6/30/2013

വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ






മനുഷ്യൻ രവസ്ഥയും (status )  ജീവിതം  രവസരവുമാണ് (an opportunity ).

ഞാനെന്ന വസ്ഥയെ  ഓരോ വ്യക്തിയും   സൃഷ്ടിക്കുന്നതോ   സ്വയം തിരഞ്ഞെടുക്കുന്നതോ    ആണ്.

അവസരങ്ങൾ  വ്യക്തിപരമായ  സൃഷ്ടിയല്ല . വസരങ്ങൾ  പ്രകൃതിയുടെ  സൃ ഷ്ടിയാണ് .

രോ  വ്യക്തിയുടേയും  നസ്ഥിതിയുടെ  തിരഞ്ഞെടുപ്പാണ് അവർക്ക്  സ്വർഗ്ഗവും നരകവും  നൽകുന്നത്.

അവസരങ്ങളുടെ വരവും പോക്കും ആഗോളപരവും ആകസ്മീകവുമാണ് Spontaneous  and  global) .

അതിനെ മനുഷ്യൻ (സമൂഹം ) സൃഷ്ടിക്കുന്നു എന്ന് ചിന്തിക്കുന്നത്  നമ്മുടെ   ബുദ്ധിയുടെ  രിമിതിയാണ്.

അവസരങ്ങളെ സൃഷ്ടിക്കുകയും  നിയന്ത്രിക്കുകയും ചെയ്യുന്നത് പ്രകൃതിയുടെ മനസ്സാണ്. മനുഷ്യൻറെനസ്സാക്ഷി യാണ്  പ്രകൃതിയുടെ മനസ്സ്.

മനുഷ്യൻറെ  ജീവിതം സഫലമാക്കുവാൻ  വേണ്ടി  പ്രകൃതി   ധാരാളം  അവസരങ്ങൾ  സൃഷ്ടിക്കുകയാണ് .

വ്യക്തിയുടെ  നസ്ഥിതിയുടെ  ർഹതപോലെ  മനുഷ്യർക്ക്‌  ഓരോ വാതിലുകൾ തുറന്നു കിട്ടുന്നു. നമ്മുടെ അർഹത  നിശ്ചയിക്കുന്നത് നമ്മുടെ മനസ്സാക്ഷിയാണ്. ഇതാണ് ദൈവം മനുഷ്യരിൽ പ്രവർത്തിക്കുന്ന വഴി.

 സ്വാർഥനായ  മനുഷ്യനും പ്രസ്ഥാനങ്ങളും  അവരുടെ സ്വപ്‌നങ്ങൾ  സഫലീകരിക്കുവാനാണു ശ്രമിക്കുന്നത്.

അത് കൊണ്ടാണ് സ്വാർഥനായ മനുഷ്യൻ   പ്രകൃതിയുമയി  ഏറ്റുമുട്ടി  സ്വയം തകരുന്നത് (any personal or social crissis ) .

 മനുഷ്യൻ   പ്രകൃതിക്കും  ത്യത്തിനും എതിരാകുന്ന  എല്ലാ സ്വാർഥമായ ലക്ഷ്യങ്ങളും   പ്രകൃതി  അപ്പപ്പോൾ   തകർത്തുകൊണ്ടിരിക്കും .

 പ്രകൃതിയിൽ   സംഭവിക്കുന്നതെല്ലാം  പ്രപഞ്ചസത്യത്തിൻറെ  സ്വയം  പ്രകടനമാണ്.(embodimenet of natural grace)

ഓരോ മനുഷ്യനും  സ്വന്തം നസ്ഥിതിക്കനുസരിച്ചാണ്  പ്രവർത്തിക്കുന്നത് . അവനവൻറെ മനസ്ഥിതിക്ക് അനുസരിച്ച്  തന്നെ പ്രകൃതി  ഓരോന്ന് പ്രതിഫലമായി മനുഷ്യന്‌  നൽകുകയും ചെയ്യുന്നു.

 ജീവിതം  നമുക്ക്  നൽകുന്ന വസരം   ന്താണ് എന്നറിയാത്തത്കൊണ്ടാണ്    മനുഷ്യൻ സ്വപ്നജീവിയാകുന്നത് (ego being )

സ്വർഗ്ഗവും നരകവും  ദൈവവും സാത്താനും പുനർജന്മവുമെല്ലാം   മനുഷ്യന്  സ്വപ്നപരമായി സ്വയം  സൃഷ്ടിക്കുവാൻ  കഴിയും.

സത്യം ഗ്രഹിക്കുവാൻ കഴിയാത്ത  ഹംബുദ്ധിയുടെ  രിമിതിയാണ്  സ്വപ്‌നങ്ങൾ നയിക്കുന്ന  ലൗകീകത.

 ഭൂമിയിൽ  പ്രകൃതിയൊരുക്കുന്ന വസരങ്ങൾ  യാഥാർത്ഥ്യമാണ്  .

 ആ  യാഥാർത്യമാണ്  ഭൂമിയിലെ  സ്വർഗ്ഗം.

 അഹം ബുദ്ധി നയിക്കുന്ന  സ്വപ്ന ജീവിയായ  മനുഷ്യന്  പ്രപഞ്ച സത്യം  കാണാൻ കഴിയില്ല.

 മനുഷ്യൻ   സ്വപ്‌നങ്ങൾ  വിൽക്കാനും  വാങ്ങാനും   വേണ്ടി  ജീവിതം
പാഴാക്കുകയാണ്.

  ജീവിതം സ്വപ്നങ്ങൾക്ക്  ഉപരിയായ ഒരവസ്ഥയാണ്. അതിനെ തിരിച്ചറിയാത്ത മനുഷ്യൻ   ജീവിക്കുന്നില്ല എന്ന് തന്നെ പറയാം .

മനുഷ്യരിൽ  മിക്കവർക്കും   ജീവിക്കുന്നു എന്ന തോന്നൽ മാത്രമാണ്  ജീവിതം.

അത് കൊണ്ടാണ് കിടന്ന കിടപ്പ് കിടക്കുന്ന വയോ വൃദ്ധനും  കൂടുതൽ  നാൾ ജീവിക്കുവാൻ ആഗ്രഹിക്കുന്നത്.

ജീവിതം   പ്പോൾ, വിടെ, ഈ നിമിഷമാണ് .

മനുഷ്യൻറെ  സ്വപ്നങ്ങൾക്ക് "വിടെ,പ്പോൾ" എന്ന അവസ്ഥയിലേക്ക്   രിക്കലും  പ്രവേശനമില്ല.

   ത്യമാണ് സ്വർഗ്ഗത്തിലേക്കുള്ള  പാത . .

അതാണ് ശ്രീ യേശു പറഞ്ഞത് " ഞാൻ സത്യവഴിയും ജീവനും ആകുന്നു" എന്ന് .

ക്രിസ്തു  പറയുന്ന  ഞാൻ സ്വപ്നമപരമല്ല. അത് സത്യപരമാണ് .അതു
തന്നെയാണ്  ഹം  ബ്രഹ്മാസ്മിയും.

സാധാരണ  മനുഷ്യൻ (അഹം ) വെറും സ്വപ്നപരമായി  മാത്രം  സഞ്ചരിക്കുന്ന വസ്ഥയുമാണ്‌. അത് സത്യമാർഗ്ഗമല്ല.

സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുവാൻ മനുഷ്യൻ (വ്യക്തിപരമായി  )
അവനവൻറെ  സ്വപ്ന ലോകത്ത് നിന്ന് പുറത്ത് കടക്കണം.(exit one `s Ego )

  നാം  ഓരോരുത്തരും  പ്രപഞ്ച സത്യം  വ്യക്തിപരമായി  സാക്ഷാത്കരിക്കുന്നതാണ് ത്മീയ ലോകം ( the reality ).

ത്മീയ അവസ്ഥയെ സ്വയം അറിയുമ്പോൾ മാത്രമാണ്  നാം ജീവിതമെന്ന വസരത്തെ റിയുന്നത്.

അതുവരെയും  മനുഷ്യൻ ജീവിതമെന്ന  വസരം  (blessing  ) കയ്യിൽപ്പിടിച്ചു കൊണ്ട് മറ്റൊരു   സ്വപ്നലോകത്ത്  ലയുകയാണ്.

മനുഷ്യർ രസ്പരം സ്വപ്‌നങ്ങൾ  കൈമാറി  നിരാശയെന്ന  പ്രതിഫലം വാങ്ങി   ജീവിതമെന്ന  വിലപ്പെട്ട വസരം  പാഴാക്കുകയാണ്.

അറിവ് (education ), ദാമ്പത്യം ,സമ്പത്ത് ,ബന്ധങ്ങൾ തുടങ്ങി  മനുഷ്യൻ വിടെ   ശേഖരിക്കുന്നതെന്തും ഒരു  വ്യക്തിയുടെ സ്വപ്നത്തിൻറെ ഭാഗമാണ്.

  നന- സമയത്ത്  ആരും ഒന്നും കൊണ്ടു വരുന്നില്ല. മരണ സമയത്തും  നാം  ഒന്നും കൂടെ കൊണ്ടു പോകുന്നില്ല. മരണത്തിൽ    എല്ലാ സ്വപ്‌നങ്ങളും   നാം ഇവിടെ  ഉപേക്ഷിക്കുന്നു.

കാരണം സ്വപ്നങ്ങൾക്ക്   സത്യവുമായി  ചേരാൻ കഴിയില്ല. അത് മായയാണ്.

സത്യം ഇപ്പോൾ ഇവിടെയാണ്.

 "സത്യമേവ ജയതേ"   സത്യം  ഒരിക്കലും  രിക്കുന്നില്ല.

സ്വപ്നമാകുന്ന  മനുഷ്യനാണ് രിക്കുന്നത് .

വീണ്ടും  ജനിച്ച്  സ്വപ്നത്തിൽ നിന്നും ഉണർന്ന് ജാഗ്രതയിൽ (സത്യം )  ലയിക്കുവാനുള്ള  പ്രപഞ്ചത്തിൻറെ  പ്രതീക്ഷയാണ്  ഓരോ മരണവും.

അപ്പോൾ പിന്നെ എന്തിനാണ്  നാം  മനസ്സാക്ഷിയെ  അവഗണിച്ച്  സ്വയം   സ്വപ്നങ്ങൾക്ക് വേണ്ടിത്മവഞ്ചന നടത്തി  മിടുക്കന്മാരും മിടുക്കികളുമകുന്നത് ?.

ഈ  ചോദ്യം  പ്രസക്തമാണ്‌ ? നാമോരോരുത്തരും  ചോദിച്ചു കൊണ്ടിരിക്കുന്നതുമാണ്.

ലൗകീകനായ  മനുഷ്യന്    സ്വപ്നങ്ങളിൽ  നിന്നും പുറത്ത് കടക്കുവാൻ  നാം വ്യക്തിപരമായി  ആത്മാവിൽ പുനർ ജനിക്കണം.

വ്യക്തിപരമായ സ്വപ്നങ്ങളുടെ  പരസ്പര കൈ മാറ്റമാണ്  പ്രേമം.സ്ത്രീയും പുരുഷനും  സ്വപ്‌നങ്ങൾ  കൈമാറുന്നതാണ് പ്രണയം.

പ്രേമവും പ്രണയവും  സ്ഥിരമായ  വ്യക്തിപരമായ വസ്ഥകളാണ്.

 സ്വപ്‌നങ്ങൾ  ഞാനെന്ന   വ്യക്തിയുടെ  സ്വയം മാറിക്കൊണ്ടിരിക്കുന്ന  വൈകാരീക  വസ്ഥയാണ്‌  .

സ്നേഹം  ഒരിക്കലും   മാറ്റമില്ലാത്ത  പ്രപഞ്ചത്യമാണ്.

അതാണ്  ശ്രീ യേശു പറഞ്ഞത് " സ്നേഹം  ദൈവമാകുന്നു "

ദൈവം മനുഷ്യരെ സ്നേഹിക്കുന്നു  എന്ന് പറയുന്നത് തെറ്റാണ്.

കാരണം ദൈവം സ്നേഹമാണെങ്കിൽ അതിന് വ്യക്തിത്വമില്ല .

ദൈവം  എന്ന  അവസ്ഥ  ഒരു തമാശിനു വേണ്ടി  ഓരോ വ്യക്തികൾ  ആയി  പരിണമിക്കു ന്നതാണ്  നുഷ്യൻ.

മനുഷ്യനും  ദൈവവും രണ്ടല്ല .

ഒരേ ഊർജം  വ്യത്യസ്ഥമായ  ണ്ടവസ്ഥകളിൽ സ്ഥിതി ചെയ്യുന്നതാണ്‌  മനുഷ്യൻ.

ഒന്ന് ക്രീയാത്മകമായ  ഭൗതീക നുഷ്യൻ ( ജീവാത്മാവ്, കർത്താവ്  ).

മറ്റൊന്ന്  രൂപമില്ലാതെ   ബോധമായി  മറഞ്ഞിരിക്കുന്ന  രമാത്മാവ്.

 മനുഷ്യരിൽ റഞ്ഞിരിക്കുന്ന സ്നേഹമാണ് (പ്രേമം ല്ല ) ദൈവം.

മനുഷ്യൻ സ്വാർഥമായ   മനസ്ഥിതി  (ചിന്ത ) കൊണ്ട്  സ്വയം പൂട്ടുകൾ (locks )  നിർ മ്മിക്കുകയാണ് .

പിന്നീട് അത് തുറക്കുവാൻ താക്കോൽ അന്വേഷിച്ചു മാത്രം ജീവിതം പാഴാക്കുകയാണ്.

 ഭൂമിയിൽ മനുഷ്യൻ സൃഷ്ടിക്കുന്ന  ഏത് പൂട്ടുകളും  തുറക്കുന്ന  ഏക   താക്കോലാണ്  ദൈവം.

ദൈവം  ആരെയും സ്നേഹിക്കുന്നില്ല . ഇത്  മതത്മകനായനുഷ്യൻറെ  ആഗ്രഹമാണ് .

മനുഷ്യൻറെ   സ്വാർഥത നിറവേറിക്കിട്ടാൻ വേണ്ടിയാണു  മനുഷ്യൻ ദൈവത്തെ സ്തുതിക്കുന്നത് .

പക്ഷെ ദൈവം ഒരവസ്ഥയാണ് . 

സത്യം, സ്നേഹം ,ശാന്തി, ആനന്ദം  തുടങ്ങി  അനേകം  നന്മകളുടെ ഗുണവിശേഷമാണ്  ദൈവം.( പരമാത്മാവ് ). ദൈവം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്‌  "Being "- യിരിക്കുക .

 മനുഷ്യൻറെ  അവസ്ഥയാണ്‌  "I  am". ഞാൻ ആകുന്നു.

കുന്ന (am )  ഞാൻ  ആയിരിക്കുന്ന (Being )  ഞാൻ ആയി മാറുന്നതാണ്  യോഗ .

















6/29/2013

ആത്മീയതയുടെ ചതുർ-വർണങ്ങൾ






ത്മീയ   ർജം   വ്യത്യസ്ഥ - വസ്ഥകളിൽ   സ്വയം പ്രകടിപ്പിക്കുന്ന വർണ്ണ-  പ്രപഞ്ചമാണ്    യോഗി  സ്വയം അറിയുന്ന സത്യം . (  self expression of  the  supreme Being  ).

ആത്മീയ  സത്യം  ജാഗ്രത യില്ലാത്ത  ഭൗതീക ലോകത്തിന്  ഗ്രഹിക്കാൻ  കഴിയില്ല.

അത് കൊണ്ടാണ് സത്യം മാത്രം പറയുകയും പ്രവർത്തി ക്കുകയും  ചെയ്ത  ശ്രീ യേശുവിനെ  യഹൂതജനത   കുരിശിൽ  തറച്ച് ശിക്ഷിച്ചത്.

ഇത് തന്നെയാണ്  ശ്രേഷ്ഠ  ഭാരതത്തിലും സംഭവിച്ചത്.

ഇസ്രയേൽ  ജനത  ക്രിസ്തുവിനെ  കുരിശിലേ റ്റിയത് പോലെ   ഇവിടെയും പുരോഹിത വർഗ്ഗം  യോഗേശ്വരന്മാർ  വെളിപ്പെടുത്തിയ   പ്രപഞ്ചസത്യം  മൂടി വക്കുന്നു.

അതിൻറെ  ഫലമാണ്  നമ്മുടെ  മഹത്തായ  ത്മീയ - സംസ്കാരവും  ഭൗതീക സംസ്കാരവും  നശിപ്പിച്ച  തുർ - വർണ്ണ വ്യവസ്ഥ.

ആത്മീയതയുടെ    നാല്  ർണ്ണങ്ങൾ  (അവസ്ഥകൾ ) സമ്മേളിക്കുന്നതാണ്  നുഷ്യനെന്ന  പ്രതിഭാസം.

"മനസ്സാക്ഷി  ,നസ്സ്,  നസ്ഥിതി , രീരം"-  ഇവയാണ്  മനുഷ്യനിൽ   മഹാത്ഭുതം  സൃഷ്ടിക്കുന്ന  തുർ-വർണ്ണങ്ങൾ (Four status  of supreme spirit ).

ഇതിൽ ആദ്യത്തെ രണ്ടവസ്ഥകൾ  ത്മീയമാണ് (spiritual / passive, divine and subtle )

ബാക്കി   രണ്ടവസ്ഥകൾ  ലൗകീകമാണ് ( Material / Objective, emotional, and creative )

പ്രപഞ്ചസൃഷ്ടിക്ക് നിതാനമായ ർജമാണ് (ദൈവം,source )  രമാത്മാവ്.

  മനസ്സാക്ഷിയായി  മനുഷ്യനിൽ  സ്വയം  മറഞ്ഞിരിക്കുകയാണ് രമാത്മാവ് .

  ജീവാത്മാവാകുന്ന  നസ്ഥിതി (ഞാൻ,അഹം ) ഈ സത്യം  അറിയാത്തത് കൊണ്ട്   ഓരോ മനുഷ്യനും    കഥയറിയാതെ  വൈകാരീക  രസങ്ങളുടെ (emotions )  വ്യത്യസ്ഥ നിറങ്ങളിൽ സ്വയംടുകയാണ്  (emotionally  creative )

പരമാത്മാവ്  എന്നിലുണ്ട്  എന്ന് സ്വയംഅറിയുന്നവൻ   ത്മ -ജ്ഞാനിയായ   മനുഷ്യൻ (Human Being ) ആകുന്നു  .

