12/21/2012

വഴി തെറ്റുന്ന ലൈംഗീകത







മനുഷ്യന് പുറത്ത്  ഒരു ജീവജാലങ്ങളിലും  ലൈംഗീകത  മനശാസ്ത്രപരമായിട്ടല്ല  പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട്   തന്നെ അവര്‍ക്കിടയില്‍  സ്ത്രീപീഡനമോ  ബാലാല്‍സംഗമോ  ഒന്നും  നടക്കുന്നില്ല.


 .മനുഷ്യരില്‍ തന്നെ "പുരുഷ-ലൈംഗീകത"  മനശാസ്ത്രപരമായി മാത്രം പ്രവര്‍ത്തിക്കുന്നത്കൊണ്ട് മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്  ലൈംഗീകതയും നിയന്ത്രിക്കാന്‍ കഴിയുന്നില്ല .



അടക്കാനാവാത്ത ലൈംഗീകതൃഷ്ണ പുരുഷനില്‍  പൈശാചികമായ  അക്രമത്തിന്‍റെ   മനശാസ്ത്രം  സൃഷ്ടിക്കുന്നത്  സ്വയം ചെറുക്കന്‍ കഴിവില്ലാത്ത പുരുഷന്മാര്‍ ധാരാളമുണ്ട്.  .

പുരുഷനില്‍ അഹം (ഞാന്‍)  എന്ന വൈകാരീകത   സ്വാര്‍ഥതയുടെ  വിചിത്രമായ   ഒരഭിനിവേശമാണ്. 

തനിക്ക് പുറത്ത്  ആഗ്രഹിക്കുന്നതിനെ എന്തിനേയും  നിയന്ത്രിക്കാനും  സ്വന്തമാക്കാനും  കഴിയാത്ത പുരുഷന്‍ അക്രമാസക്തമാകുന്നത്  അവരിലെ   മനശാസ്ത്രം  വഴി തെറ്റുന്നത് കൊണ്ടാണ്. 

ഇത് സമൂഹത്തിലെ ഉന്നതര്‍ക്കും സംഭവിക്കുന്ന ചാപല്യമാണ്. അടച്ചു പൂട്ടിയ നിലയില്‍ പ്രവര്‍ത്തിക്കുന്ന മതങ്ങളിലും  സ്ഥാപനങ്ങളിലും -ലൈംഗീക ചൂഷണവും അക്രമങ്ങളും  പുറത്തറിയാന്‍ അവര്‍ സമ്മതിക്കില്ല. അവരുടെ സ്വാധീനം അവരതിന് വേണ്ടി എല്ലാ വഴിയിലും ഉപയോഗിക്കും.

സാധാരണക്കാരിലും  അവസരം കിട്ടുമ്പോള്‍ വൈകാരീകത  പൈശാചികതയുടെ   പല രൂപത്തില്‍ അക്രമവാസനയുടെ ആണത്തമായി  നിസ്സഹായരായവരുടെ  മുമ്പില്‍ അവതരിക്കുന്നു .

ചെറുപ്പക്കാരിലാണ്  അക്രമമനശാസ്ത്രം  പെട്ടെന്ന് വേര് പിടിക്കുന്നത്‌. കാരണം അവര്‍ ചെയ്യുന്നതിന്‍റെ  ഭവിഷ്യത്തുകളെ  വിലയിരുത്താന്‍ അവരുടെ വ്യക്തിത്വം  പ്രപ്തമല്ല. 

രാഷ്ട്രിയത്തിന്‍റെയോ,  കൂട്ടുകെട്ടിന്‍റെയോ പിന്‍ബലമുണ്ടെങ്കില്‍ സ്വ ബോധമില്ലാത്ത  ഏതു യുവാവും ഒരു  പ്രകോപനവുമില്ലാതെ  തന്നെ  അക്രമാസക്തമാകും. ഇതാണ് ആണത്തമെന്ന്  അവര്‍ തെറ്റായി  ധരിക്കുന്നത്കൊണ്ടാണിത്. ഇതിന് തെറ്റായ  സാമൂഹ്യ വീക്ഷണങ്ങളുമായി  ബന്ധമുണ്ടാവാം.

