയാതനകൾ ഒരിക്കലും അവസാനിക്കുന്നില്ല.
രാഷ്ട്രീയത്തിലെ അവിശുദ്ധകൂട്ട് കെട്ടുകൾ കേരളത്തിലെ നല്ലവരായ ജനങ്ങൾ (ഉണ്ടെങ്കിൽ ) ഒരുമിച്ചുകൂടി തകർക്കണം .
ജീർണ്ണിച്ച പാർട്ടിരാഷ്ട്രീയമില്ലാത്ത നല്ലവരും സാധാരണ ബോധമെങ്കിലുമുള്ള ചെറുപ്പക്കാരെ നാം രാഷ്ട്രീയത്തിലേക്ക് വരുത്തുന്നില്ലെങ്കിൽ കേരളവും അഫ്ഗാനിസ്ഥാൻപോലെ ആവാൻ അധികനാൾ വേണ്ടിവരില്ല .
സമനില തെറ്റിയ പോക്കിരി രാഷ്ട്രീയത്തിന് പണത്തിനും സെക്സിനും അപ്പുറത്തേക്ക് വളരാൻ കഴിയില്ല.
രാഷ്ട്രീയം ധാർമ്മീകമാവാൻ മനസ്സാക്ഷി നയിക്കുന്ന സ്വബോധമുള്ള സാധാരണക്കാർ രാഷ്ട്രീയത്തിലേക്ക് കടന്നു വരണം.
അല്ലാത്ത പക്ഷം കേരളജനനതക്ക് സമാധാനജീവിതവും സാമൂഹ്യ ഐക്യ തയും ഒരിക്കലും കൈവരില്ലെന്ന് മാത്രമല്ല, ഭാവിതല മുറയും ഈ ശാപത്തി ൽ നിന്നും കരകയറില്ല.
മനസ്സാക്ഷിയെ അവഗണിച്ചു മനുഷ്യൻറെ മനസ്ഥിയുടെ പോക്ക് .
Kerala’s
riches & rapes: One of India’s most progressive states, but crime data
shockingly bad- Swaminathan S Anklesaria Aiyar.
®LßÈÞÏßøáKá ÙVJÞW?: ¼ØíxßØí ®Øí. Øßøß¼·X ?
æØXçØ×ÈW Õß×ÏB{áæ¿ ÉßKÞæÜ È¿Kí ¼ÈµàÏ dÉÖíÈB{ßÜáU ÌÞÇcĵZ ®ˆÞÕøá¢ ÎùAáµÏÞÃí.ê ¥çgÙ¢ ÉùEá.
ÙVJÞÜßW ÕcÞɵ ¥dµÎ¢; ÖÞÜá çÎçÈÞæa ÈãJÕ߯cÞÜÏJßÈá çÈæø µçÜïùí .
Ìß¼á øÞÇÞµã×íÃæa ¦ÆcÍÞøc øÖíÎßÏáæ¿ ÎøÃ¢
æµÞÜÉÞĵÎÞæÃKá ÄÈßAá ØâºÈÏáIÞÏßøáKÄÞÏß ØøßÄ ®Øí. ÈÞÏV æÉÞÜàØßÈá æÎÞÝß ÈWµß.
ÄÞÈáÎÞÏáU Ìt¢ µÞøÃÎÞÏßøáçKÞ æµÞÜ ®KùßÏßæˆKᢠæµÞÜÏßW ÄÈßAá ÉCßæˆKá¢ ØøßÄ æÕ{ßæM¿áJß.
Ø¢ØíÅÞÈJßæa ÕßÕßÇ ÍÞ·B{ßW §Äßȵ¢ 18 çµØáµZ §øáÕVAáæÎÄßæø ù¼ßØíxV æºÏíÄßGáIí. ÕßÖÆÎÞÏß çºÞÆc¢ 溇ÞX ¥ÄÄá Øíçx×Èáµ{ᑚ æÉÞÜàØí µØíxÁß ¥çÉf çµÞ¿Äßµ{ßW ØÎVMß‚ßGáIí.
ØìçøÞV¼ ÉiÄßAÞÏß ÈßçfɵV ÈWµßÏ Éâ ÎáÝáÕX ÖÞÜá çÎçÈÞæa ¥AìIßçÜAá ÎÞxßÏÄÞÏß ÄOÞÈâøßæÜ Øbߨí çØÞ{ÞV µOÈßÏᑚ ¼àÕÈAÞV æÎÞÝß ÈWµß. ¥¿áJ µÞÜJá ÜÍß‚ ÉÃÎÞÃá ÎÞxß ÈßçfÉß‚Äí. Ìß¼áÕáÎÞÏáU ÌtJßæa çÉøßW ÖÞÜá çÎçÈÞÈáÎÞÏß ÕÝAßGÄÞÏß ØøßÄ ÉùEá.