ത്മജ്ഞാനി   ബ്രഹ്മരഹസ്യം  അറിയുന്നത് കൊണ്ട്  ബ്രാഹ്മണൻ എന്നറിയപ്പെടാൻ  യോഗ്യനാണ്.  

ആത്മാവിനെ അറിയാത്ത മനുഷ്യൻ  പൂർണ്ണനായ  സ്വാർഥനാകുന്നു . ( Human without being ).

സ്വാർഥൻ  എല്ലാം വെട്ടിപ്പിടിക്കുന്ന  ക്ഷത്രീയനോ (പടയാളി ) സ്വപ്‌നങ്ങൾ വിൽക്കുന്ന  വൈശ്യനോ   ആകാം.

അപൂർണ്ണനായ മനുഷ്യനെ നയിക്കുന്നത്  സ്വാർഥതയാകുന്ന  ഞാൻ (emotional being )  എന്ന വികാരമാണ് .

സ്വാർഥതാത്പര്യങ്ങളെ  സാക്ഷാത്ക്കരിക്കുവാൻ വേണ്ടിയാണ്   മനുഷ്യൻ  സ്വന്തം  മനസ്സാക്ഷിക്ക്  വിപരീതമായി  രഹസ്യത്തിലും  രഹസ്യ കൂട്ട് കെട്ടിൽ കൂടിയും   അനീതിയും  അക്രമവും   പ്രവർത്തിക്കുന്നത് .

അതിന് വേണ്ടി മനുഷ്യൻ സൃഷ്ടിക്കുന്ന യുക്തിയാണ്(logic ) ഹംബുദ്ധി . അഹം ബുദ്ധി സൃഷ്ടിക്കുന്നതും ചിലവിടുന്നതുമായ  ഊർജമാണ് ഞാൻ.

ഒരാൾ രവിൽ കൂടുതൽ ഊർജം   ചിലവിടുമ്പോൾ  അവരിലെ  ഞാൻ ക്ഷീണിതനകുന്നു (exhausted ).

ദീർഘമായ   മനസ്ഥിതിയുടെ ലഹീനത  മനുഷ്യരിൽ   രോഗങ്ങളെ  ക്ഷണിച്ചുവരുത്തുന്നു. ( through the mal- functioning of  endocrine system )

 മനസ്സാക്ഷി   പ്രപഞ്ചത്തിൽ ഉണർന്നിരിക്കുന്ന  ബോധമാണ്.( supreme Being )

ബോധം  ജൈവ  ഊർജത്തിൻറെ  വറ്റാത്ത  റവയാണ്.
 ബോധം  ഉണർന്ന   മനുഷ്യന്  ളർച്ചയില്ലാതെ  നിത്യവും ജാഗ്രതയിൽ
ഇരിക്കുവാൻ  കഴിയുന്നത്‌  അതുകൊണ്ടാണ്.

രുവൻറെനസ്സാക്ഷിയെ   സ്വയം  അവഗണിക്കുന്ന  നസ്ഥിതി  സൃ ഷ്ടിക്കുന്ന ബുദ്ധിയാണ്  മനുഷ്യൻറെ എല്ലാ  പ്രശ്നങ്ങൾക്കും    കാരണം.

മനുഷ്യൻറെ ഹംബുദ്ധിക്ക് ഒരിക്കലും  സ്വയം സ്ഥിരതയില്ല. കാരണം അതിൻറെ അടിസ്ഥാനം  സ്വാർഥ-വികാരമാണ്

 മനസ്സും നസ്സാക്ഷിയും  തമ്മിലുള്ള  യോജിപ്പാണ്  (harmony )  ഒരു മനുഷ്യനിൽ  ബുദ്ധിസ്ഥിരതയുണ്ടാകുന്നത് (common sense ).

ബുദ്ധി സ്ഥിരതയാണ്  സമാധാന ജീവിതത്തിനും  സ്വർഗ്ഗീയ  അനുഭവത്തിനും   അടിസ്ഥാനം.

കൃഷ്ണനും  ക്രിസ്തുവിനും   ഇക്കാര്യത്തിൽ  മനുഷ്യനെ സഹായിക്കുവാൻ  കഴിയില്ല.

നസ്സാക്ഷിയെ അവഗണിക്കുന്ന  മനുഷ്യൻ  അവസരോചിതമായി  പല മൃഗീയ സ്വഭാവങ്ങളും  പ്രകടിപ്പിക്കുന്ന ഒരു മനുഷ്യമൃഗമാണ്.

മൃഗീയ സ്വഭാവം  നിലനിർത്തുന്ന  മനുഷ്യൻ  ശൂദ്രനാണ് .

അവനവൻറെ  ചിന്ത സ്വാർഥതയിൽ നിന്നും  പുറത്തുകടക്കുമ്പോൾ  മാത്രമാണ് മനുഷ്യനിൽ  ത്യചിന്ത ജനിക്കുന്നത്.

ത്യചിന്തയില്ലാത്ത മനുഷ്യൻ   തിന്മയുടെ  സങ്കേതങ്ങളിൽ  അകപ്പെട്ടാൽ  മൃഗീയതയെപ്പോലും   തോൽപ്പിക്കുന്ന  ക്രൂരതകൾ    പ്രവർത്തിക്കുന്നു .

ത്യ ചിന്തയില്ലാത്ത  ശൂദ്രനിൽ   സ്വാർഥതയുടെ വികാര- ഗ്നി (ego )  സ്വയം    ജ്വലിച്ചു കൊണ്ടിരിക്കുമ്പോൾ   ഹംബുദ്ധിയുടെ രുട്ടല്ലാതെ  അവരിൽ ബോധത്തിൻറെ വെളിച്ചം തീരെയില്ല.  

പിടിച്ചുപറി, ലാൽസംഗം,ക്രമം , ചതി ,കൊല  തുടങ്ങിയ ധമമായ നീച -പ്രവർത്തികൾ  ചെയ്യുന്ന വ്യക്തിയാണ്   ശൂദ്രൻ. (malignant Aura )

അവനെ കാണുന്നതും സ്പർശി ക്കുന്നതും  ശുദ്ധമാണ്.

ഞാൻ എന്താണ്  എന്ന്  സ്വയമറിയുന്ന  മനുഷ്യന് ലഭിക്കുന്ന  പ്രകാശമാണ് ബോധം.

സ്വബോധം  ലഭിക്കുന്ന  മനുഷ്യൻ  വിശുദ്ധനാകുന്നു.

അവൻ  കൽപ്പിച്ചാൽ പ്രകൃതിയുമതനുസരിക്കുന്നു .

സ്വബോധം   അവനവൻറെനസ്ഥിതിയെ  പ്രകാശിപ്പിക്കുകയും  ശുദ്ധീ കരിക്കുകയും  ചെയ്യുന്നു .

നസ്സാക്ഷി ഭരിക്കുന്ന   വ്യക്തിയുടെ നസ്ഥിതി (അഹംബുദ്ധി ) മനില പാലിക്കുകയും  അവർ  സത്യത്തിനും നീതിക്കും  കീഴ്പെട്ട്‌  ജീവിക്കുകയും ചെയ്യുന്നു .

അവർക്ക് ഒരിക്കലും  ശൂദ്ര നാവാൻ  കഴിയില്ല.

നസ്സാക്ഷിയെ ണർത്താതെ  നസ്ഥിതിയെ  സ്വാർഥതകൊണ്ട്  പോഷിപ്പിക്കുന്നവർക്ക്    സ്വയം സമനില തെറ്റുകയും  അവർ  നീച പ്രവർത്തി കളിലേക്ക്  ആകർഷിക്കപ്പെടുകയും  ചെയ്യുന്നു.

ശൂദ്രൻ   സ്വയം അറിയാതെതന്നെ   അനീതിയിലേക്കും അക്രമത്തി ലേക്കും പ്രവേശിക്കുന്നു. കാരണം അവൻറെ ചിന്ത ഇരുട്ടിൽ തപ്പിത്തടയുകയാണ്.

മാധാനത്തി ൻറെ  വെളിച്ചം   ശൂദ്രനിലേക്ക്   ഒരിക്കലും  പ്രവേശിക്കുന്നില്ല .

സമാധാനം കൈവരിക്കുന്ന  മനുഷ്യനിൽ  പ്രപഞ്ചം  തുറക്കുന്ന  ഊർജ കേന്ദ്രമാണ്  മനസ്സാക്ഷി  (sacred heart ).

അവിടെ നിന്നും പ്രവഹിക്കുന്ന   സ്വബോധം നമുക്ക്   ജാഗ്രതയെന്ന (awakening )  വെളിച്ചം  നൽകുന്നു .

അപ്പോൾ ആ വ്യക്തി സ്വപ്നങ്ങളുടെ  ലോകത്ത് നിന്നും  യാഥാർത്ഥ്യങ്ങളുടെ  ലോകത്തേക്ക്    പ്രവേശിക്കുന്നു.

അതാണ്  ത്മീയതയുടെ  സ്വർഗ്ഗം.

  സ്വർഗ്ഗം പ്പോൾ  വിടെയാണ്. അത് രണ നന്തരമല്ല.















6/26/2013

സ്വാർഥതയുടെ പോക്കിരി - രാഷ്ട്രീയം

 ated: Wednesday, June 26, 2013 1:50 hrs IST 






സ്വാർഥതയും വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും കൊണ്ട്   കേരളത്തിൻറെ രാഷ്ട്രീയ, സാമൂഹ്യ അന്തരീക്ഷം   തിളച്ച് മറിയുമ്പോൾ  നമ്മുടെ യുവതലമുറയ്ക്ക്  പലതും  പഠിച്ച്  സ്വയം  മാറി ചിന്തിക്കുവാനും  ഒരു വ്യത്യസ്ത  കേരളം  പടുത്തുയർത്തുവാനും കഴിയണം.

ധികാര -മോഹവുംണ - മോഹവും   ഒരു   പ്രണയമായി   സ്വയം  സമനില  തെറ്റിയ  നേതാക്കന്മാർ   കാണിക്കുന്ന  രാഷ്ട്രീയ അഭിനിവേശവും  അക്രമങ്ങളും  കേരളത്തിലെ  സമാധാന  ജീവിതത്തിനും   ഭാവി തലമുറക്കും അപകടകാരമാണ്.

രാഷ്ട്രീയക്കാരുടെ  നസ്സാക്ഷിയില്ലാത്ത  നസ്ഥിതിയാണ് ഭരണ പക്ഷത്തെയും  പ്രതിപക്ഷത്തെയും നയിക്കുന്നത്.ഏതൊരു  നാടിൻറെയും  നാശം  തുടങ്ങുന്നത്  സ്വന്തം  നസ്സാക്ഷിയെ വഞ്ചിക്കുന്ന  രാഷ്ട്രീയ -നസ്ഥിതിയിൽ നിന്നുമാണ്.

നാട് മുഴുവൻ തല്ലിപ്പൊളിക്കാനാണ്  ഇത്തരം  നേതാക്കന്മാർ അണികളെ
തെരുവിലിറക്കുന്നത്.

നല്ല  ചിന്തയിൽ നിന്നാണ്  നല്ല  വ്യക്തികൾ  ഉണ്ടാവുന്നത്.

നല്ല ചിന്തകൾക്ക്  അടിസ്ഥാനം  നസ്സാക്ഷിയെ  പരിഗണിക്കുന്ന വ്യക്തിയുടെ നസ്ഥിതിയാണ്.

നല്ല സമൂഹം ഉണ്ടായിട്ട്  അതിൽ നിന്നും നല്ല വ്യക്തിയുണ്ടാകുക അസാധ്യമാണ്.കാരണം  സമൂഹത്തിന്  നസ്സാക്ഷിയില്ല.

മനസ്സാക്ഷി  ദൈവീകമായ ജാഗ്രതയാണ്. അത് മനുഷ്യരിൽ  ഉണരേണ്ടതായ ഊർജമാണ്.

ജാഗ്രത  മനുഷ്യൻറെ  ഹംബുദ്ധിക്ക് ഉപരിയായി നിൽക്കുന്ന  പ്രപഞ്ച ക്തിയാണ്.

അഹംബുദ്ധി  ഉണരുമ്പോൾ   ഗൗരവബുദ്ധിയും അർപ്പണചിന്തയും ( motivation  ) ഉണ്ടാകും. അത് മനുഷ്യനെ  ക്രീയാത്മകനാക്കും. പക്ഷെ ധാർമികനാക്കില്ല.

  ജാഗ്രത  ഉണ്ടാകുമ്പോൾ   ഓരോ വ്യക്തിയും  സ്വയം ണർന്ന്, മനസ്സാക്ഷിയെ വഞ്ചിക്കാതെ, അവനവൻറെ  ടമ നിർ വഹിക്കുകയും   പ്രസ്ഥാനങ്ങളുടെ  ചതിയിൽപ്പെട്ട് തിന്മകൾക്ക് കൂട്ട് ചേരാതെ  സത്യസന്ധമായി   ജീവിക്കുവാൻ  ധൈര്യം കാണിക്കുകയും  ചെയ്യുന്നു.

ജാഗ്രതയും  ധാർമികതയും മനുഷ്യരിൽ   ഒന്നിച്ചാണ്  നിൽക്കുന്നത് . ഒന്നുണ്ടെങ്കിൽ മറ്റതു മുണ്ടാകും ( co -existence ).

 സ്വാർഥതയും ജാഗ്രതയും  ഒന്നിച്ചു പോകില്ല . സ്വാർഥതയുള്ളപ്പോൾ  ധാർമികത  മനുഷ്യനെ വിട്ടുപോകും.

ജാഗ്രതയില്ലാത്ത   വ്യക്തികളെ  പ്രസ്ഥാനങ്ങൾ  ചൂഷണം ചെയ്യുന്നതാണ്‌  എല്ലാ സാമൂഹ്യ  തിന്മകൾക്കും  കാരണം.

അധികാര- പ്രേമം മൂത്തവരെ    രാജ്യഭരണം  ഏൽപിച്ചാൽ  ജനങ്ങൾക്ക്‌ തിരികെ ലഭിക്കുന്നത് പല വിധമായ രകയാതനകളായിരിക്കും.

 അധികാരകസേരയോടുള്ള     അമിതമായ  പ്രണയ -വേശമാണ്  രാജ്യ സേവനമെന്ന്  വിശ്വസിക്കുന്ന രാഷ്ട്രീയം  ആർക്കും ഒരു കാലത്തും  ഗുണം ചെയ്യുന്നതല്ല .

ഇവിടെ വ്യക്തിയും  സമൂഹവും ന്നായി പരാജയപ്പെടുകയാണ്.

ജനസേവനത്തിനുള്ള  അധികാരകസേര    സ്വയം സേവനത്തിനുപയോഗിക്കുന്ന   രാഷ്ട്രീയമാണ്  കേരളത്തിലെ   സാമൂഹ്യപ്രശ്നങ്ങളുടെ  അടിത്തറ.

ജനങ്ങൾ രാഷ്ട്രീയക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതല്ല 
 രാഷ്ട്രീയനേതാക്കന്മാർ    ജനങ്ങൾക്ക്‌   നൽകികൊണ്ടിരിക്കുന്നത് .

അധികാരത്തിനോടും  പാർട്ടിനിലപാടിനോടുമുള്ള  പ്രണയം      രാഷ്ട്രീയനാടകങ്ങൾക്ക്    തിരക്കഥയാക്കുന്ന  രാഷ്ട്രീയം  അക്രമം  പ്രവർ ത്തിക്കുന്നു. 

അതിനവർ  ഒരു  സാധാരണ  വ്യക്തിയുടെ   പ്രണയകഥയെപ്പോലും    കരുവാക്കുന്നു .പലരുടെയും  സ്വകാര്യ ജീവിതം ചികഞ്ഞു പരിശോധിക്കും . നേതാക്കൾ പരസ്പരം താറടിക്കും. അണികളെക്കൊണ്ട് അക്രമം നടത്തിക്കും.

അതിനപ്പുറം പോകാനുള്ള രാഷ്ട്രീയബോധം   കേരളത്തിനറിയില്ല.

എന്തും പറയാനും പ്രവർത്തിക്കാനും  മടിയില്ലാത്ത രാഷ്ട്രീയക്കാർ  രാഷ്ട്രീയ പോക്കിരികളാണ്.

നാട്ടിലുള്ളതെല്ലാം  തല്ലിപ്പൊളി ക്കാനാണ്  അവർ ആഹ്വാനം ചെയ്യുന്നത്.

പണിയെടുക്കുന്നതിൻറെയും  പട്ടിണി മാറ്റുന്നതിൻറെയും  മുദ്രാവാക്യം അവർക്കറിയില്ല.

സ്വയം  അറിയാത്ത തിൻറെ   അന്ധകാരമാണ് കേരള ത്തിൻറെ   പ്രശനം .
അന്ധനായവൻറെ  മനസ്ഥിതിക്ക്   സ്ഥിരമായ  രാസഘടനയില്ല .

മനുഷ്യൻറെ   നസ്ഥിതിയോടൊത്ത്  സഞ്ചരിക്കുന്ന  രാസഘടനയാണ്‌ പ്രണയ ത്തിനും .

മനസ്ഥിതി മാറുമ്പോൾ  മനുഷ്യൻറെ പ്രണയവും  മാറുന്നു.

മനുഷ്യൻറെ  നസ്ഥിതിയെ  നിയന്ത്രിക്കുന്നത്‌  വ്യക്തിപരമായ   അഹംബുദ്ധിയാണ് (ഞാൻ,ego  ) .

അഹംബുദ്ധിയെ  പോഷിപ്പിക്കുന്നത്  സ്വാർഥതയാണ് .

സ്വാർഥത സൃഷ്ടിക്കുന്ന  നരകമാണ് എന്നത്തേയും കേരളം. അത് കൊണ്ടാണ് വിവേകാനന്ദൻ പണ്ടൊരു സത്യം  വിളിച്ചു പറഞ്ഞത് .