ടെറോറിസം  പോലെ ആഗോള  വിപത്തുകള്‍ പടരുന്നതിന്   കാരണം   യുവാക്കളില്‍ നിലനില്‍ക്കുന്ന അക്രമത്തിന്‍റെ  മനശാസ്ത്രവും അതിന് പ്രചോദനമാകുന്ന  സാമൂഹ്യ ചുറ്റു പടുകളുമാണ് .

മനുഷ്യരില്‍ അഹം സൃഷ്ടിക്കുന്ന  വൈകാരിക വേലിയേറ്റങ്ങളെ  നിയന്ത്രിക്കാന്‍ സ്വബോധത്തിന് മാത്രമേ കഴിയുകയുള്ളൂ. സ്വബോധം  ഇല്ലാത്ത  യുവപുരുഷനില്‍  സ്ത്രീകള്‍ക്ക്   അപകടകാരമാകുന്ന  മനശാസ്ത്രം പെട്ടെന്ന് വളര്‍ന്ന് വരും.. അതിന്  കാരണം  പുരുഷനില്‍ ലൈംഗികത  മനശാസ്ത്രപരമാണ് എന്നതാണ്.

 പ്രാചീന  സംസ്കാരത്തിലൂന്നിയ    കപട  സാദാചാര ചിന്ത    കൈ വിടാതിരിക്കയും  ലൈംഗീകത  ഗോപ്യമായി  കരുതുകയും  എന്നാല്‍   ആധുനീക  ലോകത്തിന്‍റെ  സുഖ സൗകര്യങ്ങള്‍ക്കായി പരക്കം പായുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ പുരുഷന്‍ സ്ത്രീയെ ഒരുപഭോഗ  വസ്തുവായി  കാണുന്നത്കൊണ്ട്  പുരുഷനെ  നയിക്കുന്ന  മനശാസ്ത്രം  പലപ്പോഴും  അവരെ  വഴി തെറ്റിക്കുന്നു. വഴി തെറ്റിയ  മനശാസ്ത്രം  പുരുഷനില്‍ ഒരു   അവസരത്തിനായി  ഇരയെ കാത്തി രിക്കുന്നു.

കേരളം  ഭ്രാന്താലയം  എന്ന് വിവേകാനന്ദന്‍ പറഞ്ഞിട്ട്  ഒരു നൂറ്റാണ്ട്  കഴിഞ്ഞിട്ടും  കേരളിയരിലെ   ഭ്രാന്തിനു  വലിയ കുറവ് വന്നിട്ടില്ലെന്ന്  മാത്രമല്ല  അത് രാഷ്ട്രിയ ത്തിലേക്കും  മതങ്ങളിലേക്കും  കൂടുതല്‍ പടര്‍ന്നു കയറിയിരിക്കുന്നു എന്ന് കേരളത്തിന്‍റെ  തെരുവുകള്‍  വിളിച്ചു പറയുന്നു.

ഭാരതത്തിലുടനീളം  സ്ത്രീകളുടെ  സുരക്ഷ   മെച്ചമല്ലെങ്കിലും,   ആത്മിയത   വളര്‍ത്താന്‍ എല്ലാ  മതവിഭാഗങ്ങളും  മത്സരിച്ചു  പ്രവര്‍ത്തിച്ചിട്ടും  സാക്ഷര  കേരളത്തില്‍ സ്ത്രീകള്‍ക്ക്  പൊതു വഴികളില്‍ നിര്‍ഭയം  സഞ്ച രിക്കാന്‍ പറ്റാത്തത്  പുരുഷ സമൂഹത്തിന് വളരെ നാണക്കേടാണ്. പുരുഷ മേധാവിത്തം  ഭരിക്കുന്ന  സംസ്കാരത്തില്‍ പുരുഷന്  എവിടെയും  മേല്‍കോയ്മ  സ്ത്രീകള്‍ക്ക്  ഒരു  പ്രശ്നം തന്നെയാണ്  .

പുറത്തു  നടക്കുന്നതിലും  കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ നടക്കുന്നത്  വീട്ടിനകത്തും  ദാമ്പ ത്യ  ജീവിതത്തിലുമാണ് എന്ന്  സര്‍വേകള്‍ വ്യക്ത മാക്കുന്നു . പക്ഷെ  പുരുഷ മേധാവിത്തത്തിന്  അടിമയായി ജീവിക്കാന്‍ വിധിക്കപ്പെട്ട  സ്ത്രീ  സാഹചര്യങ്ങളുടെയും  അടിമയാണ്  എന്നത് ലോകം  മുഴുവനും   പുരുഷന്  തുണയാകുന്നുണ്ട് . 