വ്യക്തിപരമായി  നരകം  സൃഷ്ടികുന്നവനെ   നിയന്ത്രിക്കുവാൻ  അവനവൻറെ   സ്വന്തം നസ്സാക്ഷിക്ക്  മാത്രമേ സാധിക്കൂ .

സ്വയം   അറിയുന്നത് വരെയും  എല്ലാ മനുഷ്യരും
സ്വാർഥതാത്പര്യങ്ങൾക്കായി    സ്വന്തം  മനസ്സാക്ഷിയെ  വഞ്ചിച്ചു കൊണ്ടിരിക്കും .

 അതി ൻറെ  ഫലമായി  ത - രാഷ്ട്രീയ - ദ്യോഗസ്ഥ   കൂട്ടുകെട്ടിൻറെ   വിശുദ്ധമായ   പ്രണയം   രാഷ്ട്രീയവും  കുറ്റവാളികളേയും   സ്വന്ത താത്പര്യങ്ങൾക്ക് വേണ്ടി  അവസരോചിതമായി  ഉപയോഗിച്ച് കൊണ്ടിരിക്കും.

രാഷ്ട്രീയ   വഞ്ചനയിൽ  സമൂഹമൊന്നാകെ  തുടർച്ചയായി   കബളിപ്പിക്കപ്പെടുമ്പോൾ  ഒരു സരിതയുടെയും   രാധാകൃഷ്ണൻറെയും  വീഴ്ചയെ   ക്രുശിക്കുന്നതിൽ എന്ത് പ്രസക്തി  ?

ഇത്രയും  കാലം  അവർക്കിതെല്ലം   സാധ്യമാക്കിയ   നമ്മുടെ  രാഷ്ട്രീയ-ഉദ്യോഗസ്ഥ   നേതാക്കളെയല്ലേ  ജനം കല്ലെറിയേണ്ടത് ?

സ്വയം അറിയുന്നത് വരെ  രോ വ്യക്തിയും    എന്നും   സ്വാർഥതയുടെ   രുട്ടിലാണ് പ്രവർത്തിക്കുന്നത്.

 ഓരോരുത്തരും  സ്വയം നസ്സാക്ഷിയെ  പ്രകാശിപ്പിക്കാതെ   സമൂഹ ത്തിൻറെ  നരകയാതനകൾ  ഒരിക്കലും  അവസാനിക്കുന്നില്ല.

രാഷ്ട്രീയത്തിലെ  അവിശുദ്ധകൂട്ട് കെട്ടുകൾ     കേരളത്തിലെ   ല്ലവരായ  ജനങ്ങൾ (ഉണ്ടെങ്കിൽ ) ഒരുമിച്ചുകൂടി  തകർക്കണം .

ജീർണ്ണിച്ച  പാർട്ടിരാഷ്ട്രീയമില്ലാത്ത   നല്ലവരും  സാധാരണ ബോധമെങ്കിലുമുള്ള    ചെറുപ്പക്കാരെ  നാം   രാഷ്ട്രീയത്തിലേക്ക്  വരുത്തുന്നില്ലെങ്കിൽ    കേരളവും    അഫ്ഗാനിസ്ഥാൻപോലെ     ആവാൻ  അധികനാൾ വേണ്ടിവരില്ല .

സമനില തെറ്റിയ  പോക്കിരി  രാഷ്ട്രീയത്തിന്   പണത്തിനും  സെക്സിനും  അപ്പുറത്തേക്ക്  വളരാൻ  കഴിയില്ല.

രാഷ്ട്രീയം  ധാർമ്മീകമാവാൻ    നസ്സാക്ഷി നയിക്കുന്ന  സ്വബോധമുള്ള   സാധാരണക്കാർ  രാഷ്ട്രീയത്തിലേക്ക് കടന്നു വരണം.

അല്ലാത്ത പക്ഷം   കേരളജനനതക്ക്   മാധാനജീവിതവും   സാമൂഹ്യ  ഐക്യ തയും   ഒരിക്കലും  കൈവരില്ലെന്ന്  മാത്രമല്ല, ഭാവിതല മുറയും   ഈ ശാപത്തി ൽ   നിന്നും കരകയറില്ല.

മനസ്സാക്ഷിയെ  അവഗണിച്ചു  മനുഷ്യൻറെ മനസ്ഥിയുടെ   പോക്ക് .



Kerala’s riches & rapes: One of India’s most progressive states, but crime data shockingly bad- Swaminathan S Anklesaria Aiyar.

  ÏâJí çµÞYd·Øí çÈÄÞÕßæÈ ÎVÆß‚ çµØßW ÈÞÜí ØßÉß°_ ®°ææÕ®Ëí dÉÕVJµV Éß¿ßÏßW.

®LßÈÞÏßøáKá ÙVJÞW?: ¼ØíxßØí ®Øí. Øßøß¼·X  ?
æØXçØ×ÈW Õß×ÏB{áæ¿ ÉßKÞæÜ È¿Kí ¼ÈµàÏ dÉÖíÈB{ßÜáU ÌÞÇcĵZ ®ˆÞÕøá¢ ÎùAáµÏÞÃí.ê ¥çgÙ¢ ÉùEá.  
ÙVJÞÜßW ÕcÞɵ ¥dµÎ¢; ÖÞÜá çÎçÈÞæa ÈãJÕ߯cÞÜÏJßÈá çÈæø µçÜïùí . 
 
Ìß¼á øÞÇÞµã×íÃæa ¦ÆcÍÞøc øÖíÎßÏáæ¿ ÎøÃ¢ 
æµÞÜÉÞĵÎÞæÃKá ÄÈßAá ØâºÈÏáIÞÏßøáKÄÞÏß ØøßÄ ®Øí. ÈÞÏV æÉÞÜàØßÈá æÎÞÝß ÈWµß.

ÄÞÈáÎÞÏáU Ìt¢ µÞøÃÎÞÏßøáçKÞ æµÞÜ ®KùßÏßæˆKᢠæµÞÜÏßW ÄÈßAá ÉCßæˆKá¢ ØøßÄ æÕ{ßæM¿áJß. 

 Ø¢ØíÅÞÈJßæa ÕßÕßÇ ÍÞ·B{ßW §Äßȵ¢ 18 çµØáµZ §øáÕVAáæÎÄßæø ù¼ßØíxV æºÏíÄßGáIí. ÕßÖÆÎÞÏß çºÞÆc¢ 溇ÞX ¥ÄÄá Øíçx×Èáµ{ᑚ æÉÞÜàØí µØíxÁß ¥çÉf çµÞ¿Äßµ{ßW ØÎVMß‚ßGáIí.

ØìçøÞV¼ ÉiÄßAÞÏß ÈßçfɵV ÈWµßÏ Éâ ÎáÝáÕX ÖÞÜá çÎçÈÞæa ¥AìIßçÜAá ÎÞxßÏÄÞÏß ÄOÞÈâøßæÜ Øbߨí çØÞ{ÞV µOÈßÏᑚ ¼àÕÈAÞV æÎÞÝß ÈWµß. ¥¿áJ µÞÜJá ÜÍß‚ ÉÃÎÞÃá ÎÞxß ÈßçfÉß‚Äí. Ìß¼áÕáÎÞÏáU ÌtJßæa çÉøßW ÖÞÜá çÎçÈÞÈáÎÞÏß ÕÝAßGÄÞÏß ØøßÄ ÉùEá. 

6/25/2013

അമ്മയും ദുഃഖവും



ഓരോ അമ്മയും     ഏകപക്ഷീയമായി    പ്രവഹിക്കുന്ന  ളവില്ലാത്ത പ്രേമമാണ് .അത് സാധാരണ പ്രേമമല്ല . പ്രേമവും സ്നേഹവും കൂടിക്കലർന്ന  പ്രവാഹമാണ് അമ്മ .

അമ്മക്ക് പുറത്ത്, എല്ലാ പ്രേമവും  ഒരു  പരസ്പര കൈമാറ്റമാണ്.   പ്രേമമെന്ന  വികാരം   ദ്രാവകങ്ങളെപ്പോലെതന്നെ   ഒരേ  വിതാനം ( equal level ) പാലിക്കുന്നു . കൊടുക്കുന്ന അത്രയും തിരികെ ലഭിക്കുന്നു.

വീര്യമില്ലാത്തപ്പോൾ   പ്രേമത്തിൻറെ   രാസഘടനയിൽ  (chemical status  ) മാറ്റം വരുന്നു.

അപ്പോൾ  മനുഷ്യൻ   പുതിയ പ്രേമം   തേടിപ്പോകുന്നു .

മനുഷ്യരിൽ പ്രേമത്തെ   നയിക്കുന്ന വികാരം   സ്വാർഥതയാണ് .

ഒരമ്മയുടെ പ്രേമവും ങ്ങേയറ്റം സ്വാർഥപരമാണ്(totally selfish ).

എന്നാലത്  ഏകദിശാത്മകമായ ഒരു  പ്രവാഹമാണ്( one way flow ).തിരികെ ലഭിച്ചാൽ സന്തോഷം . തിരികെ ലഭിക്കണമെന്ന പ്രതീക്ഷയിലല്ല  അമ്മമാർ  പ്രേമിക്കുന്നത്.അതിനു കാരണം അതിൽ കലരുന്ന സ്നേഹമാണ്.

അമ്മ യുടെ  പ്രേമം   കച്ചവടപരമായി  (business )  തിരികെ പ്രതീക്ഷിക്കുന്ന 
ഒരിടപെടൽ അല്ല. അമ്മ ഏക പക്ഷീയമായ  പ്രവാഹമാണ്.
സ്വയം അമ്മയാകാത്ത  മക്കൾക്ക്‌ അമ്മയെന്താണ്  എന്നറിയാൻ കഴിയില്ല .

കച്ചവടപരമായ  പ്രേമം  മനുഷ്യൻറെ സ്വാർഥപരമായ  നസ്ഥിതിയുടെ  ആവശ്യമാണ് .

സ്വാർഥത വെടിയുമ്പോൾ  നാം ഒന്നിനേയും  പ്രേമിക്കുന്നില്ല.

മനുഷ്യനിലെ സ്വാർഥത   ജീവൻ  വെടിഞ്ഞ  മൃത ശരീരത്തെയും  ശവ കുടീര ത്തേയും പ്രേമിക്കുന്നു.

പ്രേമം ഒരുവൻറെ  നസ്സാക്ഷിയെ  റിയാത്ത  നസ്ഥിതിയാകുന്നു.(psyccho -somatic status ).
മനസ്സാക്ഷിയെ അറിഞ്ഞ മനുഷ്യൻ പ്രേമത്തോട് വിട പറയുന്നു .അവനിൽ നിന്നും പുറത്തു വരുന്ന  പ്രേമം  സ്നേഹമാകുന്നു. അതിനു മാത്രമേ ശത്രുവിനെയും സ്നേഹിക്കുവാൻ കഴിയൂ .

 ഭൂമിയെ  ദേവിയും  മാതാവുമായിട്ടാണ്  ഭാരതീയ തത്വചിന്ത കാണുന്നത്.
 പ്രപഞ്ചശക്തിയുടെ പ്രഭവകേന്ദ്രം സ്ത്രൈണഭാവമായിട്ടും പറയുന്നു .

അതിന് കാരണം  സ്ത്രീയുടെ കാരമായ  ക്തിഭാവമാണ് (passivity of  power ).

സ്ത്രീ   അകാര-അവസ്ഥയിലുള്ള (passive ) ർമ്മശക്തിയാണ്. പുരുഷൻ വൈകാരീകമായ (active ) ർമ്മശക്തിയാണ്.

 പുരുഷനിൽ  വസിക്കുന്ന  സ്വാർഥപരമായ  ധികാര മോഹം  അവനെ സ്വയം നശിപ്പിക്കുന്നതാണ്.

ജീവിത ചക്രം   തിരിക്കുമ്പോൾ  സ്ത്രീയും പുരുഷനും   ക്രീയാത്മകതയുടെ   പരസ്പര പൂരകങ്ങളായ രണ്ടു പോളുകൾ പോലെയാണ്  (like positive and negative poles of an electric circuit )

മനുഷ്യജീവിതം സഫലമാക്കുവാൻ വേണ്ടി സ്ത്രീയും പുരുഷനും   ജീവിതം വ്യക്തിപരമായും സ്വതന്ത്രമായും  പങ്കിടണമെന്നാണ്  പ്രപഞ്ച സത്യം അവശ്യ പ്പെടുന്നത്.

പുരുഷൻ   നിറവേറ്റുന്ന ഏത് കാര്യവും  ഒരു സ്ത്രീക്കും സാധിക്കുന്നതാണ്.
എന്നാൽ  മനുഷ്യസംസ്കാരത്തിൻറെ   ബുദ്ധിപരമായ  പരിണാമത്തോടെ  മനുഷ്യൻ  പ്രപഞ്ച സത്യത്തോട്  വിട പറഞ്ഞു.

പുരുഷൻ  സ്ത്രീയെ ഒരുപഭോഗവസ്തുവാക്കി  മാറ്റി. അതിന്  മതവും രാഷ്ട്രീയവും  അവർ കരുവാക്കി.

സ്ത്രീയെ പുരുഷൻറെ   നിയന്ത്രണത്തിലായിരിക്കുന്ന  സംസ്കാരം  ഉണ്ടായി വന്നു .അതോടെ സ്ത്രീകളുടെ  മനുഷ്യാവകാശങ്ങൾ  നിഷേധിക്കപ്പെട്ടു.

ഒരു നൂറ്റാണ്ട് മുൻപ് വരെ  പാശ്ചാത്യ സംസ്കാരത്തിലും സ്ത്രീ അവഗണന  അനുഭവിച്ചു കൊണ്ടിരുന്നു. അവിടെയിപ്പോൾ സ്ത്രീകൾക്ക് കൂടുതൽ മാന്യതയുണ്ട്.

 സ്ത്രീക്ക് പറ്റുന്ന പലതും  പുരുഷന് വിജയിപ്പിക്കുവാൻ കഴിയില്ല. അതിന് കാരണം സ്ത്രീയുടെ  നസ്ഥിതിയും  (ego status ) മനസ്സാക്ഷിയും  തമ്മിലുള്ള ബന്ധമാണ്(Balance ).

നസ്ഥിതിയും  (ego status ) മനസ്സാക്ഷിയും (God ) തമ്മിലുള്ള   ബന്ധമാണ് മനുഷ്യനിൽ  ജാഗ്രതയെ ( ബോധം ) ഉണർത്തുന്നത്.

സ്വാഭാവീകമായി  സ്ത്രീയിലെ മനസ്ഥിതി  കൂടുതലും മനസ്സാക്ഷിയോടൊത്ത് തന്നെയാണ് പോകുന്നത്.

പുരുഷന്മാരുടെ  നസ്ഥിതി (emotional intelligence )  പലപ്പോഴും മനസ്സാക്ഷിയോടൊത്ത്   പോകുന്നില്ല.

അതി ൻറെ  ഫലമായി വ്യക്തിയിൽ  ആത്മവിശ്വാസം  കുറയുന്നു . ആത്മവിശ്വാസമില്ലാത്ത   മനുഷ്യൻറെ മനസ്ഥിതി സമനില തെറ്റിയ അവസ്ഥയിലാണ് വർത്തിക്കുന്നത്. എങ്കിലും  മതത്തിലും രാഷ്ട്രീയ ത്തിലും  അവരെ  നായകന്മാരായി  ജനം  ആഘോഷിക്കുന്നു.

 വ്യക്തിയുടെ വിദ്യാഭ്യാസ, സാമൂഹ്യ,കുടുംബ  പശ്ചാത്തലങ്ങൾ    മനുഷ്യരിലെ  നസ്ഥിതിയെ   സൃഷ്ടിക്കുന്നതിൽ  മുഖ്യ പങ്കു വഹിക്കുന്നു. പാശ്ചാത്യനിലും പൗരസ്ത്യനിലും ഈ മനസ്ഥിതി  വ്യത്യാസം  പ്രകടമാണ് .

അങ്ങനെ സ്ത്രീയും സ്ത്രീത്വം വിട്ട് പുരുഷത്വ മനസ്ഥിതി  സ്വീകരിക്കുന്നു.  സ്ത്രീകളും പുരുഷനെപ്പോലെ മനസ്സാക്ഷിയെ  മറന്ന് കുറ്റകൃത്യങ്ങളിലേക്കും  പ്രവേശിക്കുന്നു.

എന്നിരുന്നാലും  മാതൃത്വമെന്ന  ഗുണം  സ്ത്രീയിൽ   ഒരിക്കലും  മാറാതെ തന്നെ നില നിൽക്കുന്നു. ഒരമ്മയും സ്വന്തം  മക്കൾ കുറ്റവാളികളായി കാണുവാൻ ആഗ്രഹിക്കുന്നില്ല .

ലോകം മുഴുവനും  അമ്മമാർ  ദുഖത്തിൻറെ പര്യായമാണ്. ഓരോ കുറ്റവാളി പിടിയിലാകുമ്പോഴും  ഒരമ്മയുടെ ഹൃദയം  പിടയുന്നു.

ഓരോ മനുഷ്യനും സ്വന്തം  അമ്മയുടെ   വേദനയെ  മനസ്സിൽ സൂക്ഷിക്കുകയാണെങ്കിൽ  അവർക്ക്  ഒരു വിധത്തിലും കുറ്റവാളികൾ ആകാൻ  കഴിയില്ല.

എന്നാൽ  ഒരമ്മക്കല്ലാതെ   മറ്റൊരമ്മയുടെ ദുഃഖം  തിരിച്ചറിയുവാൻ കഴിയില്ല. എന്നാലും  ഓരോ അമ്മയുടെയും  ദുഃഖം  സ്വകാര്യമാണ്.

ഏതെങ്കിലുമൊരു കുറ്റവാളിയെ  ശിക്ഷിക്കുമ്പോൾ ആ വ്യക്തിയുടെ  അമ്മയാണതിൽ   അധീവമായി    ദുഖിക്കുന്നത്.

എല്ലാ ദുഖവും   മനുഷ്യന്  രഗ -വസ്ഥയാണ്‌.

നരഗം വ്യക്തിപരമാണ്. നരഗത്തിൽ നിന്നും പുറത്തു കടക്കേണ്ട  ചുമതലയും  വ്യക്തിപരമാണ്.

ഇവിടെയാണ് ഓരോ അമ്മയും ഉണരേണ്ടത്.

ജാഗ്രതയിലേക്കാണ്  ഓരോ അമ്മയും ഉണരേണ്ടത്.

ഓരോ അമ്മയും സ്വന്തം മക്കൾക്ക്‌ നൽകുന്ന  അമിതമായ  പ്രേമം സ്വാർഥ പരമാണ്. അതിൽ നിന്നും  മക്കൾ പഠിക്കുന്നതും  സ്വാർഥതയാണ്.
 
ഓരോ മനുഷ്യനും ഒരു കുറ്റവാളിയോ, അഴിമതിക്കാരനോ  ആകുന്നത്  സ്വാർഥ തകൊണ്ട് മാത്രമാണ്.

ഓരോ മനുഷ്യനും  മുലപ്പാലിനോട് കൂടി  കുടിക്കുന്നത്
അതിലടങ്ങിയിരിക്കുന്ന  അമ്മയുടെ  സ്വാർഥമായ  പ്രേമം   കൂടിയാണ്.

ഏതൊരമ്മയും   ദേവീ ഭാവത്തിലേക്ക് പ്രവേശിച്ച്  സ്വന്തംനസ്ഥിതിയെ പ്രേമത്തിൽ നിന്നും സ്നേഹത്തിലേക്ക്  കൊണ്ട് വരണം.

മക്കളെ  സ്നേഹം  പഠി പ്പിച്ചാൽ  അവർ  കുറ്റവാളികളാകുന്നത്   കാണാതെ ഓരോ അമ്മക്കും  മാധാനത്തോടെ  ജീവിക്കുവാൻ  സാധിക്കും.

സ്നേഹം എന്താണ് എന്നറിയാത്ത  അമ്മമാർ   മക്കളെ അമിതമായി പ്രേമിക്കുന്നു.
മാതാ പിതാക്കൾക്ക്  മക്കളോടുള്ള   പ്രേമം  പ്രണയം പോലെ തീഷ്ണമാകുമ്പോൾ  പുരുഷനിലും സ്ത്രീയിലും  യുവത്വം  വഴി തെറ്റുന്നു.

ഒരു  കുറ്റവാളിയും  സ്വയം  സൃഷ്ടിക്കപ്പെടുന്നില്ല.

ആ  വ്യക്തി  വളരുന്ന സമൂഹവും വ്യക്തിക്ക് ലഭിക്കുന്ന  ശിക്ഷണവുമാണ് മനുഷ്യരിൽ കുറ്റവാളിയെ  സൃഷ്ടിക്കുന്നത്.

ജാഗ്രതയില്ലാത്ത   ജനസമൂഹം  അഴിമതിയിലും  വർഗീയതയിലും സന്തോഷിക്കുന്നു .

അവിടെ ജനം   സ്വാർഥമായ  പ്രേമം കൊണ്ട് ജീവിതത്തിൽ സ്വയം മറന്ന്  നൃത്തം വക്കുന്നു.

അതിൻറെ  ചുക്കാൻ പിടിക്കുന്നത്‌  മതവും രാഷ്ട്രീയവും  നയിക്കുന്നവരാണ്‌ . അവർ തന്നെയാണ്  സമൂഹത്തിൻറെ മാതാപിതാക്കൾ.

രിഞ്ഞു ടക്കുന്ന ഞണ്ടിൻറെ   കുഞ്ഞുങ്ങൾക്ക്   നേരെ നടക്കുവാൻ എങ്ങനെ സാധിക്കും ?

നിസ്സഹായരായ അമ്മമാർ  എന്നും  ദുഖിക്കുന്നു  .

ജാഗ്രതയുള്ളവർ മാത്രം മക്കളിൽ സ്നേഹം വളർത്തി  ആനന്ദിക്കുന്നു.











6/22/2013

സ്വർഗ്ഗത്തിന് വാതിലുകളില്ല




സ്വതന്ത്രനായ   മനുഷ്യന്  മുൻപിൽ തുറന്നു കിടക്കുന്ന  രണ്ടവസ്ഥകളാണ് "സ്വർഗ്ഗവും രകവും".

ഓരോ മനുഷ്യനിലും   സ്വമനസ്സ് ( ഞാൻ ,psyche ) സൃ ഷ്ടിക്കുന്നതാണ് നരഗം.

നാം മറ്റുള്ളവർക്ക്   വേണ്ടി ഒരുക്കുന്ന  കെണികളിൽ നാം സ്വയം വീഴും.

നാം മറ്റുള്ളവരോട് അക്രമവും പകയും പ്രകടിപ്പിച്ചാൽ അത് നമുക്ക് തന്നെയാണ് നരഗമായി ഭവിക്കുന്നത് .

ഇത് മനസ്സിലാക്കുവാൻ  മനുഷ്യനിൽ സ്വബോധം (മനസ്സാക്ഷി)  ണരണം.

അപ്പോൾ നമുക്ക് സ്വയം  സ്വർഗ്ഗത്തി ലേക്ക് പ്രവേശി ക്കുവാൻ കഴിയും .

സ്വമനസ്സിൻറെ (psych,ഞാൻ  )  ക്രിയാത്മക അവസ്ഥയാണ്‌  ഭയവും  
വി ഭ്രാന്തിയും  അസംതൃ പ്തിയും  സൃഷ്ടിക്കുന്നത്.


സ്വ ബോധം  സൃഷ്ടിക്കുന്നത്   സമാധാനവും  വിശ്രാന്തിയുമായ  പരമമായ ആനന്ദമാണ് ( സ്വർഗ്ഗം) .

വ്യക്തിയിൽമാധാനവും  വിശ്രാന്തിയുമുണ്ടാകുമ്പോൾ  നാം  സാധാരണ മനുഷ്യനിൽ നിന്നും പരിവർത്തനത്തിൻറെ പാതയിലെത്തുന്നു (ആത്മീയ പാത ).

ആത്മീയപാത  ഒരുവനെ  കൊണ്ട് പോകുന്നത് സ്വർഗ്ഗത്തി ലേക്കാണ്.സ്വർഗ്ഗം  ഇപ്പോൾ ഇവിടെയാണ്.

നാം  ഏത് തിരഞ്ഞെടുക്കുന്നുവെന്നത്    ഒരുവൻറെ   സ്വതന്ത്രമായ മനസ്ഥിതിയെ (free will )  മാത്രം ആശ്രയിച്ചാണിരിക്കുന്നത്.  

വ്യത്യസ്തമായ  തിരഞ്ഞെടുപ്പുകളിൽകൂടി  ഓരോ മനുഷ്യനും    ജീവിതം വ്യത്യസ്ഥമക്കുവാൻ  എപ്പോഴും  കഴിയുന്ന  വിധത്തിലാണ്  പ്രപഞ്ചസത്യം  മനുഷ്യരിൽ  നിലകൊള്ളുന്നത്‌.

ശിശുവായി     ജനിച്ച് വീഴുന്നത്  മാത്രം നാം  സ്വയം തീരുമാനിക്കുന്നില്ല. അത് അസാധ്യവുമാണ്.
അത് മാതാപിതാക്കളുടെ  നസ്ഥിതിയുടെ അർഹതയും  ജനിക്കുന്ന ശിശു മരിക്കുന്ന സമയം കൈവശം വച്ച നസ്ഥിതിയുടെ അർഹാതയുമാണ്.

ഇത് മതങ്ങൾക്കും മനശാസ്ത്രത്തിനും അറിയാൻ കഴിയുന്ന സത്യമല്ല.

ഓരോ മനുഷ്യ ജന്മവും  ഒരനിവാര്യമായ കൂട് മാറ്റവും കുടിയേറ്റവുമാണ്.
( different track in a different court )

ഒരു മനുഷ്യ ശിശു   മനസ്സിനോട്  ചേർന്ന്  ഞാനെന്ന സ്വാർഥത ( I ) രൂപപ്പെട്ടാൽ   പിന്നെ മരണം വരെയുമത്  വ്യത്യസ്ഥങ്ങളായറിവിൻറെ ലം  ഭക്ഷിച്ചുകൊണ്ട് വളരുന്ന  ജീവാത്മാവായ  നസ്ഥിതിയാണ് .

നമ്മുടെ  അറിവെല്ലാം നാം സൂക്ഷിച്ചുവെക്കുന്ന നിലവറയിൽ വെളിച്ചമില്ല എന്നതാണ്  നമ്മുടെ ബുദ്ധിയെ  അപൂർണ്ണമാക്കുന്നത് . എത്ര വലിയ ബുദ്ധിമാനും ഈ കുറവ് ഹംബുദ്ധിയിൽ നിലനിൽക്കും.

ഈ  ന്ധകാരമാണ് രോ മനുഷ്യനും   വ്യക്തിപരമായി   സ്വയം  രഗം സൃഷ്ടിക്കുവാൻ  കാരണം.

ഓരോ മനുഷ്യനും സ്വർഗ്ഗമാണ്   അന്വേഷിക്കുന്നത്. എന്നാലത് എന്താണെന്ന്  മനുഷ്യർക്ക്‌ അറിഞ്ഞു കൂടാ. ദൈവം എവിടെയാണ് എന്നവർക്ക് അറിഞ്ഞ് കൂടാ .
മതം മനുഷ്യനെ ബിംബങ്ങളിലേക്ക് കൊണ്ട് പോകുന്നു .കാരണം കൃഷ്ണനും ക്രിസ്തുവും പറയുന്ന സത്യം  മനസ്സിലാക്കുവാൻ  നമുക്ക് ബുദ്ധി മാത്രം പോര. ബോധവും കൂടി വേണം.

സാധാരണ  മനുഷ്യൻ  എല്ലാം തെറ്റി ദ്ധരിക്കുന്നു . മതവും മനശാസ്ത്രവുമാണ്  അതിന് കാരണം.
അവർ ബുദ്ധിയും ബോധവും  കൂട്ടി കുഴക്കുന്നു.

നസ്സിനെയും നസ്ഥിതിയെയും  കൂട്ടി കുഴക്കുന്നു. മനസ്സാക്ഷി യും  ഹൃദയവും  കൂട്ടി കുഴക്കുന്നു . മനസ്സിന് രോഗം വരുന്നു എന്ന് പ്രചരി പ്പിക്കുന്നു.

ഇത്തരം അവ്യക്തമായ അറിവുകളാണ്  മനുഷ്യനെ നയിക്കുന്നത്.

അതാണ് ഓരോ വ്യക്തിയും  സ്വയം  പണിയുന്ന നരക -നിലവറയുടെ  ടിത്തറയാണ്  അവനവൻറെ  ഹംബുദ്ധി (ego intelligence )

നരകം  ഓരോ വ്യക്തിയുടേയും   പ്രതീക്ഷക്ക് വിപരീതമായി   നമ്മിലേക്ക്‌ വന്നു ചേരുകയാണ് .

നാം വ്യക്തിപരമായി നടത്തിയ  പൂർവ്വകാല തിരഞ്ഞെടുപ്പുകളുടെ ഫലമാണ് നരകവും സ്വർഗ്ഗവും . ഓരോ തിരഞ്ഞെടുപ്പും  നിയന്ത്രിക്കുന്നത് അപ്പോഴത്തെ  നമ്മുടെ നസ്ഥിതിയാണ്.

രകം  വ്യക്തിപരമാണ്. അത് സൃഷ്ടിക്കപ്പെടണം.അത് കാലഗതിയോടു (time factor ) ചേർന്ന് ഒഴുകുന്ന സന്തുഷ്ടിയുടെയും  ശാന്തിയുടെയും പ്രവാഹമാണ്.

ഒരുവനൻറെ  രണശേഷവും ആ പ്രയാണം  മറ്റൊരു ജന്മത്തിൽ കൂടി മറ്റൊരു ചുറ്റുപാടിൽ  വീണ്ടും യാത്ര തുടരുന്നു.

ആത്മാവിൽ പുനർജനിക്കുന്ന വ്യക്തി പിന്നീട് വ്യക്തിയായി അവശേഷിക്കുന്നില്ല. വ്യക്തിത്വം  നമ്മുടെ അഹമാണ് (ego status )

ജീവിച്ചിരിക്കുമ്പോൾതന്നെ  പുനർജനിക്കുന്ന വ്യക്തി  സ്വർഗ്ഗത്തിൻറെ ഭാഗമായി  രമ ത്മാവിൽ  ലയിക്കുന്നു.

 സ്വർഗ്ഗം വ്യക്തിപരമല്ല. അത് പ്രപഞ്ച സത്യമായ  രമ -ആനന്ദമാണ്  


സ്വർഗ്ഗം സ്വയം ജാതമാണ്. അത് സൃഷ്ടിക്കുവാൻ ഒരു മനുഷ്യനും  ഷ്ടപ്പെടേണ്ടതില്ല.

അതിവിടെത്തന്നെയുണ്ട്‌. എല്ലാം ആയിരിക്കുന്ന അവസ്ഥയാണ്‌  സ്വർഗ്ഗം (supreme Being ).

 Human Being  എന്നാൽ  നാം വ്യക്തിപര-മായിരിക്കുന്ന  നസ്ഥിതിയുടെ  വസ്ഥയാണ്‌ (ego Being ).

അത് ഭൂതകാലത്തിൻറെ സ്മരണകളിലും (trauma ) ഭാവിയുടെ പ്രതീക്ഷകളിലുമാണ് (dreams ) പ്രവഹിക്കുന്നത്.

 സ്വർഗ്ഗം കാലഗതികൾക്ക് ഉപരിയാണ്.  

സ്വർഗ്ഗം  ഭാവിയോ ഭൂതമോ അല്ല .അത്  വിടെത്തന്നെ പ്പോഴും സ്ഥിരമായി ഉണ്ട്.

എന്നാൽ മനുഷ്യൻറെ നസ്ഥി സ്ഥിരമായി ഴുകുന്നതായ  റിവിൻറെ   ഇരുണ്ട  നിലവറയാണ്.

അത് ശൂന്യമാവാതെ പ്രപഞ്ചത്തിൻറെ പൂർണ്ണതയിലേക്ക് (സ്വർഗ്ഗം ) മനുഷ്യന്  പ്രവേശിക്കുവാൻ കഴിയില്ല.

സ്വർഗ്ഗം  പ്പോൾ വിടെയാണ് . ഉള്ളതെല്ലാം  യിരിക്കുന്ന രമമായ  വസ്ഥയാണ്‌  സ്വർഗ്ഗം (the supreme Being ).

നാം  ജീവിതത്തിൽ എന്ത് തിരഞ്ഞെടുക്കണം എന്ന് ഒരോ  വ്യക്തിക്കും  സ്വയം   തീരുമാനമെടുക്കാൻ കഴിയും വിധമാണ് പ്രകൃതി മനുഷ്യനെ  ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ പക്ഷം  സ്വയം  അറിയുവാനും  സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുവാനും   തീരുമാനിക്കുന്ന  വ്യക്തിക്ക്  അതിന്  ആരുടേയും  അനുവാദം  ആവശ്യമില്ല .

ശ്രദ്ധ (awareness ) മാത്രം മതി . ശ്രദ്ധയോടെ  പ്രവർത്തിക്കുന്ന ഒരു  വ്യക്തി   പുനർജനനത്തിലേക്കുള്ള   ദ്യപടി  പിന്നിട്ട് കഴിഞ്ഞു .

 പുനർജനനം  ജീവിച്ചിരി ക്കുമ്പോൾ തന്നെ സാധ്യമാണ്. (not the hindu belief ). അത് ശ്രീ യേശു  പറഞ്ഞതായ പുനർജനനമാണ്‌.

ഗീതയിൽ  ശ്രീ കൃഷ്ണൻ അർജുനനോടു ആവശ്യപ്പെടുന്നതും അത് തന്നെയാണ്.

നമ്മുടെ  ശരീരത്തിലെ   ഓരോ  കോശവും  മരണം വരെയും വീണ്ടും വീണ്ടും  സ്വയം  പുനർ ജനിക്കുന്നുണ്ട് .

എന്നാൽ അതിൽ വസിക്കുന്ന   ജീവാത്മാവ് (മനസ്ഥിതി,ego ) പുനർജനിക്കുവാൻ  നാം  നമുക്ക് ഉള്ളതെല്ലാം (സ്വാർഥത ) നമ്മുടെ ചിന്തയിൽ നിന്നും  ഒഴിവാക്കണം.

അപ്പോൾ നാം  ഞാൻ എന്ന വികാരത്തിൽ നിന്നും മോചിതനാകും. അതാണ് രകത്തിൽ നിന്നുമുള്ള മുക്തി .

അപ്പോൾ നാം  സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കും .സ്വർഗ്ഗം  പ്പോൾവിടെയാണ്.

സ്വാർഥതയാകുന്ന  സുഖ - ദുഖ  വികാരങ്ങളുടെ രുട്ട് നിറഞ്ഞ  ഒരു  നിലവറയാണ് ( godown of  malignant thoughts ) ജീവാത്മാവ് (ego ).

 ഈ നിലവറയിലെ ഇരുട്ട്  മാറ്റി വെളിച്ചം (ബോധം ) വരുത്തുവാനാണ് ഒരു മനുഷ്യൻ (ഞാൻ ) പുനർജനിക്കുന്നത്. ശ്രീ യേശുവിൻറെ പുനരുദ്ധാനം  വെളിപ്പെടുത്തുന്ന  സത്യമിതാണ്.

അതിന്  മരിച്ചശേഷം  ഉടൽ കൊണ്ട് പോകേണ്ട  ആവശ്യമില്ല . അത് മനസ്സിലാക്കുവാൻ റോമാക്കാരുടെ ബുദ്ധിയും  ഇന്നത്തെ വിശ്വാസി കളുടെ  ബുദ്ധിയും  ബലഹീനമാണ്.
മനുഷ്യൻറെ ബുദ്ധിയോടു  സ്വബോധം ചേരാതെ  പ്രപഞ്ച സത്യം  ഗ്രഹിക്കുവാൻ  ആർക്കും  കഴിയുന്നതല്ല .

അത് വരെയും  ബുദ്ധിമാനായ  മനുഷ്യൻ  അവനവൻറെ റിവ് കൊണ്ട്  ഓരോ തരത്തിൽ  സ്വകാര്യമായ രകം  സൃഷ്ടിച്ചുകൊണ്ട്  സ്വയം രകിക്കയാണ്.