മനുഷ്യാവകാശം  അന്താരാഷ്ട്ര  നിയമ സംഹിതയില്‍ എഴുതി വച്ചിട്ടെന്തു  കാര്യം.
സ്ത്രീ കള്‍ക്ക്  മനുഷ്യാവകാശം  ആഗോളതലത്തില്‍ ഇനിയും ഒരു സ്വപ്നമായി  അവശേ ഷി ക്കുന്നു. അതിന് പുരുഷനില്‍ ബോധവല്‍കരണം  ആത്യാവശ്യമാണ് 

ലൈംഗികതയില്‍  സ്ത്രീയും  പുരുഷനും  തമ്മിലുള്ള  വലിയ  വ്യത്യാസം  പ്രകൃതി   തന്നെ നല്‍കിയിട്ടുള്ളതാണ്. ഇതറിയാതെയാണ്  സ്ത്രീ ലംബടന്‍മാരായ  പുരുഷന്മാര്‍ നാട് നീളെ  സ്ത്രീകളെ  ശല്ല്യം ചെയ്ത്   രസിക്കുന്നത്.

സിനിമയിലും  മറ്റു  സാഹിത്യ  മാധ്യമങ്ങളിലും      ലൈംഗീകതയെ  വികലമായി അവതരിപ്പിക്കുന്നതും, ആധുനീകത    സ്ത്രീയില്‍ പ്രദര്‍ശിപ്പിക്ക പ്പെടുന്ന   "" സെക്സ് അപ്പീല്‍"    സംസ്കാരവും  പുരുഷന്‍റെ  മനശാസ്ത്രം  തെറ്റായി  വ്യാഖ്യാനിക്കുന്നു. 

സ്ത്രീ  സൗന്ദര്യം   പ്രകടിപ്പിക്കുന്നതിനെ പുഷന്‍ തെറ്റിദ്ധ രിക്കുന്നു . സുന്ദരിയായി  അണിഞ്ഞ്  ഒരുങ്ങുന്ന   സ്ത്രീയിലെ സൗന്ദര്യം, ഒരു പൂവിനെ കാണുംപോലെ     ആസ്വതിക്കാന്‍   പുരുഷന്  കഴിയുമ്പോള്‍ അവര്‍ തമ്മിലുള്ള ഇട പെടല്‍ സുഗമമാകും . 

സ്ത്രീകള്‍ ലൈകികതക്കു  വേണ്ടിയല്ല  ഫാഷനില്‍  അണിഞൊരുങ്ങുന്നത് എന്ന് പുരുഷന്‍ അറിയണം. അതവരുടെ  ആത്മവിശ്വാസത്തിന്‍റെ  ഭാഗമാണ്,  എന്ന് ഭാരതിയ പുരുഷന്മാര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.


സ്ത്രീയിലും  പുരുഷനിലും  വ്യത്യസ്തമായ  ലൈംഗീകത.


പുരുഷന്‍റെ   ലൈംഗീകത നിയന്ത്രിക്കുന്നത്‌  അവനിലെ അജ്ഞതയുടെ   മനശാസ്ത്രമാണ്. ഈ  മനശാസ്ത്ര ത്തോട്  വികാരം  ചേരുമ്പോള്‍ സ്വബോധ മില്ലാത്ത പുരുഷന്‍ അന്ധനായി തീരുന്നു.

എന്നാല്‍ സ്ത്രീയിലെ  ലൈംഗീകത നിയന്ത്രിക്കുന്നത്‌  അവളിലെ  സ്വബോധമാണ്.  

പ്രേമം  എന്ന  വികരമില്ലാതെ  ഒരു സ്ത്രീയും ലൈംഗീകസുഖം  ആഗ്രഹി ക്കുന്നില്ല എന്ന സത്യം  പിടി കിട്ടാത്ത പുരുഷന്‍ എന്നും  സ്ത്രീകളെ  ശല്ല്യം ചെയ്തു  കൊണ്ടിരിക്കുന്നു . 

സ്വതന്ത്രയായ  ഒരു സ്ത്രീയും  പുരുഷനെപ്പോലെ  എപ്പോഴും  എവിടെയും  ലൈംഗീകസുഖം  ആഗ്രഹിക്കുന്നില്ല  എന്നതാണ് വസ്തുത.