സമൂഹത്തിൻറെ  സ്വാർഥമായ  താത്പര്യങ്ങളോട്   വ്യക്തിയുടെ  സ്വാർഥതയും കൂടിചേർന്ന്     തിന്മകളുടെ  വിത്ത് വിതച്ച് കൊയ്യുന്ന കൃഷിയാണ്  മനുഷ്യൻ നടത്തുന്നത്.

തിന്മകളുടെ  വിത്ത് മാറ്റി നന്മകളുടെ  വിത്ത് പാകാൻ  വേണ്ടിയാണു   നമുക്ക് വെളിച്ചം ആവശ്യ മായിരിക്കുന്നത്.

ആധുനീക  മനുഷ്യൻ ഭൂതകാലത്തിൻറെ കാലഹരണപ്പെട്ട പാരമ്പര്യങ്ങളും നിത്യ ജീവിത ത്തിൻറെ വ്യാകുലതകളും ചേർന്ന  മിതഭാരം ചുമന്ന് കഷ്ട പ്പെടുകയാണ്.

നരകത്തിൽ  നിന്നും സ്വയം  രക്ഷപ്പെടാനുള്ള മാർഗ്ഗമാണ് ത്മാവിൻറെ പുനർജനനം.

മനുഷ്യരുടെ തിന്മക്കു   ഒറ്റയ്ക്ക് പ്രവർത്തിക്കാൻ  കഴിയില്ല. അതിന് പലരു ടേയും കൂട്ട് കെട്ട്  ആവശ്യമുണ്ട്.

എന്നാൽ  ന്മക്ക്  കൂട്ടുകെട്ട്  ആവശ്യമില്ല. നന്മയിൽ കൂടിയാണ് ഒരുവൻ സ്വർഗ്ഗത്തിൽ  പ്രവേശിക്കുന്നത്.

വ്യക്തിയുടെ നസ്ഥിതിയെ സ്വന്ത ഇഷ്ടത്തിന്  എതിരായി ചൂഷണം ചെയ്യുന്ന   രണ്ട്  സാമൂഹ്യ  പ്രസ്ഥാനങ്ങളാണ് തവും  രാഷ്ട്രീയവും.

സാമൂഹ്യ സംസ്കാരം  നൽൽകുന്ന വിശ്വാസ സംഹിതകൾ (മാമൂലുകൾ ) മനുഷ്യരിൽ  അവരുടെ മനസ്ഥിതിയെ  ടവിലാക്കുന്നു .

 ദൈവം ,പാപം ,മുൻജന്മം ,വിധി , തുടങ്ങി അനേകം  തടവറകളിൽ  വ്യക്തിയുടെ  മനസ്ഥിതി (ego ) തളക്കപ്പെട്ടു കിടക്കുമ്പോൾ  അവനിൽ  ജാഗ്രതയെന്ന സ്വാതന്ത്ര്യത്തിൻറെ  പാത   അടഞ്ഞു പോകുന്നു.

അങ്ങനെ സ്വബോധം നഷ്ടമാകുന്ന   വ്യക്തിയെ   ഴിമതിക്കും   ക്രമത്തിനും  വേണ്ടി ആർക്കുവേണമെങ്കിലും ചൂഷണം  ചെയ്യുവാൻ കഴിയും.

 എല്ലാം എൻറെ വിധിയാണ്  എന്ന് വിശ്വസിക്കുന്നവരിൽ  സ്വബോധം  ഒരിക്കലും പ്രവേശിക്കുന്നില്ല. അവർ ശ്രദ്ധ യോടെയല്ല  ജീവിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി  യാതനകൾ  അവരെ തേടിയെത്തുന്നു.

 സ്വബോധമില്ലാതെ തിന്മ ചെയ്യുന്ന മനുഷ്യൻ  അവസാനം എല്ലാം  ദൈവത്തിന് വിടുന്നത് കൊണ്ടാണ്  ഭൂമിയിൽ നരഗ യാതനകൾ  നാൾക്കുനാൾ വർദ്ധിക്കുന്നത്.

സ്വബോധം ഉള്ള വ്യക്തിയിലാണ്  ത്തരവാതിത്വ ബോധവും  ഉണ്ടാവുക.
(accountability )

വ്യക്തിയുടെ നസ്ഥിതിയെ   വിശ്വാസങ്ങൾ രിക്കുമ്പോൾ  അവർക്ക്  സ്വാതന്ത്ര്യമില്ല.അവർ  വിശ്വാസത്തിന്  അടിമയാണ്.

  "മുൻപേ ഗമിക്കുന്ന ഗോവിൻറെ പിൻപേ  ഗമിക്കാൻ" മടിക്കാതെ  അനേകം    മനുഷ്യർ  ഘോഷയാത്രകളിലും  ആചാരങ്ങളിലും   മതവും വർഗ്ഗീയതയും പ്രകടിപ്പിച്ച്‌  സ്വയം  സന്തോഷിച്ചുകൊണ്ടു  നരഗത്തിലേക്ക് പ്രവേശിക്കുന്നു.

എന്നാൽ    മതം  അവരോടുപറയുന്നു "സ്വർഗ്ഗം " മരണശേഷമാണ് .ജീവിതം നരകമാണ്. അത് ദൈവഹിതമാണ് , വിധിയാണ് .അത് മാറ്റുവാൻ നാം മരിക്കണം. അതിനു മുൻപ് പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചു  വിശുദ്ധി നേടണം .

സത്യത്തിൽ   സ്വർഗ്ഗം എന്താണ് ?എന്ന് മതങ്ങളൾക്കുമറിയില്ല. അത് കൊണ്ടാണവർ മനുഷ്യരെ  പലതും  പറഞ്ഞ് പറ്റിക്കുന്നത്. ശാസ്ത്രത്തിനുമത് കണ്ടെത്താൻ കഴിയുന്നില്ല. അവർ ദൈവ കണിക വരെ മാത്രമേ എത്തിയിട്ടുണ്ട് .
സ്വർഗ്ഗം ഇപ്പോൾ ഇവിടെയാണ്. എൻറെ നസ്ഥിതി (psycho -somatic status ) ഇപ്പോൾ ഇവിടെയാണെങ്കിൽ, ഞാൻ സ്വർഗ്ഗത്തിലാണ്‌.

 യേശുവിനോ , കൃഷ്ണനോ , അള്ളാഹുവിനോ  നിങ്ങളെ  അവിടേക്ക് കൂട്ടിക്കൊണ്ട് പോകാൻ കഴിയുന്ന  ഒരിടമല്ല സ്വർഗ്ഗം . അത് നിങ്ങൾ ഇരിക്കുന്നതായ വസ്ഥയാണ്‌ .

മാധാനവും സ്നേഹവുമാണ് (പ്രേമം അല്ല ) സ്വർഗ്ഗീയ അവസ്ഥയുടെ ടിസ്ഥാനം.

എന്നാലും  ഒരു വ്യക്തി ത്യം അന്വേഷിക്കുന്നതിനെ തടയാൻ ഒരു ശക്തിക്കും  സാധ്യമല്ല .

കാരണം  ത്യം  ഭൗതീകമായ ഒരു  അന്വേഷണമല്ല .

അതിന്  സമൂഹത്തിൻറെ സമ്മതപത്രവും   ആവശ്യമില്ല.

പ്രപഞ്ചസത്യം കണ്ടെത്തുകയെന്നാൽ ഒരു വ്യക്തി  സ്വയം എന്താണ് എന്ന് കണ്ടെത്തുകയാണ്.

അതിന്  സ്വയം  ആത്മസമർപ്പണം നടത്തുകയാണ് ആവശ്യം.അത് പ്രകടനമല്ല .കുരിശു വരച്ചാലും, ശരണം വിളിച്ചാലും  സംഭവിക്കുന്ന ഒരപകടമല്ല (accident ) സമർപ്പണം.
ആത്മ സമർപ്പണം വ്യക്തിയുടെ ഉള്ളിൽ  സംഭവിക്കുന്ന ഒരു നിശ്ചയമാണ് (deliberation )

ത്യത്തിന്  നില നിൽക്കാൻ കൂട്ടായ്മ  (comunity )  ആവശ്യമില്ല. അത് സ്വയം സ്ഥിതമാണ്.അത് പുറം ലോകത്തിന് കാണാൻ കഴിയില്ല.

എന്നാൽ പ്രപഞ്ച മനസ്സക്ഷിക്ക് അത് കാണുവാൻ കഴിയും. കാരണം അത് പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന, ണർന്നിരിക്കുന്ന ജാഗ്രതയാണ്.

നാം മനസ്സാക്ഷിയെ  റിയുന്ന നിമിഷം  ഞാനെന്ന  വ്യക്തിയിൽ  അത്ഭുതങ്ങൾ സംഭവിക്കും.

എന്നാൽ അതിനു മുൻപ്   നമ്മിൽ ആത്മ സമർപ്പണം സംഭവിക്കണം.

സത്യം  വസിക്കുന്ന  സ്വർഗ്ഗത്തിന് വാതിലുകളില്ല. കാവൽക്കാരുമില്ല.

സ്വർഗ്ഗം  സ്വയം സമർപ്പിക്കുന്ന  മനുഷ്യർക്കായി   എന്നും തുറന്നു കിടക്കുന്ന  അവസ്ഥയാണ്‌.

സ്വർഗ്ഗം  ഇപ്പോൾ ഇവിടെയാണ് . അതറിയുന്നതാണ്  മനുഷ്യൻറെ  മഹത്വം .

 ലോകം  സൃഷ്ടിക്കുന്ന മഹാന്മാരെ പ്പറ്റി  ശ്രീ യേശു  പറഞ്ഞിരിക്കുന്നത്   "വെള്ള പൂശിയ ശവകുടീരം" എന്നാണ്.

അവർ മനുഷ്യജീവൻറെ ഹത്വം അറിഞ്ഞത് കൊണ്ട് ഹാന്മാരായതല്ല .

അത് മതം വിശുദ്ധന്മാരെ  സൃഷ്ടിക്കുന്നത് പോലെയാണ് . എന്താണ് "വിശുദ്ധി " എന്ന്  മതങ്ങൾക്കറിയില്ല .

മതം തട്ടി പ്പി ൻറെ  മനശാസ്ത്രമാണ്. അവർ  വിശ്വാസമെന്ന മയക്കു മരുന്ന്  വിൽക്കുന്ന  സാമൂഹ്യ പ്രസ്ഥാനങ്ങളാണ്.

സാമൂഹ്യമായ  ഒരാഘോഷം  എന്നതിൽ കവിഞ്ഞ്  ഒരു ഗുണവും  മതങ്ങൾക്ക് നൽകാൻ കഴിയില്ല.

സ്വബോധം ഇല്ലാത്ത മനുഷ്യൻ  മതത്തിൻറെ  പേരിൽ    തമ്മിൽ തല്ലി  മനുഷ്യൻറെ ഹത്വം നശിപ്പി ക്കുകയും  ചെയ്യുന്നു.

അതിനെ അവർ വിശുദ്ധ യുദ്ധം എന്ന് പുകഴ്ത്തുന്നു.

ഖുറാനിലും,ഗീതയിലും ബൈബിളിലും  പറയുന്ന വിശുദ്ധ യുദ്ധം  വ്യക്തി അവൻറെ  ഉള്ളിൽ നേരിടുന്ന  സംഘട്ടനമാണ് . അത് ആത്മ സമർപ്പണം  സാധ്യ മാക്കുവാൻ  വേണ്ടിയുള്ളതാണ്.

അതിനെ മതം അതിനെ തെറ്റായി  പഠിപ്പിച്ചു പ്രചരി പ്പിക്കുന്നതാണ്  ആധുനീക "ജിഹാദ്" . അത് മനുഷ്യന്മത്തി ൻറെ ഹത്വം  ചവുട്ടിമെതിക്കുകയാണ്.

 പ്രസ്ഥാനങ്ങൾ  വളർത്തുന്ന  മനുഷ്യ ൻറെ ഹംബുദ്ധി  ത്യത്തിന്  എതിരാണ്. അതിന് സമർപ്പിക്കുവാൻ  കഴിയില്ല.

മനുഷ്യൻറെ   ഹംബുദ്ധിക്ക്   വിശുദ്ധിയെ  തിരിച്ചറിയാൻ  കഴിയില്ല .

ഒരു മനുഷ്യന്  സ്വതന്ത്രമായ  തിരഞ്ഞെടുപ്പ് സാധ്യമാണ്.

സ്വർഗ്ഗം  എന്താണ്  എന്നറിയാത്ത  വ്യക്തി   നിത്യവും  രഗത്തിലാണ്   ജീവിക്കുന്നത് . അതിന്  കാരണം  ശിശുവിൽ നിന്നും  "അഹ" - ത്തി ലേക്കുള്ള  അറിവിൻറെ വളർച്ചയാണ്. (the story of Eden has a truth in it ).

എദനിൽ  സർപ്പം  മനുഷ്യനെ  തിച്ചു  എന്നാണ്  കഥ   പറയുന്നത് .  എന്നാൽ  സർപ്പം  ഞാൻ എന്ന  അറിവിൻറെ (ego ) വളർച്ചയാണ്.

സ്വർഗ്ഗം (paradise ) ഒരു മനുഷ്യൻറെ   വ്യക്തിപരമായ ർഹതയാണ് (qualification ).

സ്വർഗ്ഗത്തെയും നരകത്തെയും വേർതിരിക്കുന്ന മൂന്നാമത്  ഒരവസ്ഥയാണ്  നസ്സ്. (ചിന്തി ക്കുന്ന അവസ്ഥ ).

 പ്രപഞ്ച ത്യം ആയിരിക്കുന്ന  മൂന്ന് അവസ്ഥ കളാണ് നസ്സാക്ഷി -നസ്സ് -നസ്ഥിതി .

സ്വർഗ്ഗവും നരകവും  മനുഷ്യൻ മരിക്കുമ്പോൾ  പോകുന്ന സ്ഥലമല്ല . ആ സ്വർഗ്ഗം   മതങ്ങളുടെ സൃഷ്ടിയാണ്.

മതങ്ങൾ മനുഷ്യൻറെ സൃഷ്ടിയാണ്.

എന്നാൽ  പ്രപഞ്ചത്യം മനുഷ്യബുദ്ധിക്ക് ഗ്രഹിക്കുവാൻ കഴിയുന്നതിലും മുകളിലാണ്. ആ സത്യം   അറിയാൻ  നമുക്ക്  ബുദ്ധിയല്ല  ആവശ്യം. അതിൽ നിന്നും പുറത്തുകടക്കുകയാണ്.

സ്വാർഥത മർപ്പണത്തിന്  തിരാണ്.

ഇതാണ് വിശ്വാസിയുടെ പ്രശ്നം. വിശ്വാസം  പ്രസ്ഥാനങ്ങളുടെ സ്വാർഥതയാണ്.

സ്വബോധം   ഉണരാത്ത   വ്യക്തികൾ പങ്കിടുന്ന നസ്ഥിതിയുടെ  കൂട്ടായ്മ യാണ്   തം.

മനുഷ്യൻ  ദുരിതങ്ങൾ (hell ) സ്വയം സൃഷ്ടിക്കുകയാണ്. അതിനുള്ള കാരണം അവരുടെ  ബുദ്ധിയുടെ സ്വാർഥതയാണ്.

മനുഷ്യരുടെ   ദുഷ് പ്രവർത്തികൾ  എല്ലാം അതിൻറെ  ഫലമാണ് . അതിൻറെ ശിക്ഷ അനുഭവിക്കെണ്ടതും   വ്യക്തി  സ്വയമാണ്. തിന്മകൾക്കു വേണ്ടി പ്രസ്ഥാനങ്ങൾ  വ്യക്തിയെ  ഉപയോഗിക്കുകയാണ് (manipulating )

  പണവും സ്വാധീനവും (power and money )    ദുഷ്ടന്മാരെ സംരക്ഷിക്കുകയാണ് .

എന്നാൽ  മനസ്സാക്ഷിയെന്ന പ്രപഞ്ച ഹൃദയം  ഒരു വ്യക്തിയെയും    ഒരിക്കലും  വെറുതെ വിടില്ല . അങ്ങനെ ഒരു മനുഷ്യനും വ്യമോഹിക്കുകയും  വേണ്ട .

പ്രപഞ്ചസത്യം വിശുദ്ധിയുടെ സ്വർഗ്ഗമാണ്.

അവിടേക്ക് സ്വാർഥനായ മനുഷ്യന്  പ്രവേശനമില്ല . സ്വാർഥനായ  മനുഷ്യന്   തം നൽകുന്ന  രണ-അനന്തര സ്വർഗ്ഗമാണ്  യോഗ്യം .

സ്വാർഥത വെടിയുന്ന  മനുഷ്യൻ  ശുദ്ധമാകുന്നു . അപ്പോൾ അവനിൽ നിന്നും  നന്മകൾ  പുറപെടുന്നു. അവന്  സ്നേഹിക്കുവാൻ  സാധിക്കുന്നു . പ്രേമം അവനിൽ നിന്നും വിട്ടു പോകുന്നു.

 സ്നേഹം നന്മകളുടെ  മാതാവാകുന്നു. സ്നേഹം  പുറപ്പെടുവിക്കുന്ന മനുഷ്യൻ  സ്വർഗ്ഗത്തിന്  യോഗ്യനാണ്.

സ്വാർഥനായ വ്യക്തി   നിത്യവും  നരഗത്തിൽ  സ്വയം  സന്തോഷിച്ച്   ദുഖത്തേയും  വേദന കളേയും  ക്ഷണിച്ചു വരുത്തുന്നു.  അതിന് വേണ്ടി  അവൻ ഉപയോഗിക്കുന്ന  ന്ത്രമാണ്  പ്രേമം .

പുരുഷൻ  സ്ത്രീയേയും  സ്ത്രീ പുരുഷനേയും പ്രണയമെന്ന പ്രേമത്തിൻറെ  തീഷ്ണതയിൽ (climax ) കൂടി അവരവരുടെതായ   രഗത്തിൽ പരസ്പര  പങ്കാളികൾ ആക്കുന്നു.