എന്നാല്‍ ലോകം മുഴുവന്‍ മനശാസ്ത്രജ്ജര്‍  പഠി പ്പിക്കുന്ന  ലൈംഗീകത  വ്യത്യസ്തമാണ്.  പുരുഷന്‍  ഏറ്റവും കൂടുതല്‍ തെറ്റായി പഠിക്കുന്ന  കാര്യവും   സ്ത്രീയുടെ  ലൈംഗികതയാണ്. 

 ലോകം മുഴുവനും  പുരുഷ ന്‍റെ  ഈ  അജ്ജ്ഞത  മനശാസ്ത്ര പരമായി  പലരും    മുതലെടുക്കുന്നുണ്ട്.

ആത്മിയതയും  രതിയും 

അത്മിയമായ  മനുഷ്യന്  രതി  എന്നാല്‍ സ്ത്രീയും പുഷനും  പരസ്പരം പ്രേമം   എന്ന വികാരം പങ്കിടുന്ന  പവിത്രമായ  ഒരിടപെടലാണ .  

സ്ത്രീ പുരുഷ ബന്ധം   വൈകാരീകമാകുമ്പോള്‍ ഉടലെടുക്കുന്ന  പ്രേമത്തിന്‍റെ  പൂര്‍ത്തീ കരണമാണ്  രതി. 

അതിന് സ്ത്രീയും പുരുഷനും ഒരുപോലെ  സന്നദ്ധമായിരിക്കണം. അല്ലെങ്കിലത്‌  പവിത്രതക്ക് പുറത്താണ് സംഭ വിക്കുന്നത്. 

ഒരു  പുരുഷന്‍ സഭ്യതയുടെ അതിര്‍ത്തി ലങ്കനം  ഏറ്റവും കൂടുതല്‍ നടത്തുന്നത് സ്ത്രീ വിഷയത്തില്‍ ആയിരിക്കും എന്ന്   സ്ത്രീകള്‍ക്ക്   അനുഭവം കൊണ്ടാറിയാം .

രതിയെ   വികൃതമാക്കുന്നതും  കച്ചവടം ചെയ്യുന്നതും  പരിഷ്കൃത പുരുഷന്‍റെ   വികലമായ  മനശാസ്ത്രമാണ് . അത് കൊണ്ട്തന്നെ  സ്വബോധമില്ലാത്ത  പുഷനെ നയിക്കുന്ന  പ്രധാനചിന്തയും    സ്ത്രീവിഷയം  തന്നെയാണ്  . 

  സ്ത്രീയുടെ  ലൈംഗീകത എന്താണ് എന്ന്  പുരുഷന്‍  ശരിയായി പഠി ക്കുകയും  പുരുഷന്‍റെ  മനശാസ്ത്രം  സ്ത്രീ അറിഞ്ഞിരിക്കയും ചെയ്താല്‍ ഭ്രാന്ത മായ ലോകത്തും  അനിഷ്ട സംഭവങ്ങള്‍ പലതും  ഒഴിവാക്കാന്‍ നമുക്ക് സാധിക്കും. 

പോലീസിനും നിയമത്തിനും    പരിമിതികള്‍ ഉണ്ടെന്നു   അറിഞ്ഞു കൊണ്ട്, സ്ത്രീകള്‍ സ്വയം  ശക്തരാകുകയും  പുഷന്മാരെ  കൂടുതല്‍ ബോധവാന്മാരാക്കാന്‍ ഉതകുന്ന   തുറന്ന ചര്‍ച്ചകള്‍  മതങ്ങളും  രാഷ്ട്രിയ പാര്‍ട്ടികളും ഏര്‍പ്പെടുത്തുന്നതും     തീര്‍ച്ചയായും  ഗുണം ചെയ്യും. 



 പത്ര വാര്‍ത്ത‍ 


µâGÎÞÈÍ¢·JßæÈÄßæø ÁWÙßÏßW ÕX dÉÄßç×Ç¢



  ÁWÙßÏßW ²Þ¿áK ÌØßW µâGÎÞÈÍ¢·JßÈßøÏÞÏ ÉÞøÞæÎÁßAW Õ߯cÞV@ßÈß Øß¢·MâV ¦ÖáÉdÄßÏßW Îøß‚á. 
ØßÈßÎ µI çÖ×¢ øÞdÄß ²XÉÄá ÎÃßçÏÞæ¿ ØáÙãJßæÈÞM¢ ÌØßW µÏùßÏ ËߨßçÏÞæÄùMß Õ߯cÞVÅßÈßæÏ ¦Ãí ¦ùá çÉV çºVKá dµâøÎÞÏß ÉàÁßMß‚Äí. Õ߯cÞV@ßÈßçÏÞ¿í  ¥ÉÎøcÞÆÏÞÏß æÉøáÎÞùßÏÄá çºÞÆc¢ æºÏíÄ ØáÙãJßæÈ §øáOá Õ¿ßæµÞIí ¥¿ß‚í ¥ÕÖÈÞAßÏ çÖ×ÎÞÏßøáK µâG ÎÞÈÍ¢·¢. ÏáÕÄßÏáæ¿ ¼ÈçÈdwßÏJßÜâæ¿ µOß µáJßAÏxáµÏᢠæºÏíÄá. ɵW ØíµâZ ÌØÞÏß ©ÉçÏÞ·ß‚ßøáK ÕÞÙÈ¢ øÞdÄß ²XÉÄáÎÃßAí ¥ÈÇßµãÄ ØVÕàØí È¿JáµÏÞÏßøáKá.  ·ïÞØßW µùáJ ËßÜߢ ²G߂߸áKÄßÈÞW ÌÙ{¢ ÉáùJùßEßÜï.

Ø¢ÍÕçÖ×¢ ÏáÕÄßæÏÏᢠØáÙãJßæÈÏᢠÕÝßÏßW ÄUß.  dÉÄßµZ ¦ùá çÉøá¢ ¥¿áJ ÆßÕØB{ßW ¥ùØíxßÜÞÏßøáKá. ÎÞÈÍ¢·JßÈí ®Äßæø ÖµíÄÎÞÏ ÈßÏÎÈßVÎÞâ ¦ÕÖcæMGá ÁWÙßÏßW ¯ÄÞÈᢠÆßÕØB{ÞÏß ÕX dÉçfÞÍ¢ ¥øçBùáµÏÞÏßøáKá.  




ÉàÁÈJßÈßæ¿ æÉYµáGß ®ÄßVAÞÄßøßAáKÄí ØNÄÎÞÏß µÃAÞAÞÈÞµßÜï: èÙçAÞ¿Äß.
ÎÜMáùJáµÞøßÏÞÏ æÉYµáGßæÏ ÉàÁßMß‚ çµØßW ²KÞ¢ dÉÄß ÎáÙNÆí ¥ÜßAá ÎçFøß ¥Áà×ÈW æØ×XØí çµÞ¿Äß ÈWµßÏ 10 ÕV׿J Ä¿ÕáÖßf ÖøßÕ‚áæµÞIÞÃá ¼Øíxߨí Éß. ÍÕÆÞØæa ©JøÕí. æÉYµáGßæÏ ÉÜ ØíÅÜB{ßW æµÞIáçÉÞÏçMÞZ ²‚ÏáIÞAß øfæM¿ÞX ØÞÇcÎÞÏßøáKá ®KÞÃá dÉÄßÍÞ· ÕÞÆ¢. ®KÞW, æºùáJá ÈßWÉßÈá dÖÎ߂߈ ®KÄá ØNÄÎÞÏß ÕcÞ~cÞÈßAøáæÄKᢠdÉÄßµøßAÞX ÍÏæM¿áK ØÞÙºøcBZ ©IÞµÞæÎKᢠçµÞ¿Äß ÉùEá.

æÉYµáGßæÏ ÎÜMáù¢ ¼ßˆÏßW ÕßÕßÇ ØíÅÜB{ßW æµÞIáçÉÞÏß µÞÎáµÈᢠÎxá ºßÜøá¢ ÉàÁßMßæ‚KÞÃá çdÉÞØßµcâ×X çµØí. ¥ÏWÉAAÞøX µâ¿ßÏÞÏ ²KÞ¢ dÉÄß ÎáÙNÆí ¥Üß èÜ¢·ßµÎÞÏß ºâ×â æºÏíÄÄá æÉYµáGßÏßÜáIÞAßÏ æ¾GÜßW dÉÄßµøßAÞX çÉÞÜáÎÞÏßæˆK çdÉÞØßµcâ×X ÕÞÆ¢ çµÞ¿Äß ¥¢·àµøß‚á.