പ്രണയ ജോടികൾക്ക് സ്വാർഥത അതിൻറെ ഉച്ചത്തി ലായിരി ക്കുന്നത് കൊണ്ട്  അവരുടെ  ജാഗ്രതയും  ശ്രദ്ധയും ചോർന്നു പോകുന്നു. അവർ വിവേകി കളെപ്പോലെ  ന്ധരായിപ്പോകുന്നു.  

അപ്പോളവർ  കാണുന്നത്  അവരുടെ  സ്വപ്ന സ്വർഗ്ഗത്തെ മാത്രമാണ് .അതിനപ്പുറം  അവരെ കാത്തു നിൽക്കുന്ന  നരഗത്തിലേക്ക്  അവർക്ക്  കടക്കാതിരിക്കുവാൻ  കഴിയില്ല.

ഇങ്ങനെയാണ്  പ്രപഞ്ചം  സ്വർഗ്ഗവും രഗവും  മനുഷ്യൻറെ   മുൻപിൽ  തുറന്നി ട്ടിരി ക്കുന്നത്.

നരകത്തിന് അതിരുകളു ണ്ട്. അത്  നാം  സ്വയം നിർമ്മിക്കുന്ന  ഒരു കോട്ട  (seclusion ) പോലെയാണ് . അതിൻറെ കാവൽക്കാരനാണ്‌  വ്യക്തിയുടെ നസ്ഥിതി (ego ).

സ്വതന്ത്രനല്ലാത്ത (sovereign ) ഒരു വ്യക്തിയും  സ്വർഗ്ഗത്തിൽ  പ്രവേശിക്കുന്നില്ല.

സ്വാതന്ത്ര  വ്യക്തിയിലെ   ജാഗ്രത  സ്വർഗ്ഗത്തിലേക്കുള്ള  പാതയാണ് .അതാണ് ശ്രീ യേശു പറഞ്ഞത് " ഞാൻ  ത്യഴിയും ജീവനും ആകുന്നു" എന്ന്.

ജാഗ്രതയാണ് മനുഷ്യനിൽ  ത്തരവാദിത്വബോധം  സൃഷ്ടിക്കുന്നത്. ഉത്തര വാദിത്വം മനുഷ്യനെ  സത്യാന്വേഷിയാക്കുന്നു.

സത്യാന്വേഷി  സ്വയംസ്ഥിതനായിരിക്കണം.( free of  belief and prejudice )

സ്വയംസ്ഥിതനല്ലാത്ത (sovereign ) വ്യക്തിക്ക് ത്മസമർപ്പണം സാധ്യമല്ല.

ആത്മസമർപ്പണമാണ് ഒരു മനുഷ്യനെ  സ്വർഗ്ഗത്തിന്  അർഹമാക്കുന്നത്.

മതങ്ങൾ  ഇതിനെതിരാണ്. മതം  മനുഷ്യൻറെ ബുദ്ധിപരമായ ഒരു  നീക്കമാണ്. ആചാരങ്ങളും  പ്രാർഥനയും   വിശ്വാസിക്ക്  മനശാസ്ത്രപരമായ സ്വയം ചികിത്സയാണ്.

പക്ഷെ  സ്വയം സൃഷ്ടിക്കുന്ന  രഗയാതനകൾക്ക്  മതം  ഒരു ചികിത്സിയല്ല .  

ഞാൻ (ego ) ആണ് രോഗിയും  രോഗകാരണവും.  ൻറെ   ബുദ്ധിപരമായ രിധിയാണ്   എൻറെ  വിശ്വാസം . സത്യം അതിന് മുകളിലാണ് .

വിശ്വാസത്തിൻറെ   കൂട്ടായ  പ്രകടനമാണ്  മതം . മതത്തിൻറെ ശക്തി പ്രകടനമാണ്  വർഗ്ഗീയത .

ർഗ്ഗീയത  മനുഷ്യർക്ക്‌  നരഗത്തിലേക്കുള്ള   വാടമാണ്.

മനുഷ്യൻ ഇന്നേ വരെ നടത്തിയിട്ടുള്ളതും  ഇനിയും  നടത്താനിരിക്കുന്നതുമായ   എല്ലാ യുദ്ധങ്ങൾക്കും  കാരണം   വർഗ്ഗീയതയാണ്.

ഓരോ വ്യക്തിയും  നിത്യവും നടത്തുന്ന ത്മസംഘട്ട നമാണ്  നരഗം.

  "ഞാൻ" എന്ന  കോട്ടക്ക്  ഉള്ളിലാണ് ത്മസംഘട്ടനങ്ങൾ  നടക്കുന്നത് .

പുറം ലോകം അതറിയണമെന്നില്ല. എങ്കിലും  ഞാൻ കുറ്റം കാണുന്നത് അവിടെയാണ്.

 ഒരു വാതിൽ  സ്വയം  തീർക്കാതെ   ഒരു വ്യക്തിയും  സ്വയം  തീർക്കുന്ന  നരക  യാതനകളിൽ  നിന്നും  മോചനം  നേടുന്നില്ല .













6/20/2013

why this കൊലവെറി ?





സ്നേഹം  ദൈവീകമായ  ർജമാണ്.

 ദൈവത്തെ സ്വയം അറിയാത്ത മനുഷ്യൻറെ   മനസ്ഥിതിയാണ് "സ്വാർഥത".

സ്വാർഥത സൃഷ്ടിക്കുന്നതാണ് പ്രേമം.

ഭൗതീക ജീവിതം പ്രേമത്തിൽ  നിലകൊള്ളുമ്പോൾ  നാം സ്വയം   നരഗം സൃ ഷ്ടിച്ചു  രഗിക്കുന്നു.

ഒരു മനുഷ്യൻ ജീവിത്തിൻറെ അടിത്തറ  പ്രേമത്തിൽ നിന്നും സ്നേഹത്തിലേക്ക് മാറ്റുന്നതാണ് ത്മീയത.

  സ്നേഹം ദൈവമാണ് (Love is  divine )

സ്നേഹവും സ്വാർഥതയും ഒരുമിച്ച്   പോകില്ല . ഒന്ന് ഒന്നിന് തിരാണ്.

സ്നേഹം  വെളിച്ചവും  സ്വാർഥത രുട്ടുമാണ്.

സ്നേഹം  ജനിക്കുന്ന സമയം  മനുഷ്യരിൽ  നിന്നും  സ്വാർഥതയും  പ്രേമത്തിൻറെ മുഖം മൂടികളും  സ്വയം അഴിഞ്ഞു പോകുന്നു.

സ്നേഹത്തിൽ  പുനർജനിക്കാത്ത     മനുഷ്യർക്കും  അവരാൽ നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങൾക്കും  പരസ്പരം  സ്നേഹിക്കാൻ കഴിയാത്തത്‌ അവരിൽ   മനസ്സാക്ഷിയുടെ ദൈവീക   ഊർജം   പ്രവർത്തിക്കാതെ  അവരുടെ നസ്ഥിതി (അഹം ) രുളടഞ്ഞു പോയത് കൊണ്ടാണ് 

സാധാരണ  മനുഷ്യനെ നയിക്കുന്ന ശക്തി പ്രേമം  ആണ് .പ്രേമത്തെ  നയിക്കുന്നത് ഞാൻ എന്ന ഇരുളടഞ്ഞ  അവസ്ഥയാണ്‌.

 മനുഷ്യൻറെ ഭൗതീക ജീവിതത്തിന്  ടിസ്ഥാനം സ്വാർഥമായ പ്രേമമാണ്.    .

എല്ലാ ഇടപെടലുകളും നിയന്ത്രിക്കുന്ന പ്രേമമെന്ന  വികാരം നമുക്ക് നൽകുന്ന പ്രതിഫലം   സന്തോഷവും    ദുഃഖവും  ടകലർന്ന ങ്ങലകളാണ്.

 പ്രേമമെന്നാൽ   സ്വാർഥമായ  ഒരു വികാരത്തിൻറെ പരസ്പര  കൈമാറ്റമാണ്.

ഭൗതീകമായ  സുദുഃഖങ്ങളുടെ ലാഭ- നഷ്ട കണക്കുകളാണ്  പ്രേമത്തെ  നയിക്കുന്നത്.

അത് കൊണ്ടാണ്  മനുഷ്യൻറെ  നാനാവിധമായ  ന്ധങ്ങൾ അടിക്കടി  തകരുകയും പുതിയവ  രൂപപ്പെടുകയും  ചെയ്യുന്നത്.

ലാഭത്തിന്  കുറവ് വരുമ്പോൾ  പഴയ പ്രേമം  പുതിയതിന് വഴി മാറുന്നു. കൂട്ട് കെട്ടുകൾ  മാറി മറിയുന്നു .

ബന്ധങ്ങൾ  അവസാനിക്കുമ്പോൾ   നമുക്കത് വരുത്തുന്ന നഷ്ട്ടം മൂലം വൈരാഗ്യവും   പകയും  മനുഷ്യനെ   പൈശാചികമായ  തിന്മകളിലേക്ക്    ആകർഷിക്കുന്നു.

മതവും രാഷ്ട്രീയവും വ്യക്തികളെ   ഉപയോഗിച്ച്  പല  വൃത്തികെട്ട കളികളും  കളിക്കുന്നതിന്  പിന്നിലുള്ള   മനശാസ്ത്രം  നയിക്കുന്നത്  പ്രേമമാണ്.

അത് കൊണ്ടാണ് മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും   വ്യക്തികൾ  അവസരോചിതമായി പരസ്പര   വൈരിയിൽ ഏ റ്റു മുട്ടി  കണക്ക് തീർക്കുന്നത് .

അൾത്താരയും   അസ്സംബ്ലിയും    സഹിഷ്ണുതയുടേയും  ക്രമത്തിൻറെ യും    കളിക്കളമാക്കുന്നത്  മനുഷ്യനിൽ  നസ്സാക്ഷി ഉണരാത്തത് കൊണ്ടാണ്.

 നമ്മുടെ  രാജ്യത്ത് സമാധാനവും  സാഹോദര്യവും വളരുന്നതിന്   നമ്മുടെ രാഷ്ട്രീയവും  മതങ്ങളും   എന്നും  എതിരാണ്.

പ്രസ്ഥാനങ്ങളെ  നയിക്കുന്ന   നേതാക്കന്മാരിൽ  സ്നേഹത്തിൻറെ  ത്മീയ - ഊർജം   കടന്ന് ചെല്ലാതെ  അവരിലെ  ഇടുങ്ങിയതും സ്വാർഥവുമായ മനസ്ഥിതിക്ക്  മാറ്റം വരുന്നില്ല .

നസ്സാക്ഷിയെ  തിരിച്ചറിയാത്ത  മനുഷ്യൻറെനസ്ഥിതിക്ക്  ഒരിക്കലും മറ്റു ള്ളവരെ  സ്നേഹിക്കുവാൻ കഴിയില്ല.

എന്നാലവർ  ജീവിതം  മുഴുവൻ ദൈവത്തെയും    മാധാനത്തെയും തേടി  നടക്കുകയാണ്.

സ്നേഹം എന്താണ് എന്നറിയത്ത  ഒരു മനുഷ്യനും   നന്മ  പ്രവർത്തിക്കുവാൻ  കഴിയില്ല .

അവർ പ്രസ്ഥാനങ്ങളേയും  അതിൻറെ  നേതാക്കളേയും  പ്രേമിക്കുകയും  പൂജിക്കുകയും ചെയ്യും.

 പലർക്കും അവരുടെ നേതാക്കൾ  ആരാധനാ  മൂർത്തികളേ പ്പോലെയാണ് . കാരണം അവരിൽ സ്വബോധം  ഇനിയും  ഉദിച്ചിട്ടില്ല.

സ്വബോധം മനുഷ്യനിൽ പ്രവേശിക്കുമ്പോൾ  അവർ വ്യക്തിപൂജയും അഴിമതിയുടെ  സ്വാർഥമായ  കൂട്ടു കെട്ടുകളും  സ്വയം  ഉപേക്ഷിക്കുന്നു.

സ്വബോധം  ഉണരാതെ  മനുഷ്യർക്ക് ഒരിക്കലും ലോകത്തെ  സ്നേഹിക്കുവാൻ  കഴിയില്ല.

അവർ നയിക്കുന്ന  പ്രസ്ഥാനങ്ങൾക്കും   ലോകത്തെ   സ്നേഹിക്കുവാൻ  കഴിയില്ല.

കാരണം ഓരോ പ്രസ്ഥാനവും   സ്വാർഥമായ പ്രേമത്തിൻറെ ഓരോ  കൂട്ടു കെട്ടുകളും രസ്പര സഹായ ഹകരണ സംഘങ്ങളുമാണ്. അവയെല്ലാം ഒന്നിനൊന്ന്  എതിരായി  ഗ്രൂപ്പുകളും  ഉപ ഗ്രൂപ്പുകളുമായി  തമ്മിൽത്തല്ലി  സ്വാർഥതയുടെ  വിജയം ആഘോഷിക്കുന്നു.

 ഒരേ കൂട്ടു കെട്ടിലുള്ളവർ  അതിൻറെ മാത്രം  വിജയത്തിനായി   ഒന്നിച്ച്  നിന്ന്‌  പല  തിന്മകളും  അഴിമതിയും  കൂട്ടായി  നടത്തുന്നു .

സാമൂഹ്യ പ്രസ്ഥാനങ്ങൾ  അങ്ങനെ  ജനത്തെയും  നാടിനേയും  വീണ്ടും വീണ്ടും   വഞ്ചിച്ചുകൊണ്ടിരിക്കുന്നു. 

രാജ്യത്ത് പ്രശ്നങ്ങൾ  ഇല്ലെങ്കിൽ നേതാക്കന്മാർ പുതിയ പ്രശ്നങ്ങൾ  കണ്ടു പിടിക്കുകയോ  സൃ ഷ്ടിക്കുകയോ  ചെയ്യും .

നങ്ങളുടെമേൽ  ധിപത്യം  സ്ഥാപിക്കാൻ  ഒരു  ജനാധിപത്യ  വ്യവസ്ഥയിൽ  എന്തെല്ലാം  ടവുകളും  (strategy ) പഴുതുകളും (loop holes ) ഉണ്ടോ  അതെല്ലാം   ഉപയോഗിച്ച്  നേതാക്കൾ   വിജയം നേടി  അവരുടെ  സ്വാർഥതയെ ആഘോഷിക്കുന്നു.

പക്ഷെ  അവിടെ   ജനങ്ങൾ  മാത്രം  രാജയപ്പെടുന്നു. എന്നാലുമവർ  സ്വന്തം പാർട്ടിയുടേയും ജാതിയുടേയും തിന്മകൾ  കണ്ട്   കൈയ്യടിക്കുന്നു.

ജനങ്ങൾക്ക്‌ സ്വബോധം  ലഭിക്കുന്നത് വരെ   അവർക്ക്‌ പരസ്പരം  സ്നേഹിക്കാൻ  കഴിയില്ല. അവർ  മയക്കത്തിലാണ് .

 സ്വവർഗ്ഗപ്രേമികളും ബിം - ആരാധകരുമായ  മനുഷ്യർക്ക്‌  പരസ്പരം  സ്നേഹിക്കുവാൻ കഴിയില്ല . സ്വബോധം ലഭിക്കാത്ത  മനുഷ്യർ  ദൈവത്തെ കാണുന്നത്  ബിംബങ്ങളി ലാണ്, നുഷ്യരിൽ ല്ല.

എന്നാൽ  ദൈവം  പ്രവർത്തി ക്കുന്നത് മനുഷ്യരിൽകൂടി   മാത്രമാണ്. അത് സ്നേഹമെന്ന ഊർജ മായിട്ടാണ് .

സ്നേഹം  നമ്മുടെ ഉള്ളിൽ വസിക്കുന്ന നസ്സാക്ഷിയാണ്. മനസ്സാക്ഷിയില്ലാത്ത മനസ്ഥിതിയുമായി ജീവിക്കുന്ന  മനുഷ്യൻ  ദൈവത്തെ  റിയുന്നില്ല.

ഈ ബലഹീനത   മുതലെടുത്ത്‌  രാഷ്ട്രീയ- ശ്രേഷ്ടന്മാർ   നമ്മുടെ നാട്ടിൽ  ജനങ്ങളുടെ മേൽ  ധിപത്യം  സ്ഥാപിച്ച് അഴിമതി  നടത്തുകയാണ്.

പൂണൂൽ  ഇട്ട്  ബ്രാഹ്മണൻ ആവാനും  വോട്ട് നേടി നേതാവാകാനും   കുബുദ്ധി  നയിക്കുന്ന  ആർക്കും  സാധിക്കും. കാരണം  മനുഷ്യർ  ഉണർവ്വിലല്ല. അവർ സ്വാർഥതയുടെ മയക്കത്തിലും  ദൈവത്തെപ്പറ്റി ഭയത്തിലുമാണ്.

എന്നാൽ  നസ്സാക്ഷിയെന്ന  ത്യദീപം    കൂട്ടായി  അവഗണിക്കുന്ന  നഗരങ്ങൾ    തിന്മകളുടെ   രഗമായി  അധ :പ്പതിക്കുന്നു .

മനുഷ്യൻ അതിനെ  പുരോഗതിയെന്നു വിളിച്ചാലും  വ്യക്തിയുടെ  അധോഗതിയിലാണ്  അത്തരം  ജീവിതം  അവസാനിക്കുന്നത്‌ .

 നസ്സാക്ഷിയെ  വഞ്ചിക്കുന്ന ത് വ്യക്തിയും  സ്വയം തീർക്കുന്ന  ങ്ങലയാണ്  അവരിൽ  പ്രവർത്തിക്കുന്ന രുളടഞ്ഞ  നസ്ഥിതി.(അഹം ബുദ്ധി ).

അതിലേക്കു വെളിച്ചം കൊണ്ടു വരുന്ന നസ്സാക്ഷിയെ  (ബോധം ) അവഗണി ക്കുന്നതാണ് വ്യക്തിയിലെ   എല്ലാ ദുഃഖങ്ങൾക്കും തിന്മകൾക്കും കാരണം.

നസ്സാക്ഷിയെ   മുന്നിൽ   നിർത്തി   ജീവിക്കുന്ന മനുഷ്യൻറെ  നസ്ഥിതിയിൽ (status ) നിന്നും  ഉത്ഭവി ക്കുന്ന  പ്രകാശമാണ് സ്നേഹം .

"നിങ്ങൾ ഭുമിയിൽ  വെളിച്ചം ആകണം" എന്ന് ശ്രീ യേശു ആവശ്യപ്പെടുന്നത് സ്നേഹമെന്ന  വെളിച്ചത്തെപ്പറ്റിയാണ്‌.

സ്വാർഥനായ  മനുഷ്യൻ    പ്രേമത്തിൻറെ   ഇരുട്ടിൽ  തപ്പിതടഞ്ഞു കൊണ്ട്, അൽപ്പം സമാധാനത്തിന് വേണ്ടി  ഏത് ബിംബത്തെയും    ആരാധിക്കും.

  എന്നാൽ   സ്വന്തം  മനസ്സാക്ഷി യുടെ സൃഷ്ടിയാണ് സമാധാനമെന്ന്  ബുദ്ധി മാനായ  മനുഷ്യൻ  അറിയുന്നില്ല.

മനുഷ്യൻറെ   ബുദ്ധി  ബോധത്തിന് കീ ഴ്പ്പെടുമ്പോൾ  നമ്മിൽ  ഉണരുന്ന തിരുഹൃ ദയമാണ്(sacred heart ) നസ്സാക്ഷി.

പ്രപഞ്ചത്തിൻറെ  പ്രഭവ കേന്ദ്രമായ  ത്യമാണ്  നസ്സാക്ഷി.

നസ്ഥിതിയെ    നസ്സാക്ഷി  നയിക്കുന്ന  മനുഷ്യൻ  പകുതി ദൈവവും പകുതി  നുഷ്യനുമാകുന്നു. അവരിൽ  നിന്ന് മാത്രമാണ്   സ്നേഹം  ജനിക്കുന്നത്.

  "സ്നേഹം  ദൈവം ആകുന്നു " ശ്രീ യേശു പറഞ്ഞത് അത് കൊണ്ടാണ്.

സ്നേഹത്തിൻറെ   പ്രതിഫലം നന്ദവും മാധാനവുമാണ്.

അത് തന്നെയാണ് ജീവിത സാഫല്യവും.

പ്രേമത്തിന്   പ്രതിഫലം ങ്ങലയാണ് .

മാന്യന്മാർക്ക്  ഹത്തായ  സ്വർണ്ണ ചങ്ങല . അല്ലാത്തവർക്ക് തുരുമ്പ് പിടിക്കുന്ന  വെറും  ഇരുമ്പ് ചങ്ങല .


തിരയടിക്കുന്ന വാർത്തയിലെ  വ്യത്യസ്ഥമായ   മനസ്ഥിതികൾ 
ç¼ÞMæÈ µá¿áAßÏÄí ¼ßAáÕßæaÏᢠØÜࢠøÞ¼ßæaÏᢠæÎÞÝß .
Îá~cÎdLßÏáæ¿ ÎáX ÐVAí æ¿Kß ç¼ÞMæÈ µá¿áAßÏÄá ÉÝíØÈW ØíxÞËí ¥¢·ÎÞÏ ¼ßAá ç¼AÌßæaÏᢠ·YÎÞX ØÜࢠøÞ¼ßæaÏᢠæÎÞÝß. ØìçøÞV¼ ÄGßMí çµØßæÜ dÉÄßµ{ÞÏ Ìß¼á øÞÇÞµã×íÃæÈÏá¢ ØøßÄ ®Øí. ÈÞÏæøÏᢠÄBZAá ÉøßºÏæM¿áJßÏÄá æ¿Kß ç¼ÞMÈÞæÃKí §øáÕøá¢ çºÞÆc¢æº‡ÜßW æÕ{ßæM¿áJßÏßøáKá.

Äá¿VKá È¿JßÏ ¥çÈb×ÃJßW Ìß¼áÕᢠç¼ÞMÈáÎÞÏß çÈøæJ ÉøßºÏÎáIÞÏßøáKáæÕKᢠæÉÞÜàØí µæIJß. ¨ ØÞÙºøcJßÜÞÃá çµÞKßÏßæÜ çµØßæa çÉøßW ç¼ÞMæÈ ¥ùØíxí æº‡ÞX ÄàøáÎÞÈß‚Äí. Îá~cÎdLßÏáæ¿ ³Ëߨí Ìß¼áÕßæaÏá¢ ØøßÄÏáæ¿ÏᢠÄGßMßÈÞÏß ç¼ÞMX ÆáøáÉçÏÞ·¢ æºÏíÄßGáIí. ÈßçfɵøßW ÕßÖbÞØ¢ ¼ÈßMßAáKÄßÈÞÃá Ìß¼áÕá¢ ØøßÄÏᢠç¼ÞMæa ÌtB{á¢ ÉÆÕßÏᢠ©ÉçÏÞ·ß‚Äí. Ìß¼áÕᢠç¼ÞMÈᢠ¥ÏWd·ÞÎAÞøÞÃí.

ç¼ÞMX ÕÝßÏÞÃí §øáÕøá¢ Îá~cÎdLßÏáæ¿ ³ËߨßW Ìt¢ ØíÅÞÉß‚Äí. §ÄßÈÞÏß ÕÜßÏ Äáµ Îá~cÎdLßÏáæ¿ ÆáøßÄÞÖbÞØÈßÇßÏßçÜAá Ø¢ÍÞÕÈÏᢠæºÏíÄá. ³ËߨßW ØbÞÇàÈ¢ ÜÍßAáKÄßÈÞÏßøáKá §Äí. ÕÜßÏ ÕcÕØÞÏßµ{ÞæÃK çÉøßÜÞÃá ÉøßºÏæM¿áJßÏÄí. ®KÞW Îá~cÎdLßÏáæ¿ ØáøfÞ ¼àÕÈAÞøÞÏ æÉÞÜàØí ©çÆcÞ·ØíÅV ÈWµßÏ ÎáKùßÏßMí ç¼ÞMX ·ìÈ߂߈. ÉÃÎß¿ÉÞ¿áµ{ßW ç¼ÞMæa ØÞKßÇcÎáçIÞæÏKá æÉÞÜàØí ÉøßçÖÞÇß‚á ÕøßµÏÞÃí. ØìçøÞV¼ ÄGßMßW ç¼ÞMÈí çÈøßGá ÌtÎáçIÞæÏKÄá Ø¢Ìt߂ᢠæÄ{ßÕáµZ çÖ~øßAáKáIí. çµÞKßÏßæÜ çµØßW ÎâKÞ¢ dÉÄßÏÞÏÞÃá ç¼ÞMæÈ ¥ùØíxí æºÏíÄßøßAáKÄí.
 


Õß.®Øßæa ÉøÞÎVÖæJ Äá¿VKá ÈßÏÎØÍÏßW ÌÙ{¢  
Îá~cÎdLß ©NX ºÞIßÏáæ¿ µá¿á¢ÌJßæÈÄßæø dÉÄßÉf çÈÄÞÕí Õß.®Øí.¥ºcáÄÞÈwX È¿JßÏ ÉøÞÎVÖæJ Äá¿VKá ÈßÏÎØÍÏßW ÌÙ{¢. Îá~cÎdLßÏáæ¿ ε{áæ¿ ÕßÕÞÙçÎÞºÈ µÞøc¢ Õß®Øí ØÍÏßW ÉùEá. Õß®Øßæa ÉøÞÎVÖ¢ ÖøßÏÞÏßæˆKᢠÎáÄßVK çÈÄÞÕÞæÃKá Õß.®Øí ³VAÃÎÞÏßøáKá ®KᢠØíÉàAV ÉùEá. 

øÞ×íd¿àÏ¢ ÎÞùßÎùßÏáKá; ®WÁß®Ëí 'æÄxÏßW dÉÖíÈ"JßW .
 Ø¢¸V×ÍøßÄÕᢠÎÜàÎØÕᢠµâ¿áÄW dÉÕºÈÞÄàÄÕáÎÞÕáµÏÞÃá çµø{ øÞ×íd¿àÏ¢. ÆßÕØB{áæ¿ §¿çÕ{ÏíAá çÖ×¢ ÕàIᢠ§Ká ÈßÏÎØÍ çºøáçOÞZ æÉÞ¿áKæÈ Õß×ÎÕãJJßÜÞÏßøßAáKá §¿Äá ÎáKÃß. ÎáX ÎdLß µâ¿ßÏÞÏ ¥Õøáæ¿ ÈßÏÎØÍÞ¢·¢ ç¼ÞØí æÄxÏßW ææÜ¢·ßµÞçøÞÉâ çÈøß¿áKá. çØÞ{ÞV ÕßÕÞÆJßæa çÉøßW Îá¶cÎdLßÏáæ¿ øÞ¼ßÏᢠ¼áÁà×cW ¥çÈb×ÃÕᢠ¦ÕÖcæMGí ®WÁß®Ëßæa ÈßÏÎØÍÞ ÎÞV‚í §Ká È¿AÞÈßøßæAÏÞÃí §ì ÕÝßJßøßÕí.  

ËßçùÞØí: ÎáAßÏ ËÏW ÕøÞLÏßW; æØdµçGùßÏxí ¼àÕÈAÞøÈí ØØíæÉX×X.
ØøßÄ ®Øí. ÈÞÏøá¢ Ìß¼á øÞÇÞµã×íÃÈᢠ®. ËßçùÞØá¢ çºVKá 40,20,000 øâÉ ÄGßæÏ¿áæJKá ÄßøáÕÈLÉáø¢ æÎÁßAW çµÞ{¼í æÉÞÜàØí Øíçx×ÈßW 2009W çµØí ù¼ßØíxV æºÏíÄßøáKá.

ØøßÄæÏÏᢠÌß¼áÕßæÈÏᢠ¥ùØíxí æºÏíÄá. ËßçùÞØßæÈÄßæø È¿É¿ß ®¿áAÞX Øßxß æÉÞÜàØí µNß×ÃV æÉÞÄáÍøÃ ÕµáMá æØdµGùßAí 2010 ÈÕ¢ÌV 25Èá µJÏ‚ßøáKá. ¥ÄßW ȿɿßÏáIÞÏßÜï. 2011 æËdÌáÕøß øIßÈá Áß¼ßÉßÏßWÈßKá ÎæxÞøá µJá æÉÞÄáÍøÃ ÕµáMßÈá ÕæKCßÜá¢ È¿É¿ßæÏ¿áAáKÄßÈá ɵø¢ ÕàIᢠÁß¼ßÉßAá ùËV æºÏíÄá. 2011 ¼âY ®GßÈá ææÌ¼áÕßÈá ɵø¢ ÉáÄßÏ ¥ØßØíxaí ºáÎÄÜçÏæxCßÜᢠËÏW ÎáBßÏÄßÈÞW æÉÞÄáÍøÃ ÕµáMßÈá ȿɿßÏáÎÞÏß ÎáçKÞGáçÉÞµÞX ØÞÇß‚ßÜï.

ËßçùÞØßæa ËÏÜÞÃßæÄKá ÉÝíØÈW ù¼ßØíxùßW ÉøÞÎVÖß‚ßGßÜï. Äá¿VKá È¿JßÏ ÕßÉáÜÎÞÏ Äßø‚ßÜßÜÞÃá ÕøÞLÏßW µâGßÏßGßøáK ÉÝÏ ËÏW µâOÞøJßWÈßKá ËÏW µæIJßÏÄí. ËÏW ¥dÉÄcfÎÞÏ ØÞÙºøcJßW çµØßæa ÕßÖÆÞ¢ÖBZ ¥ùßÏÞæÄÏÞÃá ËßçùÞØßæÈ ÉߦVÁß ÁÏùµí¿ùÞÏß ÈßÏÎß‚Äí. ¯xÕᢠØàÈßÏùÞÏ ®ÁßÉߦV ®K ÈßÜÏÞÃí ¥çgÙJßÈá Øí@ÞÈAÏx¢ ÈWµßÏÄí.
 


 çØÞ{ÞV: Ìß¼áÕßæaÏá¢ ØøßÄÏáæ¿Ïá¢æÉÞÜàØí Ìt¢ ¥çÈb×ßAáKá.
çØÞ{ÞV ÄGßMáçµØí dÉÄßµ{ÞÏ Ìß¼á øÞÇÞµã×íÃX, ØøßÄ ®Øí. ÈÞÏV ®KßÕøáæ¿ æÉÞÜàØí ÌtBæ{ µáùß‚á ÕßÖÆÎÞÏ ¥çÈb×â Äá¿Bß. dÉÄßµ{áæ¿ Îá¶c dÉÕVJÈçµdwÎÞÏßøáK æµÞ‚ßÏßW æÉÞÜàØáÎÞÏß ÌtæMG ®dÄçÉVAí §ÕV çØÞ{ÞV ÉÞÈÜáµ{ᢠÕÞGV Ùàxùáµ{ᢠÈWµßæÏKÄßæa µÃAáµZ ¥çÈb×ÃØ¢¸JßÈá ÜÍß‚á.
ØÍ µ‡ÞC{ßÏáæ¿ ÕAßW.
çÈVAáçÈV ÈßKáU øâfÎÞÏ çÉÞVÕß{ßµç{Þæ¿Ïᢠ¥ØÍcÕV×çJÞæ¿Ïá¢ ÍøÃ_dÉÄßÉfBæ{ µâGJÜïßæa ÕçAÞ{æÎJß‚á çØÞ{ÞV ÕßÕÞÆ¢ ÕàIᢠÈßÏÎØÍæÏ ØíÄ¢ÍßMß‚á. ¥LØßÈá ÄæK µ{C¢ ºÞVJáK ȿɿߵZAÞÃá ØÍ §KæÜ ØÞfc¢ÕÙß‚Äí.  


εæÈAáùß‚í ²ÞVJí ÎßÝßçÄÞøÞæÄ øÞ¼NÞZ.
æµÞGÞøAø D 'ÈßB{ÞæøCßÜᢠ¥ÕæÈ µIÞW ®æK æµÞKßGáçÉÞµÞX ÉùÏâ.... ®æa Õ߯cÞV@ßµ{ÞÏßøáK øIáçÉæøCßÜᢠµá{A¿Ïᑚ ®ˆÞ ÕàGáµ{ßÜᢠ©IÞµá¢. ¥ÕV ®æKAáùß‚í ®L޵ᢠµøáÄáKÄí. εæÈ çÄ¿ß æÉÞÜàØí ÈßøLø¢ ÕàGßW ®JáKá. ²øN §Äí ®BæÈ ØÙßAᢠê Ìß¼á øÞÇÞµã×íÃæa ¥N øÞ¼NÞ{áæ¿ µÃíÀ¢ §¿ùß. µá{A¿ ·Õ. Øíµâ{ᑚ µáGßµæ{ ÉÄßxÞIáµç{Þ{¢ ÉÀßMß‚ ùßG. æÙÁíÎߨíd¿Øí ÄÜ µáÈßAáKá, εæÈAáùßç‚ÞVJí. 
Õß®Øßæa ·YÎÞÈᢠçØÞ{ÞV ÄGßMßW ÉCÞ{ßæÏKá ç¼ÞV¼í.

Îá¶cÎdLß Ìß¼áÕßæa µâGádÉÄß: ÉßÃùÞÏß.

Îá¶cÎdLßÏáæ¿ ØíxÞË¢·¢ ¼ßAáçÎÞX ç¼AÌí øÞ¼ßÕ‚á

µ×í¿ß‚á øfæMGá; ·çÃ×í ÎÞdÄ¢ µá¿áBß .

Îá¶cÎdLßÏᢠÎdLßÎÞøá¢ ÎæxÞøá ÕßÕÞÆJßW ¥µæM¿áKÄßWÈßKí §aÜß¼XØí ÕßÍÞ·¢ §Õæø µÝßE ÆßÕØ¢ µ×í¿ß‚á øfæM¿áJß. ç¿ÞGW çËÞV Ïá ÄGßMá çµØßæÜ ÖÌøàÈÞ@ßæa µâGádÉÄß ºdwÎÄß øIá ÆßÕØ¢ ÎáOí ÄÜØí@ÞÈJá ÎÞØíµxí çÙÞGÜßW ²øá º¿Bá Ø¢¸¿ßM߂߸áKá. Îá¶cÎdLßÏᢠÎdLßÎÞøáæÎÜïÞ¢ §ÄßW ÉæC¿áAáæÎKᢠ¥ùßÏ߂߸áKá. ®KÞW ¥Éµ¿¢ ÎÃJùßE ØíæÉ×W dÌÞFí Îá¶cÎdLßæÏ ÉøßÉÞ¿ßÏßW ÉæC¿áAáKÄßWÈßKá ÕßÜAß. ÎdLßÎÞøá¢ çÉÞÏßÜï. ÕßÕÞÆB{áæ¿ çÄÞÝÈÞÏ ÎáX ÎdLß æµ.Ìß. ·çÃ×í µáÎÞV ®¢®W® ÎÞdÄ¢ º¿Bßæa ÈßùØÞKßÇcÎÞÏß. ¥Äá ÕßÕÞÆÎÞÕáµÏᢠæºÏíÄá.   

æµÞÜïæM¿áKÄßÈí ÉJá ÆßÕØ¢ ÎáXÉí øÖíÎß Ìß¼áÕßæÈÄßæø ÉøÞÄß ÈWµß .
Ìß¼á øÞÇÞµã×íÃæa ÕàGßW ÄÞX ¥ÈáÍÕßAáK ÉàÁÈBZ µÞÃß‚á æµÞˆæM¿áKÄßÈá ÉJá ÆßÕØ¢ ÎáXÉá øÖíÎß æµÞGÞøAø æÉÞÜàØßW ÉøÞÄß ÈWµßÏßøáKá. ®KßGᢠæÉÞÜàØí È¿É¿ßæÏ¿áJ߈. Ìß¼á øÞÇÞµã×íÃÈá¢ ØøßÄÞÈÞÏøá¢ ÄNßÜáU ÌtæJAáùß‚á¢ ÉøÞÄßÏßW ÕßÖÆÎÞÏß ºâIßAÞGßÏßøáKá. ØøßÄÏßW ÈßKá ÍVJÞÕßæÈ øfß‚á ÈWµÃæÎKÞÏßøáKá ¦ÕÖc¢. æÉÞÄádÉÕVJµ ÉUßAW ºdwÞØßW ¼áÎßÈß×ÏíAí ²MÎÞÃá øÖíÎß æµÞGÞøAø æÉÞÜàØßW ÉøÞÄß ÈWµßÏÄí. µJßæa çµÞMß øÖíÎßÏáæ¿ ÎøÃçÖ×¢ çÜÞAW æÉÞÜàØßæÈ µÞÃßæ‚CßÜᢠËÜÎáIÞÏßæˆKá ¼áÎßÈß× ÉùÏáKá. µJßæa çµÞMß èdµ¢dÌÞFí ©KÄÈá èµÎÞùßÏÄÞÏß ¼áÎßÈß× ¥ùßÏß‚á. øÖíÎß æµÞÜÉÞĵ çµØßW µJí ÈßVÃÞϵÎÞµáæÎKá èdµ¢dÌÞFí ¥ÇßµãÄøá¢ ÉùÏáKá.
2006 ¼ÈáÕøß 22ÈÞÃá ÉøÞÄß ÈWµßÏÄí. Ìß¼á øÞÇÞµã×íÃX æºBKâøßÜáU æµ®‚í®Ëí®W ¼àÕÈAÞøß ØøßÄÏíæAÞMÎÞÃáUæÄKá ÉøÞÄßÏßÜáIí. ÍVJÞÕí ØøßÄÏáÎÞÏß çºVKá ÇÞøÞ{¢ çÉøßW ÈßKá ÜfBZ ÕÞBßÏßGáIí. çdÉÞ¼µí¿í ÕVAßæa çÉøßÜÞÃá Éâ ÕÞBßÏÄí. ÍVJÞÕßæÈÏá¢ ØøßÄæÏÏᢠÄßøáÕÈLÉáøæJ ²øá çÙÞGÜßW ÈßKá É߿ߵâ¿ßÏßGáæIKá¢ ÉøÞÄßÏßW ÉùÏáKá.

  µá{A¿ Ìß®Áí æØaùßW ÉÀßAáK µÞÜJá øÞ¼NÞ{áæ¿ ÕàGßW çÉÏß¹í ·ØíxÞÏß ÄÞ믧⧿áKá. §AÞÜJá øÞ¼NÞ{áæ¿ εÈÞÏ Ìß¼áÕᢠÄÞÈᢠÄNßW ØíçÈÙß‚á. 2002W æÉøßAá{¢ çµÞÝßçAÞ¿í ÎÙÞçÆÕV çfdÄJßW Õ‚á ÕßÕÞÙßÄøÞÏÄÞÏᢠÌÞÌá ®KÏÞ{áæ¿ ØÞKßÇcJßÜÞÏßøáKá ÕßÕÞÙæÎKá¢ ÉøÞÄßÏßW ÉùÏáKá. ÍVÄãÕàGßW ÆáøßÄÞÕØíÅÏßÜÞÃá ¼àÕßÄæÎKᢠøIá ÎA{áæIKᢠ§ÕVAá ºâ¿áæÕU¢ çÉÞÜᢠÈWµÞX ÈßÕãJßÏßæˆKá¢ ÉøÞÄßÏßÜáIí. 



Îá¶cÎdLßÏáæ¿ øÞ¼ßAÞÏß dÉÄßÉf¢ ·ÕVÃæù µIá  

®WÁß®Ëí ØÎÏJá øÖíÎßÏáæ¿ æµÞÜÉÞĵ¢ æÄ{ßÏÞEÄí ®çL? dÉÄßÉfçJÞ¿í Îá¶cÎdLß ?

çØÞ{ÞV Îá¶cdÉÄß Ìß¼á øÞÇÞµã×íÃæa ¦Æc ÍÞøc øÖíÎßÏáæ¿ æµÞÜÉÞĵçAØßW çËÞùXØßµí ùßçMÞVGí çÌÞÇÉâVÕ¢ ææÕµßMßæ‚K ÕcµíÄÎÞÏ ØâºÈ ÈWµß ØÍÏßW Îá¶cÎdLß ©NXºÞIß dÉÄßÉfJßæÈÄßæø µ¿KÞdµÎâ È¿Jß. ''çËÞùXØßµí ùßçMÞVGí ÄÞÎØßMßAÞX ÕÜï ÌáißÎáGᢠ©çIÞ çµÞ¿ßçÏøß. ®Ká ÎáX ¦ÍcLø ÎdLßçÏÞ¿í ©NXºÞIß çºÞÆß‚á.

ε{áæ¿ ÎøÃ¢ æµÞÜÉÞĵÎÞÃí ®Ká øÖíÎßÏáæ¿ ÉßÄÞÕí 2007 ¼ÈáÕøß ÎâKßÈí ¥KæJ Îá¶cÎdLß Õß.®Øí. ¥ºcáÄÞÈwÈá çø¶ÞÎâÜ¢ ÉøÞÄß ÈWµßÏÄÞÏß ¦ÍcLøÎdLß ÄßøáÕFâV øÞÇÞµã×íÃÈᢠæÕ{ßæM¿áJß. æµÞÜçAØßW ÈßKí ©ZæMæ¿ Ìß¼á ¥çMÞæÝÞæA øfæÉGÄá øÞ×íd¿àÏØbÞÇàÈ¢ ÎâÜÎÞÃí ®KᢠÎá¶cÎdLßÏᢠ¦ÍcLøÎdLßÏᢠ¦çøÞÉß‚á. ØVAÞøßæa ¦çøÞÉâ dÉÄßÉf¢ ÄUß. Îá¶cÎdLßÏáæ¿ ÉøÞÎVÖB{ßW dÉÄßç×Çß‚í ¥ÕV È¿áJ{JßÜßùBß ¥çgÙJßæÈÄßæø ÎádÆÞÕÞµc¢ ÎáÝAß. ÎâKá ÎÞØJßȵ¢ ¥çÈb×â ÉâVJßÏÞAÞX Ø¢¸çJÞ¿í ¦ÕÖcæMGßGáæIKᢠÎdLß ÄßøáÕFâV ¥ùßÏß‚á. ¥ùØíxßÜÞÏ Ìß¼áÕßæa æÎÞÝßµæ{Aáùß‚í ¥ÏÞ{áæ¿ ¥ÍßÍÞ×µæa æÕ{ßæM¿áJÜáµ{áÎÞÏß dÉÄßÉf¢ ÄßøßEçMÞÝÞÃá ÎáX ØVAÞøßæa ÕàÝ킵Z ºâIßAÞGß ØVAÞV dÉÄcÞdµÎâ È¿JßÏÄí. §MùÏáK ¥ÍßÍÞ×µX ÙØíµV 2010 W çµÞ¿ßçÏøß ÌÞܵã×íÃX ¦ÍcLø ÎdLßÏÞÏßøßæA ¦ÜMáÝÏßW Ìß¼áÕá¢ ØøßÄÏᢠçºVKá È¿JßÏ ÄGßMá çµØßæÜ ÎâKÞ¢ dÉÄßÏÞÃí. ®Øí®X çµÞ{¼ßæÜ ÎáX ®Øí®Ëíæ® µìYØßÜùÞÏßøáKá §ÏÞæ{Ká ÎdLß ÄßøáÕFâøá¢ ¥ùßÏß‚á.

®Øí®Ëíæ® ¯øßÏÞ µNßxß ¥¢·ÕᢠØßÉß®¢ çÈÄãÄbJßÜáU ¥ÍßÍÞ׵آ¸¿ÈÏáæ¿ ¥¢·ÕáÎÞÏßøáKá. øÞ×íd¿àÏ ØbÞÇàÈ¢ µÞøÃ¢ §ì çµØßW È¿É¿ß ©IÞÏßæÜïKí ¥Ká µÌ{ßAæMG æºææK ØbçÆÖß dɵÞÖí ÄæK æÕ{ßæM¿áJßÏßGáæIKá Îá¶cÎdLß ¥ùßÏß‚á. §ì ØVAÞøÞÃá Ìß¼áÕßæÈ ¼ÏßÜßÜÞAßÏÄí. ÎâKø ÎÃßAâV æµÞIá ÎáÝáÕX ØÄcÕᢠÉùÏßMß‚á. 2006 æËdÌáÕøßÏßW ¥çÜï øÖíÎßÏáæ¿ ÉßÄÞÕí ÉøÞÄß ÈWµßÏÄí ®Kᢠ¥çMÞZ ©NXºÞIßÏÞÏßøáKßçÜï Îá¶cÎdLß ®Ká Õß®Øí çºÞÆß‚á. ÎøÃ¢ È¿KÄí ¥çMÞÝÞæÃCßÜᢠ¦Æc¢ ¥ØbÞÍÞÕßµ ÎøÃJßÈá ÎÞdÄÎÞÃá çµæØ¿áJÄí ®Kí ©NXºÞIß ÎùáÉ¿ß ÈWµß. ÉßKà¿ÞÃá æµÞÜÉÞĵÎÞæÃK ÉøÞÄß  ©ÏVKÄí. Õß®ØßÈá ÉøÞÄß µßGßÏÄᢠ¥çMÞÝÞµá¢. ¥FáæµÞÜï¢ ¦ ÉøÞÄßÏßçzW §¿Äá ØVAÞV ®Lá æºÏíÄá ®Kí ©NXºÞIß çºÞÆß‚á.

øIá ÕV×ÎÞÏßçÜï ÈßB{ᢠÕKßGí ®Kí ¥çMÞZ çµÞ¿ßçÏøß çºÞÆß‚á. çËÞùXØßµí ùßçMÞVGí ÕKçMÞZ ÎÞdÄÎÞÃá æµÞÜÉÞĵÎÞæÃKá Øí@ßøàµøß‚Äí. ùßçMÞVGí µßGÞX ææÕµß. §ì ØVAÞøßÈí ¥Äí ®çMÞÝÞÃá µßGßÏÄí ®KᢠçµÞ¿ßçÏøß çºÞÆß‚çMÞÝÞÃí ¥Äá ÄÞÎØßMßAÞX ÕÜï dÉÏÞØÕáÎáçIÞ ®Ká Îá¶cÎdLß Äßøß‚áçºÞÆß‚ÄᢠØÍ ÕàIᢠdÉfáÌíÇÎÞÏÄá¢. 


çØÞ{ÞV: çµÞ¿ßçÏøßçÏÞ¿á ÉøÞÄßæMGßGá¢ È¿É¿ßæÏ¿áJßæÜïKá ØbÞÎß ÈßVÎÜÞÈw·ßøß
 çØÞ{ÞV ÄGßMáÕàøX Ìß¼á øÞÇÞµã×íÃÈá¢ ØøßÄ ÈÞÏøá¢ ÎÞçÕÜßAø ºÞøá¢Îâ¿í µHÈÞµáÝß ¦dÖ΢ çµdwàµøß‚á¢ ÕcÞÉÞøçÎ{ È¿JßÏᢠÜfBZ ÄGßÏ çµØí, çµÞ¿ßçÏøß ÌÞܵã×íÃX ¦ÍcLøÎdLßÏÞÏßøßæA ¥çgÙJßæa dÖiÏßWæM¿áJßæÏCßÜᢠ¥Õæø É߿ߵâ¿ÞX È¿É¿ßæÏÞKᢠØbàµøß‚ßæˆKá ºÞøá¢Îâ¿í ÄçÉÞÕX çÏÞ·ÞdÖÎ ¥ÇßÉX ØbÞÎß ÈßVÎÜÞÈw·ßøß.

¦ùá ÕV×¢ ÎáXÉá Ìß¼áÕá¢ ØøßÄÏᢠµâ¿ß Äæa µ‡ßW ÈßKí 75,000 øâÉ ÄGßæÏ¿áJá. ²M¢ ÈÞGáµÞøßW ÈßKá ÜfB{ÞÃá ÄGßÏÄí. §AÞøc¢ 2007 æËdÌáÕøßÏßW ¥KæJ ¦ÍcLøÎdLß çµÞ¿ßçÏøßæÏ çÈøßGá ÇøßMß‚á. Ìß¼áÕßæa çËÞçGÞ ©ZæMæ¿ÏÞÃí ¥çgÙJßÈá æµÞ¿áJÄí. ÉøÞÄß ÜÍß‚Ïá¿X çµÞ¿ßçÏøß ¦æøæÏÞæAçÏÞ Õß{ß‚á ÈßVçÆÖ¢ ÈWµáµÏá¢ ÄæK οAß ¥ÏÏíAáµÏᢠæºÏíÄá. øIá æÉÞÜàØáµÞV ÕKá æÎÞÝßæÏ¿áJáæÕCßÜᢠÉßKà¿í ¥çÈb×ÃæÎÞKᢠȿK߈.

¨ dÉçÆÖæJ ÉÞØíxùßW ÈßKá Ìß¼á øÞÇÞµã×íÃX ÜfBZ ÄGßÏßøáKá. ÄçKÞæ¿ÞM¢ ÉÞØíxùᢠçµÞ¿ßçÏøßæÏ µIá ÉøÞÄß ÈWµßæÏCßÜᢠËÜÎáIÞÏ߈. ÄçÉÞÕX øÞ¼çÏÞ·¢ ç±ÞÌW d¿Øíxí ©Æí¸Þ¿ÈJßÈá çµÞ¿ßçÏøßæÏ æµÞIáÕøÞX Ìß¼áÕá¢ ØøßÄÏᢠÄÞWÉøc¢ µÞGßÏßøáKá. ¥CßZ ®KÞÃí ¥ÕV çµÞ¿ßçÏøßæÏ ÕßçÖ×ßM߂߸áKÄí. çµÞ¿ßçÏøßæÏ fÃßAÞÈÞÏß ÄÞÈᢠÌß¼áÕá¢ ØøßÄÏᢠµâ¿ß ÄßøáÕÈLÉáøJí ®JßæÏCßÜᢠ¥çgÙæJ µÞÃÞÈÞÏ߈. Éçf d¿ØíxßÈá 10 Üf¢ øâÉ çµÞ¿ßçÏøß ÈWµáæÎKá Ìß¼á ÄæK ÕßÖbØßMß‚á.

d¿Øíxí ©Æí¸Þ¿ÈJßÈá fÃßAÞX Øáçø×íç·ÞÉßÏáæ¿ ÕàGßçÜAá  æµÞIáçÉÞæÏCßÜᢠ¥çgÙ¢ ÕàGßW §ˆÞÏßøáKá. Äá¿VKá æµ.Ìß. ·çÃ×íµáÎÞùßæa ¥¿áçJAá æµÞIáçÉÞÏß. ÄÞX fÃß‚áæÕCßÜá¢ ÕøÞX ¥ØìµøcÎáæIKá ·çÃ×í ¥ùßÏß‚á. Ìß¼áÕßçÈÞ¿á¢ ØøßÄçÏ޿ᢠ·çÃ×í dÉçÄcµß‚í ¥¿áMæÎÞKᢠµÞGßÏ߈. Äá¿VKí ¥KæJ ÎdLß ®X.æµ. çdÉκdwæÈ µÞÃÞÈÞÏß ¥çgÙJßæa ´çÆcÞ·ßµ ÕØÄßÏßçÜAá æµÞIáçÉÞÏß. ÄæK ¥Õßæ¿ µÏxßÕßGßGá Ìß¼á ÎáBß. ÄÞX çdÉκdwæÈ fÃßæ‚CßÜᢠ¥çgÙÕᢠ¥Øìµøc¢ ºâIßAÞGß ÕK߈. Äá¿VKá ÌÞܺdwçÎçÈÞæa ¥¿áçJAá çÉÞµÞæÎKá Ìß¼á ÉùEáæÕCßÜᢠÄÞX ÄÞWÉøc¢ µÞGßÏßæˆKᢠØbÞÎß ÈßVÎÜÞÈw·ßøß ¥ùßÏß‚á.  


çØÞ{ÞV ÄGßMí çµØßW Ɇߵí ùßçÜ×XØí ÎáX ÁÏùµí¿V ®.ËßçùÞØßæÈÄßæø Õß¼ßÜXØí ¥çÈb×â.
40 Üf¢ øâÉ ÄGßæÏ¿áJÄáÎÞÏß ÌtæMGá ÄßøáÕÈLÉáø¢ æÎÁßAW çµÞ{¼í æÉÞÜàØí ø¼ßØíxV æºÏíÄ   çµØßW ØøßÄÏíAᢠÌß¼áÕßÈáæÎÞM¢ ËßçùÞØá¢ dÉÄßÏÞÃí. §Äá ÉøÎÞVÖß‚á æµÞIá æÉÞÜàØí ØVAÞøßçÜAá ÈWµßÏ ùßçMÞVGí   æØdµçGùßÏxßW µÞÃÞÄÞÕáµÏÞÏßøáKá. §Äá Ø¢Ìtß‚í ¥çÈb×ßAÞX Ɇߵí ùßçÜ×XØí æØdµGùß ùÞÃß ç¼ÞV¼í ØVAÞøßçÈÞ¿í ÖáÉÞVÖ æºÏíÄßøáKá.  ¥çÄØÎÏ¢ ÄÈßæAÄßæøÏáU ¦çøÞÉÃBZ ØÄcÎæÜïKá¢ ØøßÄÏᢠÌß¼áÕᢠçºVKí ÄæK µÌ{ßMß‚ÄÞæÃKáÎÞÃá ËßçùÞØí ÉùÏáKÄí. 

Ìß¼áÕßæa ¥NÏáæ¿ ¼ÞÎcÙV¼ß. 
çØÞ{ÞV ÄGßMá çµØßÜáZæMG Ìß¼á øÞÇÞµã×íÃæa ¦ÆcÍÞøcæÏ æµÞÜæM¿áJßæÏK çµØßW Ìß¼áÕßæa ¥N øÞ¼NÞ{ßæa ÎáXµâV ¼ÞÎcÞçÉf ØVAÞV ÈßÜÉÞ¿ùßÏÞÈÞÏß èÙçAÞ¿Äß ÎÞxß. Ìß¼áÕßæa ¦ÆcÍÞøc øÖíÎßæÏ 2006 æËdÌáÕøß ÈÞÜßÈá Îøß‚ÈßÜÏßW µæIJßÏ çµØßW æµÞÜÉÞĵ, ·ÞVÙßµ ÉàÁÈ µáxBZ ºáÎJß ¥ùØíxí æºÏíÄá Ä¿CÜßW ÕÏíAáæÎK ¦ÖCÏßÜÞÃá ÙV¼ß.